Genesis - ഉല്പത്തി 42 | View All

1. മിസ്രയീമില് ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോള് തന്റെ പുത്രന്മാരോടുനിങ്ങള് തമ്മില് തമ്മില് നോക്കിനിലക്കുന്നതു എന്തു?

1. ధాన్యము ఐగుప్తులో నున్నదని యాకోబు తెలిసికొనినప్పుడు మీరేల ఒకరి ముఖము ఒకరు చూచుచున్నారని తన కుమారులతో అనెను.

2. മിസ്രയീമില് ധാന്യം ഉണ്ടെന്നു ഞാന് കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു അവിടെ ചെന്നു അവിടെ നിന്നു നമുക്കു ധാന്യം കൊള്ളുവിന് എന്നു പറഞ്ഞു.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:12

2. మరియు అతడు - చూడుడి, ఐగుప్తులో ధాన్యమున్నదని వింటిని, మనము చావక బ్రదుకునట్లు మీరు అక్కడికి వెళ్లి మనకొరకు అక్కడనుండి ధాన్యము కొనుక్కొని రండని చెప్పగా

3. യോസേഫിന്റെ സഹോദരന്മാര് പത്തുപേര് മിസ്രയീമില് ധാന്യം കൊള്ളുവാന് പോയി.

3. యోసేపు పదిమంది అన్నలు ఐగుప్తులో ధాన్యము కొనబోయిరి.

4. എന്നാല് യോസേഫിന്റെ അനുജനായ ബേന്യാമീന്നു പക്ഷേ വല്ല ആപത്തും ഭവിക്കും എന്നുവെച്ചു യാക്കോബ് അവനെ സഹോദരന്മാരോടുകൂടെ അയച്ചില്ല.

4. అయినను - ఇతనికి హాని సంభవించునేమో అని యాకోబు యోసేపు తమ్ముడగు బెన్యామీనును అతని అన్నలతో పంపినవాడు కాడు.

5. അങ്ങനെ ധാന്യം കൊള്ളുവാന് വന്നവരുടെ ഇടയില് യിസ്രായേലിന്റെ പുത്രന്മാരും വന്നു; കനാന് ദേശത്തും ക്ഷാമം ഉണ്ടായിരുന്നുവല്ലോ.
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7:11

5. కరవు కనాను దేశములో ఉండెను గనుక ధాన్యము కొనవచ్చిన వారితోకూడ ఇశ్రాయేలు కుమారులును వచ్చిరి.

6. യോസേഫ് ദേശത്തിന്നു അധിപതിയായിരുന്നു; അവന് തന്നേ ആയിരുന്നു ദേശത്തിലെ സകല ജനങ്ങള്ക്കും ധാന്യം വിറ്റതു; യോസേഫിന്റെ സഹോദരന്മാരും വന്നു അവനെ സാഷ്ടാംഗം നമസ്കരിച്ചു.

6. అప్పుడు యోసేపు ఆ దేశమంతటిమీద అధికారియై యుండెను. అతడే ఆ దేశ ప్రజలందరికిని ధాన్యమమ్మకము చేయువాడు గనుక యోసేపు సహోదరులు వచ్చి ముఖములు నేలను మోపి అతనికి వందనము చేసిరి.

7. യോസഫ് തന്റെ സഹോദരന്മാരെ കണ്ടാറെ അവരെ അറിഞ്ഞു എങ്കിലും അറിയാത്ത ഭാവം നടിച്ചു അവരോടു കഠിനമായി സംസാരിച്ചുനിങ്ങള് എവിടെ നിന്നു വരുന്നു എന്നു അവരോടു ചോദിച്ചതിന്നുആഹാരം കൊള്ളുവാന് കനാന് ദെശത്തു നിന്നു വരുന്നു എന്നു അവര് പറഞ്ഞു.

7. యోసేపు తన సహోదరులను చూచి వారిని గురుతుపట్టి వారికి అన్యునివలె కనబడి వారితో కఠినముగా మాటలాడి - మీరెక్కడనుండి వచ్చితిరని అడిగెను. అందుకు వారు - ఆహారము కొనుటకు కనాను దేశమునుండి వచ్చితి మనిరి.

8. യേസേഫ് സഹോദരന്മാരെ അറിഞ്ഞു എങ്കിലും അവര് അവനെ അറിഞ്ഞില്ല.

8. యోసేపు తన సహోదరులను గురుతు పట్టెను గాని వారతని గురుతు పట్టలేదు.

9. യോസേഫ് അവരെക്കുറിച്ചു കണ്ടിരുന്ന സ്വപ്നങ്ങള് ഔര്ത്തു അവരോടുനിങ്ങള് ഒറ്റുകാരാകുന്നു; ദേശത്തിന്റെ ദുര്ബ്ബലഭാഗം നോക്കുവാന് നിങ്ങള് വന്നിരിക്കുന്നു എന്നു പറഞ്ഞു.

9. యోసేపు వారిని గూర్చి తాను కనిన కలలు జ్ఞాపకము చేసికొని - మీరు వేగులవారు ఈ దేశముగుట్టు తెలిసికొన వచ్చితిరని వారితోననగా

10. അവര് അവനോടുഅല്ല, യജമാനനേ, അടിയങ്ങള് ആഹാരം കൊള്ളുവാന് വന്നിരിക്കുന്നു;

10. వారు లేదు ప్రభువా, నీ దాసులమైన మేము ఆహారము కొనుటకే వచ్చితివిు;

11. ഞങ്ങള് എല്ലാവരും ഒരാളുടെ മക്കള്; ഞങ്ങള് പരമാര്ത്ഥികളാകുന്നു; അടിയങ്ങള് ഒറ്റുകാരല്ല എന്നു പറഞ്ഞു.

11. మేమందరము ఒక్క మనుష్యుని కుమారులము; మేము యథార్థవంతులమేగాని నీ దాసులమైన మేము వేగులవారము కామని అతనితో చెప్పిరి.

12. അവന് അവരോടുഅല്ല, നിങ്ങള് ദേശത്തിന്റെ ദുര്ബ്ബലഭാഗം നോക്കുവാന് വന്നിരിക്കുന്നു എന്നു പറഞ്ഞു.

12. అయితే అతడు - లేదు, ఈ దేశము గుట్టు తెలిసి కొనుటకై వచ్చితిరని వారితో అనెను.

13. അതിന്നു അവര്അടിയങ്ങള് കനാന് ദേശത്തുള്ള ഒരാളുടെ മക്കള്; പന്ത്രണ്ടു സഹോദരന്മാര് ആകുന്നു; ഇളയവന് ഇന്നു ഞങ്ങളുടെ അപ്പന്റെ അടുക്കല് ഉണ്ടു; ഒരുത്തന് ഇപ്പോള് ഇല്ല എന്നു പറഞ്ഞു.

13. అందుకు వారు - నీ దాసులమైన మేము పండ్రెండుమంది సహోదరులము, కనాను దేశములోనున్న ఒక్క మనుష్యుని కుమారులము; ఇదిగో కనిష్ఠుడు నేడు మా తండ్రియొద్ద ఉన్నాడు; ఒకడు లేడు అని ఉత్తరమిచ్చిరి.

14. യോസേഫ് അവരോടു പറഞ്ഞതുഞാന് പറഞ്ഞതുപോലെ നിങ്ങള് ഒറ്റുകാര് തന്നേ.

14. అయితే యోసేపు - మీరు వేగులవారని నేను మీతో చెప్పినమాట నిజమే.

15. ഇതിനാല് ഞാന് നിങ്ങളെ പരീക്ഷിക്കും; നിങ്ങളുടെ ഇളയസഹോദരന് ഇവിടെ വന്നല്ലാതെ, ഫറവോനാണ, നിങ്ങള് ഇവിടെനിന്നു പുറപ്പെടുകയില്ല.

15. దీనివలన మీ నిజము తెలియబడును; ఫరో జీవము తోడు, మీ తమ్ముడు ఇక్కడికి వచ్చితేనే గాని మీరిక్కడనుండి వెళ్లకూడదు.

16. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടുവരുവാന് നിങ്ങളില് ഒരുത്തനെ അയപ്പിന് ; നിങ്ങളോ ബദ്ധന്മാരായിരിക്കേണം; നിങ്ങള് നേരുള്ളവരോ എന്നു നിങ്ങളുടെ വാക്കു പരീക്ഷിച്ചറിയാമല്ലോ; അല്ലെന്നുവരികില്; ഫറവോനാണ, നിങ്ങള് ഒറ്റുകാര് തന്നേ.

16. మీ తమ్ముని తీసికొని వచ్చుటకు మీలో ఒకని పంపుడి; అయితే మీరు బంధింపబడి యుందురు. అట్లు మీలో సత్యమున్నదో లేదో మీ మాటలు శోధింపబడును; లేనియెడల ఫరో జీవముతోడు, మీరు వేగుల వారని చెప్పి

17. അങ്ങനെ അവന് അവരെ മൂന്നു ദിവസം തടവില് ആക്കി.

17. వారిని మూడు దినములు చెరసాలలో వేయించెను.

18. മൂന്നാം ദിവസം യോസേഫ് അവരോടു പറഞ്ഞതുഞാന് ദൈവത്തെ ഭയപ്പെടുന്നു; നിങ്ങള് ജീവിച്ചിരിക്കേണ്ടതിന്നു ഇതു ചെയ്വിന്

18. మూడవ దినమున యోసేపు వారిని చూచి నేను దేవునికి భయపడువాడను; మీరు బ్రదుకునట్లు దీని చేయుడి.

19. നിങ്ങള് പരമാര്ത്ഥികള് എങ്കില് നിങ്ങളുടെ ഒരു സഹോദരന് കരാഗൃഹത്തില് കിടക്കട്ടെ; നിങ്ങള് പുറപ്പെട്ടു, നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം കൊണ്ടുപോകുവിന് .

19. మీరు యథార్థవంతులైతిరా మీ సహోదరులలో ఒకడు ఈ చెరసాలలో బంధింపబడవలెను; మీరు వెళ్లి మీ కుటుంబముల కరవు తీరుటకు ధాన్యము తీసికొని పోవుడి.

20. എന്നാല് നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല് കൊണ്ടുവരേണം; അതിനാല് നിങ്ങളുടെ വാക്കു നേരെന്നു തെളിയും; നിങ്ങള് മരിക്കേണ്ടിവരികയില്ല; അവര് അങ്ങനെ സമ്മതിച്ചു.

20. మీ తమ్ముని నా యొద్దకు తీసికొని రండి; అట్లు మీ మాటలు సత్యమైనట్టు కనబడును గనుక మీరు చావరని చెప్పెను. వారట్లు చేసిరి.

21. ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു; അവന് നമ്മോടു കെഞ്ചിയപ്പോള് നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു എന്നു അവര് തമ്മില് പറഞ്ഞു.

21. అప్పుడు వారు నిశ్చయముగా మన సహోదరుని యెడల మనము చేసిన అపరాధమునకు శిక్ష పొందుచున్నాము. అతడు మనలను బతిమాలు కొనినప్పుడు మనము అతని వేదన చూచియు వినకపోతిమి;అందువలన ఈ వేదన మనకు వచ్చెదనని ఒకనితో ఒకడు మాటలాడుకొనిరి .

22. അതിന്നു രൂബേന് ബാലനോടു ദോഷം ചെയ്യരുതെന്നും ഞാന് നിങ്ങളോടു പറഞ്ഞില്ലയോ? എന്നിട്ടും നിങ്ങള് കേട്ടില്ല; ഇപ്പോള് ഇതാ, അവന്റെ രക്തം നമ്മോടു ചോദിക്കുന്നു എന്നു അവരോടു പറഞ്ഞു.

22. మరియు రూబేను ఈ చిన్నవానియెడల పాపము చేయకుడని నేను మీతో చెప్పలేదా? అయినను మీరు వినరైతిరి గనుక అతని రక్తాపరాధము మనమీద మోపబడుచున్నదని వారి కుత్తర మిచ్చెను.

23. യോസേഫ് അവരോടു സംസാരിച്ചതു ദ്വിഭാഷിമുഖാന്തരം ആയിരുന്നതുകൊണ്ടു അവന് ഇതു ഗ്രഹിച്ചു എന്നു അവര് അറിഞ്ഞില്ല.

23. అయితే ద్విభాషి వారి మధ్య నుండెను గనుక తన మాట యోసేపు గ్రహించెనని వారు తెలిసికొనలేదు.

24. അവന് അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കല് വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തില് നിന്നു ശിമെയോനെ പിടിച്ചു അവര് കാണ്കെ ബന്ധിച്ചു.

24. అతడు వారియొద్దనుండి అవతలకు పోయి యేడ్చి, మరల వారియొద్దకు వచ్చి వారితో మాటలాడి, వారిలో షిమ్యోనును పట్టుకొని వారి కన్నుల ఎదుట అతని బంధించెను.

25. അവരുടെ ചാക്കില് ധാന്യം നിറെപ്പാനും അവരുടെ ദ്രവ്യം അവനവന്റെ ചാക്കില് തിരികെ വെപ്പാനും വഴിക്കു വേണ്ടിയ ആഹാരം അവര്ക്കും കൊടുപ്പാനും യോസേഫ് കല്പിച്ചു; അങ്ങനെ തന്നേ അവര്ക്കും ചെയ്തുകൊടുത്തു.

25. మరియు యోసేపు వారి గోనెలను ధాన్యముతో నింపుటకును, ఎవరి రూకలు వారి గోనెలో తిరిగి ఉంచుటకును, ప్రయాణము కొరకు భోజనపదార్థములు వారికిచ్చుటకును ఆజ్ఞ ఇచ్చెను. అతడు వారియెడల నిట్లు జరిగించెను.

26. അവര് ധാന്യം കഴുതപ്പുറത്തു കയറ്റി അവിടെനിന്നു പുറപ്പെട്ടു.

26. వారు తాము కొనిన ధాన్యమును తమ గాడిదల మీద ఎక్కించుకొని అక్కడనుండి వెళ్లిపోయిరి.

27. വഴിയമ്പലത്തില്വെച്ചു അവരില് ഒരുത്തന് കഴുതെക്കു തീന് കൊടുപ്പാന് ചാകൂ അഴിച്ചപ്പോള് തന്റെ ദ്രവ്യം ചാക്കിന്റെ വായ്ക്കല് ഇരിക്കുന്നതു കണ്ടു,

27. అయితే వారు దిగిన చోట ఒకడు తన గాడిదకు మేత పెట్టుటకై తన గోనె విప్పినప్పుడు అతని రూకలు కనబడెను, అవి అతని గోనెమూతిలో ఉండెను.

28. തന്റെ സഹോദരന്മാരോടുഎന്റെ ദ്രവ്യം എനിക്കു തിരികെ കിട്ടി അതു ഇതാ, എന്റെ ചാക്കില് ഇരിക്കുന്നു എന്നു പറഞ്ഞു. അപ്പോള് അവരുടെ ഉള്ളം തളര്ന്നു, അവര് വിറെച്ചുദൈവം നമ്മോടു ഈ ചെയ്തതു എന്തെന്നു തമ്മില് തമ്മില് പറഞ്ഞു.

28. అప్పుడతడు - నా రూకలు తిరిగి యిచ్చివేసినారు. ఇదిగో ఇవి నా గోనె లోనే ఉన్నవని తన సహోదరులతో చెప్పెను. అంతట వారు గుండె చెదిరిపోయినవారై జడిసి - ఇదేమిటి? దేవుడు మనకిట్లు చేసెనని ఒకనితో ఒకడు చెప్పుకొనిరి.

29. അവര് കനാന് ദേശത്തു തങ്ങളുടെ അപ്പനായ യാക്കോബിന്റെ അടുക്കല് എത്തിയാറെ, തങ്ങള്ക്കു സംഭവിച്ചതു ഒക്കെയും അവനോടു അറിയിച്ചു പറഞ്ഞതു

29. వారు కనాను దేశమందున్న తమ తండ్రియైన యాకోబు నొద్దకు వచ్చి తమకు సంభవించినది యావత్తును అతనికి తెలియ చేసిరి.

30. ദേശത്തിലെ അധിപതിയായവന് ഞങ്ങള് ദേശത്തെ ഒറ്റുനോക്കുന്നവര് എന്നു വിചാരിച്ചു ഞങ്ങളോടു കഠിനമായി സംസാരിച്ചു.

30. ఎట్లనగా - ఆ దేశమునకు ప్రభువైనవాడు మాతో కఠినముగా మాటలాడి, మేము ఆ దేశమును వేగుచూడ వచ్చినవారమని అనుకొనెను.

31. ഞങ്ങള് അവനോടുഞങ്ങള് പരാമാര്ത്ഥികളാകുന്നു, ഞങ്ങള് ഒറ്റുകാരല്ല.

31. అప్పుడు మేము యథార్థవంతులము, వేగులవారము కాము.

32. ഞങ്ങള് ഒരു അപ്പന്റെ മക്കള്; പന്ത്രണ്ടു സഹോരന്മാരാകുന്നു; ഒരുത്തന് ഇപ്പോള് ഇല്ല; ഇളയവന് കനാന് ദേശത്തു ഞങ്ങളുടെ അപ്പന്റെ അടുക്കല് ഉണ്ടു എന്നു പറഞ്ഞു.

32. పండ్రెండుమంది సహోదరులము, ఒక్కతండ్రి కుమారులము, ఒకడు లేడు, మా తమ్ముడు నేడు కనాను దేశమందు మా తండ్రియొద్ద ఉన్నాడని అతనితో చెప్పితివిు.

33. അതിന്നു ദേശത്തിലെ അധിപതിയായവന് ഞങ്ങളോടു പറഞ്ഞതുനിങ്ങള് പരമാര്ത്ഥികള് എന്നു ഞാന് ഇതിനാല് അറിയുംനിങ്ങളുടെ ഒരു സഹോദരനെ എന്റെ അടുക്കല് വിട്ടേച്ചു നിങ്ങളുടെ വീടുകളിലെ ബുദ്ധിമുട്ടിന്നു ധാന്യം വാങ്ങി കൊണ്ടുപോകുവിന് .

33. అందుకు ఆ దేశపు ప్రభువు మమ్మును చూచి మీరు యథార్థవంతులని దీనివలన నేను తెలిసికొందును. మీ సహోదరులలో ఒకనిని నాయొద్ద విడిచిపెట్టి మీ కుటుంబములకు కరవు తీరునట్లు

34. നിങ്ങളുടെ ഇളയസഹോദരനെ എന്റെ അടുക്കല് കൊണ്ടുവരുവിന് ; അതിനാല് നിങ്ങള് ഒറ്റുകാരല്ല, പരമാര്ത്ഥികള് തന്നേ എന്നു ഞാന് അറിയും; നിങ്ങളുടെ സഹോദരനെ നിങ്ങള്ക്കു ഏല്പിച്ചുതരും; നിങ്ങള്ക്കു ദേശത്തു വ്യാപാരവും ചെയ്യാം.

34. నాయొద్దకు ఆ చిన్నవాని తోడుకొనిరండి. అప్పుడు మీరు యథార్థవంతులే గాని వేగులవారు కారని నేను తెలిసికొని మీ సహోదరుని మీకప్పగించెదను; అప్పుడు మీరు ఈ దేశమందు వ్యాపారము చేసికొనవచ్చునని చెప్పెననిరి.

35. പിന്നെ അവര് ചാകൂ ഒഴിക്കുമ്പോള് ഇതാ, ഔരോരുത്തന്റെ ചാക്കില് അവനവന്റെ പണക്കെട്ടു ഇരിക്കുന്നു; അവരും അവരുടെ അപ്പനും പണക്കെട്ടു കണ്ടാറെ ഭയപ്പെട്ടുപോയി.

35. వారు తమ గోనెలను కుమ్మరించినప్పుడు ఎవరి రూకల మూట వారి గోనెలో ఉండెను. వారును వారి తండ్రియు ఆ రూకల మూటలు చూచి భయపడిరి.

36. അവരുടെ അപ്പനായ യാക്കോബ് അവരോടുനിങ്ങള് എന്നെ മക്കളില്ലാത്തവനാക്കുന്നു; യോസേഫ് ഇല്ല, ശിമെയോന് ഇല്ല; ബെന്യാമീനെയും നിങ്ങള് കൊണ്ടുപോകും; സകലവും എനിക്കു പ്രതിക്കുലം തന്നേ എന്നു പറഞ്ഞു.

36. అప్పుడు వారి తండ్రియైన యాకోబు వారిని చూచి మీరు నన్ను పుత్రహీనునిగా చేయుచున్నారు; యోసేపు లేడు; షిమ్యోను లేడు; మీరు బెన్యామీనును కూడ తీసికొనపోవుదురు; ఇవన్నియు నాకు ప్రతికూలముగా ఉన్నవని వారితో చెప్పెను.

37. അതിന്നു രൂബേന് അപ്പനോടുഎന്റെ കയ്യില് അവനെ ഏല്പിക്ക; ഞാന് അവനെ നിന്റെ അടുക്കല് മടക്കി കൊണ്ടുവരും; ഞാന് അവനെ നിന്റെ അടുക്കല് കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.

37. అందుకు రూబేను - నేనతని నీయొద్దకు తీసికొని రానియెడల నా యిద్దరు కుమారులను నీవు చంపవచ్చును; అతని నా చేతికప్పగించుము, అతని మరల నీయొద్దకు తీసికొని వచ్చి అప్పగించెదనని తన తండ్రితో చెప్పెను.

38. എന്നാല് അവന് എന്റെ മകന് നിങ്ങളോടുകൂടെ പോരികയില്ല; അവന്റെ ജ്യോഷ്ഠന് മരിച്ചുപോയി, അവന് ഒരുത്തനേ ശേഷിപ്പുള്ളു; നിങ്ങള് പോകുന്ന വഴിയില് അവന്നു വല്ല ആപത്തും വന്നാല് നിങ്ങള് എന്റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്കു ഇറങ്ങുമാറാക്കും എന്നു പറഞ്ഞു.

38. అయితే అతడు నా కుమారుని మీతో వెళ్లనియ్యను; ఇతని అన్న చనిపోయెను, ఇతడు మాత్రమే మిగిలియున్నాడు. మీరు పోవు మార్గమున ఇతనికి హాని సంభవించినయెడల నెరసిన వెండ్రుకలు గల నన్ను మృతుల లోకములోనికి దుఃఖముతో దిగిపోవునట్లు చేయుదురని చెప్పెను.



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |