John - യോഹന്നാൻ 5 | View All

1. അതിന്റെ ശേഷം യെഹൂദന്മാരുടെ ഒരു ഉത്സവം ഉണ്ടായിട്ടു യേശു യെരൂശലേമിലേക്കുപോയി.

1. అటుతరువాత యూదుల పండుగ యొకటి వచ్చెను గనుక యేసు యెరూషలేమునకు వెళ్లెను.

2. യെരൂശലേമില് ആട്ടുവാതില്ക്കല് ബേഥെസ്ദാ എന്നു എബ്രായപേരുള്ള ഒരു കുളം ഉണ്ടു; അതിന്നു അഞ്ചു മണ്ഡപം ഉണ്ടു.

2. యెరూషలేములో గొఱ్ఱెల ద్వారము దగ్గర, హెబ్రీ భాషలో బేతెస్ద అనబడిన యొక కోనేరు కలదు, దానికి అయిదు మంటపములు కలవు.

3. അവയില് വ്യാധിക്കാര്, കുരുടര്, മുടന്തര്, ക്ഷയരോഗികള് ഇങ്ങനെ വലിയോരു കൂട്ടം (വെള്ളത്തിന്റെ ഇളക്കം കാത്തുകൊണ്ടു) കിടന്നിരുന്നു.

3. ఆయా సమయములకు దేవదూత కోనేటిలో దిగి నీళ్లు కదలించుట కలదు. నీరు కదలింపబడిన పిమ్మట, మొదట ఎవడు దిగునో వాడు ఎట్టి వ్యాధిగలవాడైనను బాగుపడును,

4. (അതതു സമയത്തു ഒരു ദൂതന് കുളത്തില് ഇറങ്ങി വെള്ളം കലക്കും; വെള്ളം കലങ്ങിയ ശേഷം ആദ്യം ഇറങ്ങുന്നവന് ഏതു വ്യാധിപിടിച്ചവനായിരുന്നാലും അവന്നു സൌഖ്യം വരും)

4. గనుక ఆ మంటపములలో రోగులు, గ్రుడ్డివారు, కుంటివారు ఊచకాలుచేతులు గలవారు, గుంపులుగా పడియుండిరి.

5. എന്നാല് മുപ്പത്തെട്ടു ആണ്ടു രോഗം പിടിച്ചു കിടന്നോരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു.

5. అక్కడ ముప్పది యెనిమిది ఏండ్లనుండి వ్యాధిగల యొక మనుష్యుడుండెను.

6. അവന് കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞുനിനക്കു സൌഖ്യമാകുവാന് മനസ്സുണ്ടോ എന്നു അവനോടു ചോദിച്ചു.

6. యేసు, వాడు పడియుండుట చూచి, వాడప్పటికి బహుకాలమునుండి ఆ స్థితిలోనున్నాడని యెరిగి స్వస్థపడ గోరుచున్నావా అని వాని నడుగగా

7. രോഗി അവനോടുയജമാനനേ, വെള്ളം കലങ്ങുമ്പോള് എന്നെ കുളത്തില് ആക്കുവാന് എനിക്കു ആരും ഇല്ല; ഞാന് തന്നേ ചെല്ലുമ്പോള് മറ്റൊരുത്തന് എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു.

7. ఆ రోగి అయ్యా, నీళ్లు కదలింపబడినప్పుడు నన్ను కోనేటిలోనికి దించుటకు నాకు ఎవడును లేడు గనుక నేను వచ్చునంతలో మరియొకడు నాకంటె ముందుగా దిగునని ఆయనకు ఉత్తరమిచ్చెను.

8. യേശു അവനോടുഎഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക എന്നു പറഞ്ഞു.

8. యేసు నీవు లేచి నీ పరుపెత్తికొని నడువుమని వానితో చెప్పగా

9. ഉടനെ ആ മനുഷ്യന് സൌഖ്യമായി കിടക്ക എടുത്തു നടന്നു.

9. వెంటనే వాడు స్వస్థతనొంది తన పరుపెత్తికొని నడిచెను.

10. എന്നാല് അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല് യെഹൂദന്മാര് സൌഖ്യം പ്രാപിച്ചവനോടുഇന്നുശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
യിരേമ്യാവു 17:21

10. ఆ దినము విశ్రాంతిదినము గనుక యూదులు ఇది విశ్రాంతిదినము గదా; నీవు నీ పరుపెత్తికొన తగదే అని స్వస్థత నొందినవానితో చెప్పిరి.

11. അവന് അവരോടുഎന്നെ സൌഖ്യമാക്കിയവന് കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.

11. అందుకు వాడు నన్ను స్వస్థపరచినవాడు నీ పరుపెత్తికొని నడువుమని నాతో చెప్పెననెను.

12. അവര് അവനോടുകിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യന് ആര് എന്നു ചോദിച്ചു.

12. వారు నీ పరుపెత్తికొని నడువుమని నీతో చెప్పినవాడెవడని వానిని అడిగిరి.

13. എന്നാല് അവിടെ പുരുഷാരം ഉണ്ടായിരിക്കയാല് യേശു മാറിക്കളഞ്ഞതുകൊണ്ടു അവന് ആരെന്നു സൌഖ്യം പ്രാപിച്ചവന് അറിഞ്ഞില്ല.

13. ఆయన ఎవడో స్వస్థతనొందిన వానికి తెలియలేదు; ఆ చోటను గుంపు కూడియుండెను గనుక యేసు తప్పించుకొనిపోయెను.

14. അനന്തരം യേശു അവനെ ദൈവാലയത്തില്വെച്ചു കണ്ടു അവനോടുനോകൂ, നിനക്കു സൌഖ്യമായല്ലോ; അധികം തിന്മയായതു ഭവിക്കാതിരിപ്പാന് ഇനി പാപം ചെയ്യരുതു എന്നു പറഞ്ഞു.

14. అటుతరువాత యేసు దేవాలయములో వానిని చూచి ఇదిగో స్వస్థతనొందితివి; మరి యెక్కువ కీడు నీకు కలుగకుండునట్లు ఇకను పాపము చేయకుమని చెప్పగా

15. ആ മനുഷ്യന് പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.

15. వాడు వెళ్లి, తన్ను స్వస్థపరచినవాడు యేసు అని యూదులకు తెలియజెప్పెను.

16. യേശു ശബ്ബത്തില് അതു ചെയ്കകൊണ്ടു യെഹൂദന്മാര് അവനെ ഉപദ്രവിച്ചു.

16. ఈ కార్యములను విశ్రాంతి దినమున చేసినందున యూదులు యేసును హింసించిరి.

17. യേശു അവരോടുഎന്റെ പിതാവു ഇന്നുവരെയും പ്രവര്ത്തിക്കുന്നു; ഞാനും പ്രവര്ത്തിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

17. అయితే యేసు నాతండ్రి యిది వరకు పనిచేయుచున్నాడు, నేనును చేయుచున్నానని వారికి ఉత్తరమిచ్చెను.

18. അങ്ങനെ അവന് ശബ്ബത്തിനെ ലംഘിച്ചതുകൊണ്ടു മാത്രമല്ല, ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താന് ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാര് അവനെ കൊല്ലുവാന് അധികമായി ശ്രമിച്ചു പോന്നു.

18. ఆయన విశ్రాంతి దినాచారము మీరుట మాత్రమేగాక, దేవుడు తన సొంత తండ్రి అని చెప్పి, తన్ను దేవునితో సమానునిగా చేసికొనెను గనుక ఇందు నిమిత్తమును యూదులు ఆయనను చంపవలెనని మరి ఎక్కువగా ప్రయత్నము చేసిరి.

19. ആകയാല് യേശു അവരോടു ഉത്തരം പറഞ്ഞതുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുപിതാവു ചെയ്തു കാണുന്നതു അല്ലാതെ പുത്രന്നു സ്വതേ ഒന്നും ചെയ്വാന് കഴികയില്ല; അവന് ചെയ്യുന്നതു എല്ലാം പുത്രനും അവ്വണ്ണം തന്നേ ചെയ്യുന്നു.

19. కాబట్టి యేసు వారికి ఇట్లు ప్రత్యుత్తరమిచ్చెను తండ్రి యేది చేయుట కుమారుడు చూచునో, అదే కాని తనంతట తాను ఏదియు చేయనేరడు; ఆయన వేటిని చేయునో, వాటినే కుమారుడును ఆలాగే చేయును.

20. പിതാവു പുത്രനെ സ്നേഹിക്കയും താന് ചെയ്യുന്നതു ഒക്കെയും അവന്നു കാണിച്ചുകൊടുക്കയും ചെയ്യുന്നു; നിങ്ങള് ആശ്ചര്യപ്പെടുമാറു ഇവയില് വലിയ പ്രവൃത്തികളും അവന്നു കാണിച്ചുകൊടുക്കും.

20. తండ్రి, కుమారుని ప్రేమించుచు, తాను చేయువాటి నెల్లను ఆయనకు అగపరచుచున్నాడని మీతో నిశ్చయముగా చెప్పుచున్నాను. మరియు మీరు ఆశ్చర్య పడునట్లు వీటికంటె గొప్ప కార్యములను ఆయనకు అగపరచును.

21. പിതാവു മരിച്ചവരെ ഉണര്ത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താന് ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.

21. తండ్రి మృతులను ఏలాగు లేపి బ్రదికించునో ఆలాగే కుమారుడును తనకిష్టము వచ్చినవారిని బ్రదికించును.

22. എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.

22. తండ్రి యెవనికిని తీర్పు తీర్చడు గాని

23. പുത്രനെ ബഹുമാനിക്കാത്തവന് അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.

23. తండ్రిని ఘనపరచునట్లుగా అందరును కుమారుని ఘనపరచవలెనని తీర్పుతీర్చుటకు సర్వాధికారము కుమారునికి అప్పగించియున్నాడు; కుమారుని ఘనపరచనివాడు ఆయనను పంపిన తండ్రిని ఘనపరచడు.

24. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുഎന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവന് ഉണ്ടു; അവന് ന്യായവിധിയില് ആകാതെ മരണത്തില് നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.

24. నా మాట విని నన్ను పంపినవానియందు విశ్వాసముంచువాడు నిత్య జీవము గలవాడు; వాడు తీర్పులోనికి రాక మరణములొ నుండి జీవములోనికి దాటియున్నాడని మీతో నిశ్చయముగా చెప్పుచున్నాను.

25. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുമരിച്ചവര് ദൈവപുത്രന്റെ ശബ്ദം കേള്ക്കയും കേള്ക്കുന്നവര് ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോള് വന്നുമിരിക്കുന്നു.

25. మృతులు దేవుని కుమారుని శబ్దము విను గడియ వచ్చుచున్నది, ఇప్పుడే వచ్చియున్నది, దానిని వినువారు జీవింతురని మీతో నిశ్చయముగా చెప్పుచున్నాను.

26. പിതാവിന്നു തന്നില്തന്നേ ജീവനുള്ളതുപോലെ അവന് പുത്രന്നും തന്നില്തന്നേ ജീവനുള്ളവന് ആകുമാറു വരം നല്കിയിരിക്കുന്നു.

26. తండ్రి యేలాగు తనంతట తానే జీవముగలవాడై యున్నాడో ఆలాగే కుమారుడును తనంతట తానే జీవముగలవాడై యుండుటకు కుమారునికి అధికారము అనుగ్రహించెను.

27. അവന് മനുഷ്യപുത്രന് ആകയാല് ന്യായവിധിനടത്തുവാന് അവന്നു അധികാരവും നല്കിയിരിക്കുന്നു.

27. మరియు ఆయన మనుష్య కుమారుడు గనుక తీర్పుతీర్చుటకు (తండ్రి) అధికారము అనుగ్రహించెను.

28. ഇതിങ്കല് ആശ്ചര്യപ്പെടരുതു; കല്ലറകളില് ഉള്ളവര് എല്ലാവരും അവന്റെ ശബ്ദം കേട്ടു, നന്മ ചെയ്തവര് ജീവന്നായും തിന്മ ചെയ്തവര് ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.

28. దీనికి ఆశ్చర్యపడకుడి; ఒక కాలము వచ్చుచున్నది; ఆ కాలమున సమాధులలో నున్నవారందరు ఆయన శబ్దము విని

29. എനിക്കു സ്വതേ ഒന്നും ചെയ്വാന് കഴിയുന്നതല്ല; ഞാന് കേള്ക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാന് എന്റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാന് ഇച്ഛിക്കുന്നതുകൊണ്ടു എന്റെ വിധി നീതിയുള്ളതു ആകുന്നു.
ദാനീയേൽ 12:2

29. మేలు చేసినవారు జీవ పునరుత్థానమునకును కీడు చేసినవారు తీర్పు పునరుత్థానమునకును బయటికి వచ్చెదరు.

30. ഞാന് എന്നെക്കുറിച്ചു തന്നേ സാക്ഷ്യം പറഞ്ഞാല് എന്റെ സാക്ഷ്യം സത്യമല്ല.

30. నా అంతట నేనే ఏమియు చేయలేను; నేను వినునట్లుగా తీర్పు తీర్చుచున్నాను. నన్ను పంపిన వాని చిత్తప్రకారమే చేయగోరుదును గాని నా యిష్ట ప్రకారము చేయగోరను గనుక నా తీర్పు న్యాయమైనది.

31. എന്നെക്കുറിച്ചു സാക്ഷ്യം പറയുന്നതു മറ്റൊരുത്തന് ആകുന്നു; അവന് എന്നെക്കുറിച്ചു പറയുന്ന സാക്ഷ്യം സത്യം എന്നു ഞാന് അറിയുന്നു.

31. నన్ను గూర్చి నేను సాక్ష్యము చెప్పుకొనినయెడల నా సాక్ష్యము సత్యము కాదు.

32. നിങ്ങള് യോഹാന്നാന്റെ അടുക്കല് ആളയച്ചു; അവന് സത്യത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു.

32. నన్నుగూర్చి సాక్ష్యమిచ్చు వేరొకడు కలడు; ఆయన నన్ను గూర్చి ఇచ్చు సాక్ష్యము సత్యమని యెరుగుదును.

33. എനിക്കോ മനുഷ്യന്റെ സാക്ഷ്യംകൊണ്ടു ആവശ്യമില്ല; നിങ്ങള് രക്ഷിക്കപ്പെടുവാനത്രേ ഇതു പറയുന്നതു.

33. మీరు యోహాను నొద్దకు (కొందరిని) పంపితిరి; అతడు సత్యమునకు సాక్ష్యమిచ్చెను.

34. അവന് ജ്വലിച്ചു പ്രകാശിക്കുന്ന വിളകൂ ആയിരുന്നു; നിങ്ങള് അല്പസമയത്തേക്കു അവന്റെ വെളിച്ചത്തില് ഉല്ലസിപ്പാന് ഇച്ഛിച്ചു.

34. నేను మనుష్యులవలన సాక్ష్యమంగీకరింపను గాని మీరు రక్షింపబడవలెనని యీ మాటలు చెప్పుచున్నాను.

35. എനിക്കോ യോഹന്നാന്റെ സാക്ഷ്യത്തിലും വലിയ സാക്ഷ്യം ഉണ്ടു; പിതാവു എനിക്കു അനുഷ്ഠിപ്പാന് തന്നിരിക്കുന്ന പ്രവൃത്തികള്, ഞാന് ചെയ്യുന്ന പ്രവൃത്തികള് തന്നേ, പിതാവു എന്നെ അയച്ചു എന്നു എന്നെക്കുറിച്ചു സാക്ഷീകരിക്കുന്നു.

35. అతడు మండుచు ప్రకాశించుచున్న దీపమైయుండెను, మీరతని వెలుగులో ఉండి కొంతకాలము ఆనందిచుటకు ఇష్టపడితిరి.

36. എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നിങ്ങള് അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല, അവന്റെ രൂപം കണ്ടിട്ടില്ല;

36. అయితే యోహాను సాక్ష్యముకంటె నా కెక్కువైన సాక్ష్యము కలదు; అదేమనిన, నేను నెరవేర్చుటకై తండ్రి యే క్రియలను నాకిచ్చియున్నాడో, నేను చేయుచున్న ఆ క్రియలే తండ్రి నన్ను పంపియున్నాడని నన్నుగూర్చి సాక్ష్యమిచ్చుచున్నవి.

37. അവന്റെ വചനം നിങ്ങളുടെ ഉള്ളില് വസിക്കുന്നതുമില്ല അവന് അയച്ചവനെ നിങ്ങള് വിശ്വസിക്കുന്നില്ലല്ലോ.

37. మరియు నన్ను పంపిన తండ్రియే నన్నుగూర్చి సాక్ష్య మిచ్చుచున్నాడు; మీరు ఏ కాలమందైనను ఆయన స్వరము వినలేదు; ఆయన స్వరూపము చూడలేదు.

38. നിങ്ങള് തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയില് നിങ്ങള്ക്കു നിത്യജീവന് ഉണ്ടു എന്നു നിങ്ങള് നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.

38. ఆయన ఎవరిని పంపెనో ఆయనను మీరు నమ్మలేదు గనుక మీలో ఆయన వాక్యము నిలిచియుండలేదు.

39. എങ്കിലും ജീവന് പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കല് വരുവാന് നിങ്ങള്ക്കു മനസ്സില്ല.

39. లేఖనములయందు మీకు నిత్యజీవము కలదని తలంచుచు వాటిని పరిశోధించుచున్నారు, అవే నన్నుగూర్చి సాక్ష్యమిచ్చుచున్నవి.

40. ഞാന് മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.

40. అయితే మీకు జీవము కలుగునట్లు మీరు నాయొద్దకు రానొల్లరు.

41. എന്നാല് നിങ്ങള്ക്കു ഉള്ളില് ദൈവസ്നേഹം ഇല്ല എന്നു ഞാന് അറിഞ്ഞിരിക്കുന്നു.

41. నేను మనుష్యులవలన మహిమ పొందువాడనుకాను.

42. ഞാന് എന്റെ പിതാവിന്റെ നാമത്തില് വന്നിരിക്കുന്നു; എന്നെ നിങ്ങള് കൈക്കൊള്ളുന്നില്ല; മറ്റൊരുത്തന് സ്വന്തനാമത്തില് വന്നാല് അവനെ നിങ്ങള് കൈക്കൊള്ളും.

42. నేను మిమ్మును ఎరుగుదును; దేవుని ప్రేమ మీలో లేదు.

43. തമ്മില് തമ്മില് ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കല് നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങള്ക്കു എങ്ങനെ വിശ്വസിപ്പാന് കഴിയും?

43. నేను నా తండ్రి నామమున వచ్చియున్నాను, మీరు నన్ను అంగీకరింపరు, మరి యొకడు తన నామమున వచ్చినయెడల వానిని అంగీకరింతురు,

44. ഞാന് പിതാവിന്റെ മുമ്പില് നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങള്ക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവന് ഉണ്ടു; നിങ്ങള് പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.

44. అద్వితీయ దేవునివలన వచ్చు మెప్పును కోరక యొకనివలన ఒకడు మెప్పుపొందుచున్న మీరు ఏలాగు నమ్మగలరు? నేను తండ్రియొద్ద మీ మీద నేరము మోపుదునని తలంచకుడి;

45. നിങ്ങള് മോശെയെ വിശ്വസിച്ചു എങ്കില് എന്നെയും വിശ്വസിക്കുമായിരുന്നു; അവന് എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
ആവർത്തനം 31:26-27

45. మీరాశ్రయించుచున్న మోషే మీమీద నేరము మోపును.

46. എന്നാല് അവന്റെ എഴുത്തു നിങ്ങള് വിശ്വസിക്കുന്നില്ല എങ്കില് എന്റെ വാക്കു എങ്ങനെ വിശ്വസിക്കും
ആവർത്തനം 18:15

46. అతడు నన్నుగూర్చి వ్రాసెను గనుక మీరు మోషేను నమ్మినట్టయిన నన్నును నమ్ముదురు.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |