Psalms - സങ്കീർത്തനങ്ങൾ 119 | View All

1. ആലേഫ്

1. Blessed are the undefiled in the way, who walk in the law of the LORD.

2. യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില് നിഷ്കളങ്കരായവര് ഭാഗ്യവാന്മാര്.

2. Blessed are they that keep his testimonies, and that seek him with the whole heart.

3. അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര് ഭാഗ്യവാന്മാര്.

3. They also do no iniquity: they walk in his ways.

4. അവര് നീതികേടു പ്രവര്ത്തിക്കാതെ അവന്റെ വഴികളില്തന്നേ നടക്കുന്നു.

4. You have commanded us to keep your precepts diligently.

5. നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.

5. O that my ways were directed to keep your statutes!

6. നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില് കൊള്ളായിരുന്നു.

6. Then shall I not be ashamed, when I have respect to all your commandments.

7. നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന് ലജ്ജിച്ചുപോകയില്ല.

7. I will praise you with uprightness of heart, when I shall have learned your righteous judgments.

8. നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന് പരമാര്ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.

8. I will keep your statutes: O forsake me not utterly.

9. ഞാന് നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.

9. Wherewithal shall a young man cleanse his way? by taking heed thereto according to your word.

10. ബാലന് തന്റെ നടപ്പിനെ നിര്മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല് തന്നേ.

10. With my whole heart have I sought you: O let me not wander from your commandments.

11. ഞാന് പൂര്ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള് വിട്ടുനടപ്പാന് എനിക്കു ഇടവരരുതേ.

11. Your word have I hid in my heart, that I might not sin against you.

12. ഞാന് നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തില് സംഗ്രഹിക്കുന്നു.

12. Blessed are you, O LORD: teach me your statutes.

13. യഹോവേ, നീ വാഴ്ത്തപ്പെട്ടവന് ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

13. With my lips have I declared all the judgments of your mouth.

14. ഞാന് എന്റെ അധരങ്ങള്കൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വര്ണ്ണിക്കുന്നു.

14. I have rejoiced in the way of your testimonies, as much as in all riches.

15. ഞാന് സര്വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില് ആനന്ദിക്കുന്നു.

15. I will meditate in your precepts, and have respect to your ways.

16. ഞാന് നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.

16. I will delight myself in your statutes: I will not forget your word.

17. ഞാന് നിന്റെ ചട്ടങ്ങളില് രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെല്.

17. Deal bountifully with your servant, that I may live, and keep your word.

18. ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല് ഞാന് നിന്റെ വചനം പ്രാമണിക്കും.

18. Open you my eyes, that I may behold wondrous things out of your law.

19. നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.

19. I am a stranger in the earth: hide not your commandments from me.

20. ഞാന് ഭൂമിയില് പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.

20. My soul breaks for the longing that it has to your judgments at all times.

21. നിന്റെ വിധികള്ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്ന്നിരിക്കുന്നു.

21. You have rebuked the proud that are cursed, which do err from your commandments.

22. നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്ത്സിക്കുന്നു.

22. Remove from me reproach and contempt; for I have kept your testimonies.

23. നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.

23. Princes also did sit and speak against me: but your servant did meditate in your statutes.

24. പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന് നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.

24. Your testimonies also are my delight and my counsellors.

25. നിന്റെ സാക്ഷ്യങ്ങള് എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.

25. My soul sticks to the dust: quicken you me according to your word.

26. എന്റെ പ്രാണന് പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

26. I have declared my ways, and you heard me: teach me your statutes.

27. എന്റെ വഴികളെ ഞാന് വിവരിച്ചപ്പോള് നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

27. Make me to understand the way of your precepts: so shall I talk of your wondrous works.

28. നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല് ഞാന് നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.

28. My soul melts for heaviness: strengthen you me according to your word.

29. എന്റെ പ്രാണന് വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിര്ത്തേണമേ.

29. Remove from me the way of lying: and grant me your law graciously.

30. ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.

30. I have chosen the way of truth: your judgments have I laid before me.

31. വിശ്വസ്തതയുടെ മാര്ഗ്ഗം ഞാന് തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പില് വെച്ചിരിക്കുന്നു.

31. I have stuck to your testimonies: O LORD, put me not to shame.

32. ഞാന് നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
2 കൊരിന്ത്യർ 6:11

32. I will run the way of your commandments, when you shall enlarge my heart.

33. നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള് ഞാന് നിന്റെ കല്പനകളുടെ വഴിയില് ഔടും.ഹേ.

33. Teach me, O LORD, the way of your statutes; and I shall keep it to the end.

34. യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന് അതിനെ അവസാനത്തോളം പ്രമാണിക്കും.

34. Give me understanding, and I shall keep your law; yes, I shall observe it with my whole heart.

35. ഞാന് നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.

35. Make me to go in the path of your commandments; for therein do I delight.

36. നിന്റെ കല്പനകളുടെ പാതയില് എന്നെ നടത്തേണമേ; ഞാന് അതില് ഇഷ്ടപ്പെടുന്നുവല്ലോ.

36. Incline my heart to your testimonies, and not to covetousness.

37. ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.

37. Turn away my eyes from beholding vanity; and quicken you me in your way.

38. വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില് എന്നെ ജീവിപ്പിക്കേണമേ.

38. Establish your word to your servant, who is devoted to your fear.

39. നിന്നോടുള്ള ഭക്തിയെ വര്ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്ത്തിക്കേണമേ.

39. Turn away my reproach which I fear: for your judgments are good.

40. ഞാന് പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള് നല്ലവയല്ലോ.

40. Behold, I have longed after your precepts: quicken me in your righteousness.

41. ഇതാ, ഞാന് നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാല് എന്നെ ജീവിപ്പിക്കേണമേ.വൌ.

41. Let your mercies come also to me, O LORD, even your salvation, according to your word.

42. യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.

42. So shall I have with which to answer him that reproaches me: for I trust in your word.

43. ഞാന് നിന്റെ വചനത്തില് ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന് ഞാന് പ്രാപ്തനാകും.

43. And take not the word of truth utterly out of my mouth; for I have hoped in your judgments.

44. ഞാന് നിന്റെ വിധികള്ക്കായി കാത്തിരിക്കയാല് സത്യത്തിന്റെ വചനം എന്റെ വായില് നിന്നു നീക്കിക്കളയരുതേ.

44. So shall I keep your law continually for ever and ever.

45. അങ്ങനെ ഞാന് നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.

45. And I will walk at liberty: for I seek your precepts.

46. നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന് വിശാലതയില് നടക്കും.
റോമർ 1:16

46. I will speak of your testimonies also before kings, and will not be ashamed.

47. ഞാന് ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.

47. And I will delight myself in your commandments, which I have loved.

48. ഞാന് നിന്റെ കല്പനകളില് പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.

48. My hands also will I lift up to your commandments, which I have loved; and I will meditate in your statutes.

49. എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന് കൈകളെ ഉയര്ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന് ധ്യാനിക്കുന്നു.സയിന് .

49. Remember the word to your servant, on which you have caused me to hope.

50. നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഔര്ക്കേണമേ.

50. This is my comfort in my affliction: for your word has quickened me.

51. നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയില് എനിക്കു ആശ്വാസമാകുന്നു.

51. The proud have had me greatly in derision: yet have I not declined from your law.

52. അഹങ്കാരികള് എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.

52. I remembered your judgments of old, O LORD; and have comforted myself.

53. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഔര്ത്തു ഞാന് എന്നെതന്നെ ആശ്വസിപ്പിക്കുന്നു.

53. Horror has taken hold on me because of the wicked that forsake your law.

54. നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര് നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.

54. Your statutes have been my songs in the house of my pilgrimage.

55. ഞാന് പരദേശിയായി പാര്ക്കുംന്ന വീട്ടില് നിന്റെ ചട്ടങ്ങള് എന്റെ കീര്ത്തനം ആകുന്നു.

55. I have remembered your name, O LORD, in the night, and have kept your law.

56. യഹോവേ, രാത്രിയില് ഞാന് തിരുനാമം ഔര്ക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാന് ആചരിക്കുന്നു.

56. This I had, because I kept your precepts.

57. ഞാന് നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്.

57. You are my portion, O LORD: I have said that I would keep your words.

58. യഹോവേ, നീ എന്റെ ഔഹരിയാകുന്നു; ഞാന് നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന് പറഞ്ഞു.

58. I entreated your favor with my whole heart: be merciful to me according to your word.

59. പൂര്ണ്ണഹൃദയത്തോടേ ഞാന് നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.

59. I thought on my ways, and turned my feet to your testimonies.

60. ഞാന് എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.

60. I made haste, and delayed not to keep your commandments.

61. നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന് താമസിയാതെ ബദ്ധപ്പെടുന്നു;

61. The bands of the wicked have robbed me: but I have not forgotten your law.

62. ദുഷ്ടന്മാരുടെ പാശങ്ങള് എന്നെ ചുറ്റിയിരിക്കുന്നു; ഞാന് നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.

62. At midnight I will rise to give thanks to you because of your righteous judgments.

63. നിന്റെ നീതിയുള്ള ന്യായവിധികള് ഹേതുവായി നിനക്കു സ്തോത്രം ചെയ്വാന് ഞാന് അര്ദ്ധരാത്രിയില് എഴുന്നേലക്കും.

63. I am a companion of all them that fear you, and of them that keep your precepts.

64. നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്ക്കും ഞാന് കൂട്ടാളിയാകുന്നു.

64. The earth, O LORD, is full of your mercy: teach me your statutes.

65. യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്.

65. You have dealt well with your servant, O LORD, according to your word.

66. യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.

66. Teach me good judgment and knowledge: for I have believed your commandments.

67. നിന്റെ കല്പനകളെ ഞാന് വിശ്വസിച്ചിരിക്കയാല് എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.

67. Before I was afflicted I went astray: but now have I kept your word.

68. കഷ്ടതയില് ആകുന്നതിന്നു മുമ്പെ ഞാന് തെറ്റിപ്പോയി; ഇപ്പോഴോ ഞാന് നിന്റെ വചനത്തെ പ്രമാണിക്കുന്നു.

68. You are good, and do good; teach me your statutes.

69. നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

69. The proud have forged a lie against me: but I will keep your precepts with my whole heart.

70. അഹങ്കാരികള് എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്ണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

70. Their heart is as fat as grease; but I delight in your law.

71. അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തില് രസിക്കുന്നു.

71. It is good for me that I have been afflicted; that I might learn your statutes.

72. നിന്റെ ചട്ടങ്ങള് പഠിപ്പാന് തക്കവണ്ണം ഞാന് കഷ്ടതയില് ആയിരുന്നതു എനിക്കു ഗുണമായി.

72. The law of your mouth is better to me than thousands of gold and silver.

73. ആയിരം ആയിരം പൊന് വെള്ളി നാണ്യത്തെക്കാള് നിന്റെ വായില്നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.

73. Your hands have made me and fashioned me: give me understanding, that I may learn your commandments.

74. തൃക്കൈകള് എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാന് എനിക്കു ബുദ്ധി നല്കേണമേ.

74. They that fear you will be glad when they see me; because I have hoped in your word.

75. തിരുവചനത്തില് ഞാന് പ്രത്യാശ വെച്ചിരിക്കയാല് നിന്റെ ഭക്തന്മാര് എന്നെ കണ്ടു സന്തോഷിക്കുന്നു.

75. I know, O LORD, that your judgments are right, and that you in faithfulness have afflicted me.

76. യഹോവേ, നിന്റെ വിധികള് നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന് അറിയുന്നു.

76. Let, I pray you, your merciful kindness be for my comfort, according to your word to your servant.

77. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.

77. Let your tender mercies come to me, that I may live: for your law is my delight.

78. ഞാന് ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തില് ഞാന് രസിക്കുന്നു.

78. Let the proud be ashamed; for they dealt perversely with me without a cause: but I will meditate in your precepts.

79. അഹങ്കാരികള് എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല് ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.

79. Let those that fear you turn to me, and those that have known your testimonies.

80. നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല് വരട്ടെ.

80. Let my heart be sound in your statutes; that I be not ashamed.

81. ഞാന് ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളില് നിഷ്കളങ്കമായിരിക്കട്ടെ.കഫ്.

81. My soul faints for your salvation: but I hope in your word.

82. ഞാന് നിന്റെ രക്ഷയെ കാത്തു മൂര്ച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.

82. My eyes fail for your word, saying, When will you comfort me?

83. എപ്പോള് നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.

83. For I am become like a bottle in the smoke; yet do I not forget your statutes.

84. പുകയത്തു വെച്ച തുരുത്തിപോലെ ഞാന് ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.

84. How many are the days of your servant? when will you execute judgment on them that persecute me?

85. അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള് ന്യായവിധി നടത്തും?

85. The proud have dig pits for me, which are not after your law.

86. നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള് എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.

86. All your commandments are faithful: they persecute me wrongfully; help you me.

87. നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര് എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.

87. They had almost consumed me on earth; but I forsook not your precepts.

88. അവര് ഭൂമിയില് എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാന് ഉപേക്ഷിച്ചില്ലതാനും.

88. Quicken me after your loving kindness; so shall I keep the testimony of your mouth.

89. നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന് നിന്റെ വായില്നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്.

89. For ever, O LORD, your word is settled in heaven.

90. യഹോവേ, നിന്റെ വചനം സ്വര്ഗ്ഗത്തില് എന്നേക്കും സ്ഥിരമായിരിക്കുന്നു.

90. Your faithfulness is to all generations: you have established the earth, and it stays.

91. നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനിലക്കുന്നു.

91. They continue this day according to your ordinances: for all are your servants.

92. അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനിലക്കുന്നു; സര്വ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.

92. Unless your law had been my delights, I should then have perished in my affliction.

93. നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കില് ഞാന് എന്റെ കഷ്ടതയില് നശിച്ചുപോകുമായിരുന്നു.

93. I will never forget your precepts: for with them you have quickened me.

94. ഞാന് ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.

94. I am yours, save me: for I have sought your precepts.

95. ഞാന് നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന് നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.

95. The wicked have waited for me to destroy me: but I will consider your testimonies.

96. ദുഷ്ടന്മാര് എന്നെ നശിപ്പിപ്പാന് പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.

96. I have seen an end of all perfection: but your commandment is exceeding broad.

97. സകലസമ്പൂര്ത്തിക്കും ഞാന് അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്ണ്ണമായിരിക്കുന്നു.മേം.

97. O how I love your law! it is my meditation all the day.

98. നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.

98. You through your commandments have made me wiser than my enemies: for they are ever with me.

99. നിന്റെ കല്പനകള് എന്നെ എന്റെ ശത്രുക്കളെക്കാള് ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കല് ഉണ്ടു.

99. I have more understanding than all my teachers: for your testimonies are my meditation.

100. നിന്റെ സാക്ഷ്യങ്ങള് എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാന് ബുദ്ധിമാനാകുന്നു.

100. I understand more than the ancients, because I keep your precepts.

101. നിന്റെ പ്രമാണങ്ങളെ അനുസരിക്കയാല് ഞാന് വയോധികന്മാരിലും വിവേകമേറിയവനാകുന്നു.

101. I have refrained my feet from every evil way, that I might keep your word.

102. നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന് സകലദുര്മ്മാര്ഗ്ഗത്തില്നിന്നും കാല് വിലക്കുന്നു.

102. I have not departed from your judgments: for you have taught me.

103. നീ എന്നെ ഉപദേശിച്ചിരിക്കയാല് ഞാന് നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.

103. How sweet are your words to my taste! yes, sweeter than honey to my mouth!

104. തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.

104. Through your precepts I get understanding: therefore I hate every false way.

105. നിന്റെ പ്രമാണങ്ങളാല് ഞാന് വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന് സകലവ്യാജമാര്ഗ്ഗവും വെറുക്കുന്നു.നൂന്

105. Your word is a lamp to my feet, and a light to my path.

106. നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.

106. I have sworn, and I will perform it, that I will keep your righteous judgments.

107. നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന് സത്യം ചെയ്തു; അതു ഞാന് നിവര്ത്തിക്കും.

107. I am afflicted very much: quicken me, O LORD, according to your word.

108. ഞാന് മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

108. Accept, I beseech you, the freewill offerings of my mouth, O LORD, and teach me your judgments.

109. യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളില് പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.

109. My soul is continually in my hand: yet do I not forget your law.

110. ഞാന് പ്രാണത്യാഗം ചെയ്വാന് എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാന് മറക്കുന്നില്ല.

110. The wicked have laid a snare for me: yet I erred not from your precepts.

111. ദുഷ്ടന്മാര് എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന് നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.

111. Your testimonies have I taken as an heritage for ever: for they are the rejoicing of my heart.

112. ഞാന് നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.

112. I have inclined my heart to perform your statutes always, even to the end.

113. നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന് ഞാന് എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്

113. I hate vain thoughts: but your law do I love.

114. ഇരുമനസ്സുള്ളവരെ ഞാന് വെറുക്കുന്നു; എന്നാല് നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.

114. You are my hiding place and my shield: I hope in your word.

115. നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാന് തിരുവചനത്തില് പ്രത്യാശ വെച്ചിരിക്കുന്നു.

115. Depart from me, you evildoers: for I will keep the commandments of my God.

116. എന്റെ ദൈവത്തിന്റെ കല്പനകളെ ഞാന് പ്രമാണിക്കേണ്ടതിന്നു ദുഷ്കര്മ്മികളേ, എന്നെ വിട്ടകന്നു പോകുവിന് .

116. Uphold me according to your word, that I may live: and let me not be ashamed of my hope.

117. ഞാന് ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയില് ഞാന് ലജ്ജിച്ചുപോകരുതേ.

117. Hold you me up, and I shall be safe: and I will have respect to your statutes continually.

118. ഞാന് രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളില് ഞാന് നിരന്തരം രസിക്കും.

118. You have trodden down all them that err from your statutes: for their deceit is falsehood.

119. നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്ത്ഥമാകുന്നു.

119. You put away all the wicked of the earth like dross: therefore I love your testimonies.

120. ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങള് എനിക്കു പ്രിയമാകുന്നു.

120. My flesh trembles for fear of you; and I am afraid of your judgments.

121. നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികള്നിമിത്തം ഞാന് ഭയപ്പെടുന്നു.അയിന് .

121. I have done judgment and justice: leave me not to my oppressors.

122. ഞാന് നീതിയും ന്യായവും പ്രവര്ത്തിക്കുന്നു; എന്റെ പീഡകന്മാര്ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.

122. Be surety for your servant for good: let not the proud oppress me.

123. അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള് എന്നെ പീഡിപ്പിക്കരുതേ.

123. My eyes fail for your salvation, and for the word of your righteousness.

124. എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.

124. Deal with your servant according to your mercy, and teach me your statutes.

125. നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവര്ത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

125. I am your servant; give me understanding, that I may know your testimonies.

126. ഞാന് നിന്റെ ദാസന് ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന് എനിക്കു ബുദ്ധി നല്കേണമേ.

126. It is time for you, LORD, to work: for they have made void your law.

127. യഹോവേ, ഇതു നിനക്കു പ്രവര്ത്തിപ്പാനുള്ള സമയമാകുന്നു; അവര് നിന്റെ ന്യായപ്രമാണം ദുര്ബ്ബലമാക്കിയിരിക്കുന്നു.

127. Therefore I love your commandments above gold; yes, above fine gold.

128. അതുകൊണ്ടു നിന്റെ കല്പനകള് എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.

128. Therefore I esteem all your precepts concerning all things to be right; and I hate every false way.

129. ആകയാല് നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന് സകല വ്യാജമാര്ഗ്ഗത്തേയും വെറുക്കുന്നു.പേ.

129. Your testimonies are wonderful: therefore does my soul keep them.

130. നിന്റെ സാക്ഷ്യങ്ങള് അതിശയകരമാകയാല് എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.

130. The entrance of your words gives light; it gives understanding to the simple.

131. നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.

131. I opened my mouth, and panted: for I longed for your commandments.

132. നിന്റെ കല്പനകള്ക്കായി വാഞ്ഛിക്കയാല് ഞാന് എന്റെ വായ് തുറന്നു കിഴെക്കുന്നു.

132. Look you on me, and be merciful to me, as you use to do to those that love your name.

133. തിരുനാമത്തെ സ്നേഹിക്കുന്നവര്ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.

133. Order my steps in your word: and let not any iniquity have dominion over me.

134. എന്റെ കാലടികളെ നിന്റെ വചനത്തില് സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.

134. Deliver me from the oppression of man: so will I keep your precepts.

135. മനുഷ്യന്റെ പീഡനത്തില്നിന്നു എന്നെ വിടുവിക്കേണമേ; എന്നാല് ഞാന് നിന്റെ പ്രമാണങ്ങളെ അനുസരിക്കും.

135. Make your face to shine on your servant; and teach me your statutes.

136. അടിയന്റെമേല് നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

136. Rivers of waters run down my eyes, because they keep not your law.

137. അവര് നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണില്നിന്നു ജലനദികള് ഒഴുകുന്നു.സാദെ.
വെളിപ്പാടു വെളിപാട് 16:5-7, വെളിപ്പാടു വെളിപാട് 19:2

137. Righteous are you, O LORD, and upright are your judgments.

138. യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികള് നേരുള്ളവ തന്നേ.

138. Your testimonies that you have commanded are righteous and very faithful.

139. നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.

139. My zeal has consumed me, because my enemies have forgotten your words.

140. എന്റെ വൈരികള് തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.

140. Your word is very pure: therefore your servant loves it.

141. നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.

141. I am small and despised: yet do not I forget your precepts.

142. ഞാന് അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന് നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.

142. Your righteousness is an everlasting righteousness, and your law is the truth.

143. നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.

143. Trouble and anguish have taken hold on me: yet your commandments are my delights.

144. കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകള് എന്റെ പ്രമോദമാകുന്നു.

144. The righteousness of your testimonies is everlasting: give me understanding, and I shall live.

145. നിന്റെ സാക്ഷ്യങ്ങള് എന്നേക്കും നീതിയുള്ളവ; ഞാന് ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്.

145. I cried with my whole heart; hear me, O LORD: I will keep your statutes.

146. ഞാന് പൂര്ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന് നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.

146. I cried to you; save me, and I shall keep your testimonies.

147. ഞാന് നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന് നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.

147. I prevented the dawning of the morning, and cried: I hoped in your word.

148. ഞാന് ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്ത്ഥിക്കുന്നു; നിന്റെ വചനത്തില് ഞാന് പ്രത്യാശവെക്കുന്നു.

148. My eyes prevent the night watches, that I might meditate in your word.

149. തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.

149. Hear my voice according to your loving kindness: O LORD, quicken me according to your judgment.

150. നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേള്ക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

150. They draw near that follow after mischief: they are far from your law.

151. ദുഷ്ടതയെ പിന്തുടരുന്നവര് സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവര് അകന്നിരിക്കുന്നു.

151. You are near, O LORD; and all your commandments are truth.

152. യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകള് ഒക്കെയും സത്യം തന്നേ.

152. Concerning your testimonies, I have known of old that you have founded them for ever.

153. നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന് പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്.

153. Consider my affliction, and deliver me: for I do not forget your law.

154. എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന് നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.

154. Plead my cause, and deliver me: quicken me according to your word.

155. എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

155. Salvation is far from the wicked: for they seek not your statutes.

156. രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര് നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.

156. Great are your tender mercies, O LORD: quicken me according to your judgments.

157. യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.

157. Many are my persecutors and my enemies; yet do I not decline from your testimonies.

158. എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന് നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.

158. I beheld the transgressors, and was grieved; because they kept not your word.

159. ഞാന് ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര് നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.

159. Consider how I love your precepts: quicken me, O LORD, according to your loving kindness.

160. നിന്റെ പ്രമാണങ്ങള് എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.

160. Your word is true from the beginning: and every one of your righteous judgments endures for ever.

161. നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികള് ഒക്കെയും എന്നേക്കുമുള്ളവ.ശീന് .
യോഹന്നാൻ 15:25

161. Princes have persecuted me without a cause: but my heart stands in awe of your word.

162. പ്രഭുക്കന്മാര് വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.

162. I rejoice at your word, as one that finds great spoil.

163. വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന് നിന്റെ വചനത്തില് ആനന്ദിക്കുന്നു.

163. I hate and abhor lying: but your law do I love.

164. ഞാന് ഭോഷകു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.

164. Seven times a day do I praise you because of your righteous judgments.

165. നിന്റെ നീതിയുള്ള വിധികള്നിമിത്തം ഞാന് ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
1 യോഹന്നാൻ 2:10

165. Great peace have they which love your law: and nothing shall offend them.

166. നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്ക്കും മഹാസമാധാനം ഉണ്ടു; അവര്ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.

166. LORD, I have hoped for your salvation, and done your commandments.

167. യഹോവേ, ഞാന് നിന്റെ രക്ഷയില് പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാന് ആചരിക്കുന്നു.

167. My soul has kept your testimonies; and I love them exceedingly.

168. എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.

168. I have kept your precepts and your testimonies: for all my ways are before you.

169. ഞാന് നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ.

169. Let my cry come near before you, O LORD: give me understanding according to your word.

170. യഹോവേ, എന്റെ നിലവിളി തിരുസന്നിധിയില് വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.

170. Let my supplication come before you: deliver me according to your word.

171. എന്റെ യാചന തിരുസന്നിധിയില് വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.

171. My lips shall utter praise, when you have taught me your statutes.

172. നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള് സ്തുതി പൊഴിക്കട്ടെ.

172. My tongue shall speak of your word: for all your commandments are righteousness.

173. നിന്റെ കല്പനകള് ഒക്കെയും നീതിയായിരിക്കയാല് എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.

173. Let your hand help me; for I have chosen your precepts.

174. നിന്റെ കല്പനകളെ ഞാന് തിരഞ്ഞെടുത്തിരിക്കയാല് നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.

174. I have longed for your salvation, O LORD; and your law is my delight.

175. യഹോവേ, ഞാന് നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.

175. Let my soul live, and it shall praise you; and let your judgments help me.

176. നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന് ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള് എനിക്കു തുണയായിരിക്കട്ടെ.

176. I have gone astray like a lost sheep; seek your servant; for I do not forget your commandments.



Shortcut Links
സങ്കീർത്തനങ്ങൾ - Psalms : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102 | 103 | 104 | 105 | 106 | 107 | 108 | 109 | 110 | 111 | 112 | 113 | 114 | 115 | 116 | 117 | 118 | 119 | 120 | 121 | 122 | 123 | 124 | 125 | 126 | 127 | 128 | 129 | 130 | 131 | 132 | 133 | 134 | 135 | 136 | 137 | 138 | 139 | 140 | 141 | 142 | 143 | 144 | 145 | 146 | 147 | 148 | 149 | 150 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |