Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 | View All

1. ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന് ചോദിച്ചതിന്നു അവന് പറഞ്ഞതു

1. পরে মহাযাজক বলিলেন, এই সকল কথা কি সত্য? তিনি কহিলেন,

2. സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്പ്പിന് . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില് വന്നു പാര്ക്കും മുമ്പെ മെസൊപ്പൊത്താമ്യയില് ഇരിക്കുമ്പോള്, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
സങ്കീർത്തനങ്ങൾ 29:3

2. হে ভ্রাতারা ও পিতারা, শুনুন। আমাদের পিতা অব্রাহাম হারণে বসতি করিবার পূর্ব্বে যে সময়ে মিসপতামিয়ায় ছিলেন, তৎকালে প্রতাপের ঈশ্বর তাঁহাকে দর্শন দিয়াছিলেন, আর বলিয়াছিলেন,

3. നിന്റെ ദേശത്തെയും നിന്റെ ചാര്ച്ചക്കാരെയും വിട്ടു ഞാന് നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന് കല്ദായരുടെ ദേശം വിട്ടു ഹാരാനില് വന്നു പാര്ത്തു.
ഉല്പത്തി 12:1, ഉല്പത്തി 48:4

3. “তুমি স্বদেশ হইতে ও আপন জ্ঞাতি কুটুম্বদের মধ্য হইতে বাহির হও, এবং আমি যে দেশ তোমাকে দেখাই, সেই দেশে চল।”

4. അവന്റെ അപ്പന് മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള് ഇപ്പോള് പാര്ക്കുംന്ന ഈ ദേശത്തില് കൊണ്ടുവന്നു പാര്പ്പിച്ചു.
ഉല്പത്തി 12:5

4. তখন তিনি কল্‌দীয়দের দেশ হইতে বাহির হইয়া গিয়া হারণে বসতি করিলেন; আর তাঁহার পিতার মৃত্যু হইলে পর [ঈশ্বর] তাঁহাকে তথা হইতে এই দেশে আনিলেন, যে দেশে আপনারা এখন বাস করিতেছেন,

5. അവന്നു അതില് ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
ഉല്പത്തി 13:15, ഉല്പത്തി 15:18, ഉല്പത്തി 16:1, ഉല്പത്തി 17:8, ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, ആവർത്തനം 32:49

5. কিন্তু এই দেশের মধ্যে তাঁহাকে অধিকার দিলেন না, এক পাদ পরিমিত ভূমিও না; আর অঙ্গীকার করিলেন, তিনি তাঁহাকে ও তাঁহার পরে তাঁহার বংশকে অধিকারার্থে তাহা দিবেন, যদিও তখন তাঁহার সন্তান হয় নাই।

6. അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്ക്കും; ആ ദേശക്കാര് അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
ഉല്പത്തി 15:13-14, പുറപ്പാടു് 2:22

6. আর ঈশ্বর এইরূপ বলিলেন যে, “তাঁহার বংশ পরদেশে প্রবাসী থাকিবে, এবং লোকে তাহাদিগকে দাসত্ব করাইবে ও তাহাদের প্রতি চারি শত বৎসর পর্য্যন্ত দৌরাত্ম্য করিবে;

7. അവര് സേവിക്കുന്ന ജാതിയെ ഞാന് ന്യായം വിധിക്കും; അതിന്റെ ശേഷം അവര് പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
ഉല്പത്തി 15:14, പുറപ്പാടു് 3:12

7. আর তাহারা যে জাতির দাস হইবে, আমিই তাহার বিচার করিব,” ঈশ্বর আরও কহিলেন, “তৎপরে তাহারা বাহির হইয়া আসিবে, এবং এই স্থানে আমার আরাধনা করিবে।”

8. പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന് യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള് പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
ഉല്പത്തി 17:10-11, ഉല്പത്തി 21:4

8. আর তিনি তাঁহাকে ত্বক্‌ছেদের নিয়ম দিলেন; আর এইরূপে অব্রাহাম ইস্‌হাককে জন্ম দিলেন, এবং অষ্টম দিবসে তাঁহার ত্বক্‌ছেদ করিলেন; পরে ইস্‌হাক যাকোবের, এবং যাকোব সেই বারো জন পিতৃকুলপতির জন্ম দিলেন।

9. ഗോത്രപിതാക്കന്മാര് യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
ഉല്പത്തി 37:11, ഉല്പത്തി 37:28, ഉല്പത്തി 39:2-3, ഉല്പത്തി 39:21, ഉല്പത്തി 45:4

9. আর পিতৃকুলপতিরা যোষেফের প্রতি ঈর্ষা করিয়া তাঁহাকে বিক্রয় করিলে তিনি মিসরে নীত হন।

10. എന്നാല് ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന് അവനെ മിസ്രയീമിന്നും തന്റെ സര്വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
ഉല്പത്തി 41:40, ഉല്പത്തി 41:43, ഉല്പത്തി 41:46, സങ്കീർത്തനങ്ങൾ 105:21

10. কিন্তু ঈশ্বর তাঁহার সঙ্গে সঙ্গে ছিলেন, এবং তাঁহার সমস্ত ক্লেশ হইতে তাঁহাকে উদ্ধার করিলেন, আর মিসর-রাজ ফরৌণের সাক্ষাতে অনুগ্রহ ও বিজ্ঞতা প্রদান করিলেন; তাহাতে ফরৌণ তাঁহাকে মিসরের ও আপন সমস্ত গৃহের অধ্যক্ষ-পদে নিযুক্ত করিলেন।

11. മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്ക്കും ആഹാരം കിട്ടാതെയായി.
ഉല്പത്തി 41:54-55, ഉല്പത്തി 42:5

11. পরে সমস্ত মিসরে ও কনানে দুর্ভিক্ষ হইল, বড়ই ক্লেশ ঘটিল, আর আমাদের পিতৃপুরুষদের ভক্ষ্যের অভাব হইল।

12. മിസ്രായീമില് ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
ഉല്പത്തി 42:2

12. কিন্তু মিসরে শস্য আছে শুনিয়া যাকোব আমাদের পিতৃপুরুষদিগকে প্রথম বার প্রেরণ করিলেন।

13. രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന് അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്വന്നു.
ഉല്പത്തി 45:1, ഉല്പത്തി 45:3, ഉല്പത്തി 45:16

13. পরে দ্বিতীয় বারে যোষেফ আপন ভ্রাতাদের পরিচিত হইলেন, এবং যোষেফের জাতি ফরৌণের কাছে ব্যক্ত হইল।

14. യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര് ആകെ എഴുപത്തഞ്ചുപേരായിരുന്നു.
ഉല്പത്തി 45:9-11, ഉല്പത്തി 45:18-19, പുറപ്പാടു് 1:5, ആവർത്തനം 10:22

14. পরে যোষেফ আপন পিতা যাকোবকে এবং আপনার সমস্ত জ্ঞাতিকে, পঁচাত্তর প্রাণীকে, আপনার নিকটে ডাকিয়া পাঠাইলেন।

15. യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
ഉല്പത്തി 45:5-6, ഉല്പത്തി 49:33, പുറപ്പാടു് 1:6

15. তাহাতে যাকোব মিসরে গেলেন, পরে তাঁহার ও আমাদের পিতৃপুরুষদের মৃত্যু হইল।

16. അവരെ ശെഖേമില് കൊണ്ടുവന്നു ശെഖേമില് എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില് അടക്കം ചെയ്തു.
ഉല്പത്തി 23:16-17, ഉല്പത്തി 33:19, ഉല്പത്തി 49:29-30, ഉല്പത്തി 50:13, യോശുവ 24:32

16. আর তাঁহারা শিখিমে নীত হইলেন, এবং যে কবর অব্রাহাম রৌপ্যমূল্য দিয়া শিখিমে হমোর-সন্তানদের নিকটে ক্রয় করিয়াছিলেন, তন্মধ্যে সমাহিত হইলেন।

17. ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള് ജനം മിസ്രയീമില് വര്ദ്ധിച്ചു പെരുകി.
പുറപ്പാടു് 1:7-8

17. পরে, ঈশ্বর অব্রাহামের নিকটে যে প্রতিজ্ঞা করিয়াছিলেন, সেই প্রতিজ্ঞা ফলিবার সময় সন্নিকট হইলে, লোকেরা মিসরে বৃদ্ধি পাইয়া বহুসংখ্যক হইয়া উঠিল।

18. ഒടുവില് യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില് വാണു.
പുറപ്പാടു് 1:7-8

18. অবশেষে মিসরের উপরে এমন আর এক জন রাজা উৎপন্ন হইলেন, যিনি যোষেফকে জানিতেন না।

19. അവന് നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള് ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
പുറപ്പാടു് 1:9-10, പുറപ്പാടു് 1:18, പുറപ്പാടു് 1:22

19. তিনি আমাদের জাতির সহিত চাতুর্য্য ব্যবহার করিলেন; আমাদের পিতৃপুরুষদের প্রতি দৌরাত্ম্য করিলেন, উদ্দেশ্য এই যে, তাঁহাদের শিশু সকলকে বাহিরে ফেলিয়া দেওয়া হয়, যেন তাহারা জীবিত না থাকে।

20. ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില് പോറ്റി.
പുറപ്പാടു് 2:2

20. সেই সময়ে মোশির জন্ম হয়। তিনি ঈশ্বরের দৃষ্টিতে সুন্দর ছিলেন, এবং তিনি মাস পর্য্যন্ত পিতার বাটীতে পালিত হইলেন।

21. പിന്നെ അവനെ പുറത്തിട്ടപ്പോള് ഫറവോന്റെ മകള് അവനെ എടുത്തു തന്റെ മകനായി വളര്ത്തി.
പുറപ്പാടു് 2:5, പുറപ്പാടു് 2:10

21. পরে তাঁহাকে বাহিরে ফেলিয়া দেওয়া হইলে ফরৌণের কন্যা তুলিয়া লন, ও আপনার পুত্র করিবার উদ্দেশ্যে প্রতিপালন করেন।

22. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്ത്ഥനായിത്തീര്ന്നു.

22. আর মোশি মিস্রীয়দের সমস্ত বিদ্যায় শিক্ষিত হইলেন, এবং তিনি বাক্যে ও কার্য্যে পরাক্রমী ছিলেন।

23. അവന്നു നാല്പതു വയസ്സു തികയാറായപ്പോള് യിസ്രായേല് മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില് തോന്നി.
പുറപ്പാടു് 2:11

23. পরে তাঁহার প্রায় সম্পূর্ণ চল্লিশ বৎসর বয়ঃক্রম হইলে নিজ ভ্রাতৃগণের, ইস্রায়েল-সন্তানগণের, তত্ত্বাবধান করিবার ইচ্ছা তাঁহার হৃদয়ে উঠিল।

24. അവരില് ഒരുത്തന് അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
പുറപ്പാടു് 2:12

24. তখন এক জনের প্রতি অন্যায় করা হইতেছে দেখিয়া তিনি তাহার পক্ষ হইলেন, সেই মিস্রীয় ব্যক্তিকে আঘাত করিয়া উপদ্রুতের পক্ষে অন্যায়ের প্রতিকার করিলেন।

25. ദൈവം താന് മുഖാന്തരം അവര്ക്കും രക്ഷ നലകും എന്നു സഹോദരന്മാര് ഗ്രഹിക്കും എന്നു അവന് നിരൂപിച്ചു; എങ്കിലും അവര് ഗ്രഹിച്ചില്ല.

25. তিনি মনে করিতেছিলেন, তাঁহার ভ্রাতৃগণ বুঝিয়াছে যে, তাঁহার হস্ত দ্বারা ঈশ্বর তাহাদিগকে পরিত্রাণ দিতেছেন; কিন্তু তাহারা বুঝিল না।

26. പിറ്റെന്നാള് അവര് കലഹിച്ചുകൊണ്ടിരിക്കുമ്പോള് അവന് അവരുടെ അടുക്കല് വന്നുപുരുഷന്മാരെ, നിങ്ങള് സഹോദരന്മാരല്ലോ; തമ്മില് അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന് നോക്കി.

26. আর পর দিবস তাহারা যখন মারামারি করিতেছিল, তখন তিনি তাহাদের কাছে দেখা দিয়া মিলন করাইয়া দিবার চেষ্টা করিলেন, কহিলেন, ওহে, তোমরা পরস্পর ভ্রাতা, এক জন অন্যের প্রতি অন্যায় করিতেছ কেন?

27. എന്നാല് കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന് അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്ക്കു അധികാരിയും ന്യായകര്ത്താവും ആക്കിയതു ആര്?
പുറപ്പാടു് 2:13-14

27. কিন্তু প্রতিবাসীর প্রতি অন্যায় করিতেছিল যে ব্যক্তি, সে তাঁহাকে ঠেলিয়া ফেলিয়া দিয়া কহিল, তোমাকে অধ্যক্ষ ও বিচারকর্ত্তা করিয়া আমাদের উপরে কে নিযুক্ত করিয়াছে?

28. ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
പുറപ്പാടു് 2:13-14

28. কাল যেমন সেই মিস্রীয়কে বধ করিলে, তেমনি কি আমাকেও বধ করিতে চাহিতেছ?

29. ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന് ദേശത്തു ചെന്നു പാര്ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
പുറപ്പാടു് 2:15-22, പുറപ്പാടു് 18:3-4

29. এই কথায় মোশি পলায়ন করিলেন, আর মিদিয়ন দেশে প্রবাসী হইলেন; সেখানে তাঁহার দুই পুত্রের জন্ম হয়।

30. നാല്പതാണ്ടു കഴിഞ്ഞപ്പോള് സീനായ്മലയുടെ മരുഭൂമിയില് ഒരു ദൈവദൂതന് മുള്പടര്പ്പിലെ അഗ്നിജ്വാലയില് അവന്നു പ്രത്യക്ഷനായി.
പുറപ്പാടു് 3:1, പുറപ്പാടു് 3:2-3

30. পরে চল্লিশ বৎসর পূর্ণ হইলে সীনয় পর্ব্বতের প্রান্তরে এক দূত একটা ঝোপে অগ্নিশিখায় তাঁহাকে দর্শন দিলেন।

31. മോശെ ആ ദര്ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന് അടുത്തുചെല്ലുമ്പോള്
പുറപ്പാടു് 3:2-3

31. মোশি দেখিয়া সেই দৃশ্যে আশ্চর্য্য জ্ঞান করিলেন, আর ভাল করিয়া দেখিবার নিমিত্ত নিকটে যাইতেছেন, এমন সময়ে প্রভুর এই বাণী হইল,

32. ഞാന് നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന് തുനിഞ്ഞില്ല.

32. “আমি তোমার পিতৃপুরুষদের ঈশ্বর, অব্রাহামের, ইস্‌হাকের ও যাকোবের ঈশ্বর।” তখন মোশি ত্রাসযুক্ত হওয়াতে ভাল করিয়া দেখিতে সাহস করিলেন না।

33. കര്ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല് കാലില്നിന്നു ചെരിപ്പു ഊരിക്കളക.
പുറപ്പാടു് 3:5

33. পরে প্রভু তাঁহাকে কহিলেন, “তোমার পা হইতে জুতা খুলিয়া ফেল; কেননা যে স্থানে তুমি দাঁড়াইয়া আছ, উহা পবিত্র ভূমি।

34. മിസ്രയീമില് എന്റെ ജനത്തിന്റെ പീഡ ഞാന് കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന് ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള് വരിക; ഞാന് നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
പുറപ്പാടു് 2:24, പുറപ്പാടു് 3:7-10

34. আমি মিসরে স্থিত আমার প্রজাদের দুঃখ বিলক্ষণ দেখিয়াছি, তাহাদের আর্ত্তস্বর শুনিয়াছি, আর তাহাদিগকে উদ্ধার করিতে নামিয়া আসিয়াছি, এখন আইস, আমি তোমাকে মিসরে প্রেরণ করি।”

35. നിന്നെ അധികാരിയും ന്യായകര്ത്താവും ആക്കിയതാര് എന്നിങ്ങനെ അവര് തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്പടര്പ്പില് പ്രത്യക്ഷനായ ദൂതന് മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
പുറപ്പാടു് 2:14, പുറപ്പാടു് 3:2

35. এই যে মোশিকে তাহারা অস্বীকার করিয়াছিল, বলিয়াছিল, ‘তোমাকে অধ্যক্ষ ও বিচারকর্ত্তা করিয়া কে নিযুক্ত করিয়াছে?’ তাঁহাকেই ঈশ্বর, যে দূত ঝোপে তাঁহাকে দর্শন দিয়াছিলেন, সেই দূতের হস্তসহ অধ্যক্ষ ও মুক্তিদাতা করিয়া প্রেরণ করিলেন।

36. അവന് മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
പുറപ്പാടു് 7:3, പുറപ്പാടു് 14:21, സംഖ്യാപുസ്തകം 14:33

36. তিনিই মিসরে, লোহিত সমুদ্রে ও প্রান্তরে চল্লিশ বৎসর কাল নানাবিধ অদ্ভুত লক্ষণ ও চিহ্ন-কার্য্য সাধন করিয়া তাহাদিগকে বাহির করিয়া আনিলেন।

37. ദൈവം നിങ്ങളുടെ സഹോദരന്മാരില് നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല് മക്കളോടു പറഞ്ഞ മോശെ അവന് തന്നേ.
ആവർത്തനം 18:15-18

37. ইনি সেই মোশি, যিনি ইস্রায়েল-সন্তানগণকে এই কথা বলিয়াছিলেন, “ঈশ্বর তোমাদের জন্য তোমাদের ভ্রাতৃগণের মধ্য হইতে আমার সদৃশ এক জন ভাববাদীকে উৎপন্ন করিবেন।”

38. സീനായ്മലയില് തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില് ഇരുന്നവനും നമുക്കു തരുവാന് ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന് തന്നേ.
പുറപ്പാടു് 19:1-6, പുറപ്പാടു് 20:1-17, പുറപ്പാടു് 23:20-21, ആവർത്തനം 5:4-22, ആവർത്തനം 9:10-11

38. তিনিই প্রান্তরে মণ্ডলীতে ছিলেন; যে দূত সীনয় পর্ব্বতে তাঁহার কাছে কথা বলিয়াছিলেন, তিনিই তাঁহার এবং আমাদের পিতৃপুরুষদের সহিত ছিলেন। তিনি আমাদিগকে দিবার নিমিত্ত জীবনময় বচন-কলাপ পাইয়াছিলেন।

39. നമ്മുടെ പിതാക്കന്മാര് അവന്നു കീഴ്പെടുവാന് മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു
സംഖ്യാപുസ്തകം 14:3-4, പുറപ്പാടു് 19:1-6, പുറപ്പാടു് 20:1-17, പുറപ്പാടു് 23:20-21

39. আমাদের পিতৃপুরুষেরা তাঁহার আজ্ঞাবহ হইতে চাহিলেন না, বরং তাঁহাকে ঠেলিয়া ফেলিলেন, আর মনে মনে পুনরায় মিসরের দিকে ফিরিলেন,

40. ഞങ്ങള്ക്കു മുമ്പായി നടപ്പാന് ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള് അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 32:1, പുറപ്പാടു് 32:23

40. হারোণকে কহিলেন, “আমাদের নিমিত্ত দেবতা নির্ম্মাণ কর, তাঁহারাই আমাদের অগ্রে অগ্রে যাইবেন, কেননা এই যে মোশি মিসর দেশ হইতে আমাদিগকে বাহির করিয়া আনিলেন, তাঁহার কি হইল, আমরা জানি না।”

41. അന്നേരം അവര് ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില് ഉല്ലസിച്ചുകൊണ്ടിരുന്നു.
പുറപ്പാടു് 32:4-6

41. আর সেই সময়ে তাঁহারা একটা গোবৎস নির্ম্মাণ করিলেন, এবং সেই মূর্ত্তির উদ্দেশে বলি উৎসর্গ করিলেন, ও আপনাদের হস্তকৃত বস্তুতে আমোদ করিতে লাগিলেন।

42. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന് അവരെ കൈവിട്ടു.
യിരേമ്യാവു 7:18, യിരേമ്യാവു 8:2, യിരേമ്യാവു 19:13, ആമോസ് 5:25-26

42. কিন্তু ঈশ্বর বিমুখ হইলেন, তাঁহাদিগকে আকাশের বাহিনী পূজা করিবার জন্য সমর্পণ করিলেন; যেমন ভাববাদীগণের গ্রন্থে লেখা আছে, “হে ইস্রায়েল-কুল, প্রান্তরে চল্লিশ বৎসর কাল তোমরা কি আমার উদ্দেশে পশুবলি ও উপহার উৎসর্গ করিয়াছিলে?

43. “യിസ്രായേല് ഗൃഹമേ, നിങ്ങള് മരുഭൂമിയില് എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്പ്പിച്ചുവോ? നിങ്ങള് നമസ്കരിപ്പാന് ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന് ദേവന്റെ നക്ഷത്രവും നിങ്ങള് എടുത്തു നടന്നുവല്ലോ; എന്നാല് ഞാന് നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.
ആമോസ് 5:25-26

43. তোমরা বরং মোলকের তাম্বু ও রিফন্‌ দেবতার তারা তুলিয়া বহন করিয়াছিলে, সেই মূর্ত্তিদ্বয়, যাহা তোমরা পূজা করিবার জন্য গড়িয়াছিলে; আর আমি তোমাদিগকে বাবিলের ওদিকে নির্ব্বাসিত করিব।”

44. നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന് കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്ക്കും മരുഭൂമിയില് സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
പുറപ്പാടു് 25:1-40, പുറപ്പാടു് 25:40, പുറപ്പാടു് 27:21, സംഖ്യാപുസ്തകം 1:50

44. যেমন তিনি আদেশ করিয়াছিলেন, তদনুযায়ী সাক্ষ্যের তাম্বু প্রান্তরে আমাদের পিতৃপুরুষদের কাছে ছিল। তিনি মোশিকে বলিয়াছিলেন, তুমি যেরূপ আদর্শ দেখিলে, সেই অনুসারে উহা নির্ম্মাণ কর।

45. നമ്മുടെ പിതാക്കന്മാര് അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, യോശുവ 3:14-17, യോശുവ 18:1, യോശുവ 23:9, യോശുവ 24:18, 2 ശമൂവേൽ 7:2-16, 1 രാജാക്കന്മാർ 8:17-18, 1 ദിനവൃത്താന്തം 17:1-14, 2 ദിനവൃത്താന്തം 6:7-8, സങ്കീർത്തനങ്ങൾ 132:5

45. আর আমাদের পিতৃপুরুষেরা তাঁহাদের সময়ে উহা প্রাপ্ত হইয়া যিহোশূয়ের সহিত আনিলেন, যখন সেই জাতিগণের অধিকারে প্রবেশ করিলেন, যাহাদিগকে ঈশ্বর আমাদের পিতৃপুরুষদের সম্মুখ হইতে তাড়াইয়া দিলেন। সেই তাম্বু দায়ূদের সময় পর্য্যন্ত রহিল।

46. അവന് ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന് അനുവാദം അപേക്ഷിച്ചു.
ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, യോശുവ 3:14-17, യോശുവ 18:1, യോശുവ 23:9, യോശുവ 24:18, 2 ശമൂവേൽ 7:2-16, 1 രാജാക്കന്മാർ 8:17-18, 1 ദിനവൃത്താന്തം 17:1-14, 2 ദിനവൃത്താന്തം 6:7-8, സങ്കീർത്തനങ്ങൾ 132:5

46. ইনি ঈশ্বরের দৃষ্টিতে অনুগ্রহ প্রাপ্ত হইলেন, এবং যাকোবের ঈশ্বরের নিমিত্ত এক আবাস প্রস্তুত করিবার অনুমতি যাচ্ঞা করিলেন;

47. কিন্তু শলোমন তাঁহার জন্য এক গৃহ নির্ম্মাণ করিলেন।

48. അത്യുന്നതന് കൈപ്പണിയായതില് വസിക്കുന്നില്ലതാനും

48. তথাপি যিনি পরাৎপর, তিনি হস্তনির্ম্মিত গৃহে বাস করেন না; যেমন ভাববাদী বলেন,

49. “സ്വര്ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള് എനിക്കു പണിയുന്ന ആലയം ഏതുവിധം?
യെശയ്യാ 66:1-2

49. “স্বর্গ আমার সিংহাসন, পৃথিবী আমার পাদপীঠ; প্রভু কহেন, তোমরা আমার জন্য কিরূপ গৃহ নির্ম্মাণ করিবে?

50. എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന് പറയുന്നുവല്ലോ.
യെശയ്യാ 66:1-2

50. অথবা আমার বিশ্রাম-স্থান কোথায়? আমারই হস্ত কি এই সকল নির্ম্মাণ করে নাই?”

51. ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.
പുറപ്പാടു് 32:9, പുറപ്പാടു് 33:3-5, ലേവ്യപുസ്തകം 26:41, സംഖ്യാപുസ്തകം 27:14, യെശയ്യാ 63:10, യിരേമ്യാവു 6:10, യിരേമ്യാവു 9:26

51. হে শক্তগ্রীবেরা এবং হৃদয়ে ও কর্ণে অচ্ছিন্নত্বকেরা, তোমরা সর্ব্বদা পবিত্র আত্মার প্রতিরোধ করিয়া থাক; তোমাদের পিতৃপুরুষেরা যেমন, তোমরাও তেমনি।

52. പ്രവാചകന്മാരില് ഏവനെ നിങ്ങളുടെ പിതാക്കന്മാര് ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന് അറിയിച്ചവരെ അവര് കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 36:16

52. তোমাদের পিতৃপুরুষেরা কোন্‌ ভাববাদীকে তাড়না না করিয়াছে? তাহারা তাঁহাদিগকেই বধ করিয়াছিল, যাঁহারা পূর্ব্বে সেই ধর্ম্মময়ের আগমন জ্ঞাপন করিতেন, যাঁহাকে সম্প্রতি তোমরা শত্রুহস্তে সমর্পণ ও বধ করিয়াছ;

53. അവന്നു നിങ്ങള് ഇപ്പോള് ദ്രോഹികളും കുലപാതകരും ആയിത്തീര്ന്നു; നിങ്ങള് ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

53. তোমরাই দূতগণের দ্বারা আদিষ্ট ব্যবস্থা পাইয়াছিলে, কিন্তু পালন কর নাই।

54. ഇതു കേട്ടപ്പോള് അവര് കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
ഇയ്യോബ് 16:9, സങ്കീർത്തനങ്ങൾ 35:16, സങ്കീർത്തനങ്ങൾ 37:12, സങ്കീർത്തനങ്ങൾ 112:10

54. এই কথা শুনিয়া তাহারা মর্ম্মাহত হইল, তাঁহার প্রতি দন্তঘর্ষণ করিতে লাগিল।

55. അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു

55. কিন্তু তিনি পবিত্র আত্মায় পরিপূর্ণ হইয়া স্বর্গের প্রতি একদৃষ্টে চাহিয়া দেখিলেন যে, ঈশ্বরের প্রতাপ রহিয়াছে, এবং যীশু ঈশ্বরের দক্ষিণে দাঁড়াইয়া আছেন,

56. ഇതാ, സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന് ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന് കാണുന്നു എന്നു പറഞ്ഞു.

56. আর তিনি বলিলেন, দেখ, আমি দেখিতেছি, স্বর্গ খোলা রহিয়াছে, এবং মনুষ্যপুত্র ঈশ্বরের দক্ষিণে দাঁড়াইয়া আছেন।

57. അവര് ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

57. কিন্তু তাহারা উচ্চৈঃস্বরে চেঁচাইয়া উঠিল, আপন আপন কর্ণ রুদ্ধ করিল, এবং একযোগে তাঁহার উপরে গিয়া পড়িল;

58. അവനെ നഗരത്തില്നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള് തങ്ങളുടെ വസ്ത്രം ശൌല് എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കല് വെച്ചു.

58. আর তাঁহাকে নগর হইতে বাহির করিয়া পাথর মারিতে লাগিল; এবং সাক্ষীগণ আপন আপন বস্ত্র খুলিয়া শৌল নামে এক যুবকের পায়ের কাছে রাখিল।

59. കര്ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില് അവര് അവനെ കല്ലെറിഞ്ഞു.
സങ്കീർത്തനങ്ങൾ 31:5

59. এদিকে তাহারা স্তিফানকে পাথর মারিতেছিল, আর তিনি ডাকিয়া প্রার্থনা করিলেন, হে প্রভু যীশু, আমার আত্মাকে গ্রহণ কর।

60. അവനോ മുട്ടുകുത്തികര്ത്താവേ, അവര്ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില് നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന് നിദ്രപ്രാപിച്ചു.

60. পরে তিনি হাঁটু পাতিয়া উচ্চৈঃস্বরে কহিলেন, প্রভু, ইহাদের বিপক্ষে এই পাপ ধরিও না। ইহা বলিয়া তিনি নিদ্রাগত হইলেন। আর শৌল তাঁহার হত্যার অনুমোদন করিতে ছিলেন।



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |