Numbers - സംഖ്യാപുസ്തകം 26 | View All

1. ബാധ കഴിഞ്ഞശേഷം യഹോവ മോശെയോടും പുരോഹിതനായ അഹരോന്റെ മകന് എലെയാസാരിനോടും

1. அந்த வாதை தீர்ந்தபின்பு, கர்த்தர் மோசேயையும் ஆரோனின் குமாரனும் ஆசாரியனுமாகிய எலெயாசாரையும் நோக்கி:

2. യിസ്രായേല്മക്കളുടെ സര്വ്വസഭയെയും ഇരുപതു വയസ്സുമുതല് മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിന് എന്നു കല്പിച്ചു.

2. இஸ்ரவேல் புத்திரரின் சமஸ்த சபையாரையும் அவர்கள் பிதாக்களுடைய வம்சத்தின்படி இருபது வயதுமுதல் அதற்கு மேற்பட்ட இஸ்ரவேலிலே யுத்தத்திற்குப் புறப்படத்தக்கவர்கள் எல்லாரையும் எண்ணுங்கள் என்றார்.

3. അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോര്ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില് വെച്ചു അവരോടു

3. அப்பொழுது மோசேயும் ஆசாரியனாகிய எலெயாசாரும் எரிகோவின் அருகே இருக்கும் யோர்தானுக்கு இப்பாலே மோவாபின் சமனான வெளிகளிலே அவர்களோடே பேசி:

4. യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്മക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതല് മേലോട്ടുള്ളവരുടെ തുകയെടുപ്പിന് എന്നു പറഞ്ഞു.

4. கர்த்தர் மோசேக்கும் எகிப்துதேசத்திலிருந்து புறப்பட்ட இஸ்ரவேல் புத்திரருக்கும் கட்டளையிட்டிருக்கிறபடியே, இருபது வயதுமுதற்கொண்டிருக்கிறவர்களை எண்ணுங்கள் என்றார்கள்.

5. യിസ്രായേലിന്റെ ആദ്യജാതന് രൂബേന് ; രൂബേന്റെ പുത്രന്മാര്ഹനോക്കില്നിന്നു ഹനോക്ക്യകുടുംബം; പല്ലൂവില്നിന്നു പല്ലൂവ്യകുടുംബം;

5. ரூபன் இஸ்ரவேலின் மூத்த குமாரன்: ரூபனுடைய குமாரர், ஆனோக்கியர் குடும்பத்துக்குத் தகப்பனான ஆனோக்கும், பல்லூவியர் குடும்பத்துக்குத் தகப்பனான பல்லூவும்,

6. ഹെസ്രോനില്നിന്നു ഹെസ്രോന്യ കുടുംബം; കര്മ്മിയില്നിന്നു കര്മ്മ്യകുടുംബം.

6. எஸ்ரோனியர் குடும்பத்துக்குத் தகப்பனான எஸ்ரோனும், கர்மீயர் குடும்பத்துக்குத் தகப்பனான கர்மீயுமே.

7. ഇവയാകുന്നു രൂബേന്യകുടുംബങ്ങള്; അവരില് എണ്ണപ്പെട്ടവര് നാല്പത്തിമൂവായിരത്തെഴുനൂറ്റി മുപ്പതു പേര്.

7. இவைகளே ரூபனியரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் நாற்பத்து மூவாயிரத்து எழுநூற்று முப்பதுபேர்.

8. പല്ലൂവിന്റെ പുത്രന്മാര്എലീയാബ്.

8. பல்லூவின் குமாரன் எலியாப்.

9. എലീയാബിന്റെ പുത്രന്മാര്നെമൂവേല്, ദാഥാന് , അബീരാം. യഹോവേക്കു വിരോധമായി കലഹിച്ചപ്പോള് കോരഹിന്റെ കൂട്ടത്തില് മോശെക്കും അഹരോന്നും വിരോധമായി കലഹിച്ച സംഘ സദസ്യന്മാരായ ദാഥാനും അബീരാമും ഇവര് തന്നേ;

9. எலியாபின் குமாரர் நேமுவேல், தாத்தான், அபிராம் என்பவர்கள்; இந்தத் தாத்தான் அபிராம் என்பவர்களே சபையில் பேர்பெற்றவர்களாயிருந்து, கர்த்தருக்கு விரோதமாகப் போராட்டம்பண்ணி, கோராகின் கூட்டாளிகளாகி, மோசேக்கும் ஆரோனுக்கும் விரோதமாக விவாதம்பண்ணினவர்கள்.

10. ഭൂമി വായി തുറന്നു അവരെയും കേരഹിനെയും വിഴുങ്ങിക്കളകയും തീ ഇരുനൂറ്റമ്പതു പേരെ ദഹിപ്പിക്കയും ചെയ്ത സമയം ആ കൂട്ടം മരിച്ചു; അവര് ഒരു അടയാളമായ്തീര്ന്നു.

10. பூமி தன் வாயைத் திறந்து, அவர்களையும் கோராகையும் விழுங்கினதினாலும், அக்கினி இருநூற்று ஐம்பதுபேரைப் பட்சித்ததினாலும், அந்தக் கூட்டத்தார் செத்து, ஒரு அடையாளமானார்கள்.

11. എന്നാല് കോരഹിന്റെ പുത്രന്മാര് മരിച്ചില്ല.

11. கோராகின் குமாரரோ சாகவில்லை.

12. ശിമെയോന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്നെമൂവേലില്നിന്നു നെമൂവേല്യകുടുംബം; യാമീനില്നിന്നു യാമീന്യകുടുംബം; യാഖീനില്നിന്നു യാഖീന്യകുടുംബം;

12. சிமியோனுடைய குமாரரின் குடும்பங்களாவன: நேமுவேலின் சந்ததியான நேமுவேலரின் குடும்பமும், யாமினியின் சந்ததியான, யாமினியரின் குடும்பமும், யாகீனின் சந்ததியான யாகீனியரின் குடும்பமும்,

13. സേരഹില്നിന്നു സേരഹ്യകുടുംബം; ശാവൂലില്നിന്നു ശാവൂല്യകുടുംബം.

13. சேராகின் சந்ததியான சேராகியரின் குடும்பமும், சவுலின் சந்ததியான சவுலியரின் குடும்பமுமே.

14. ശിമെയോന്യകുടുംബങ്ങളായ ഇവര് ഇരുപത്തീരായിരത്തിരുനൂറു പേര്.

14. இவைகளே சிமியோனியரின் குடும்பங்கள்; அவர்கள் இருபத்தீராயிரத்து இருநூறுபேர்.

15. ഗാദിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്സെഫോനില്നിന്നു സെഫോന്യകുടുംബം; ഹഗ്ഗിയില്നിന്നു ഹഗ്ഗീയകുടുംബം; ശൂനിയില്നിന്നു ശൂനീയകുടുംബം;

15. காத்துடைய குமாரரின் குடும்பங்களாவன: சிப்போனின் சந்ததியான சிப்போனியரின் குடும்பமும், ஆகியின் சந்ததியான ஆகியரின் குடும்பமும், சூனியின் சந்ததியான சூனியரின் குடும்பமும்,

16. ഒസ്നിയില്നിന്നു ഒസ്നീയകുടുംബം; ഏരിയില്നിന്നു ഏര്യ്യകുടുംബം;

16. ஒஸ்னியின் சந்ததியான ஒஸ்னியரின் குடும்பமும், ஏரியின் சந்ததியான ஏரியரின் குடும்பமும்,

17. അരോദില്നിന്നു അരോദ്യകുടുംബം; അരേലിയില്നിന്നു അരേല്യകുടുംബം.

17. ஆரோதின் சந்ததியான ஆரோதியரின் குடும்பமும், அரேலியின் சந்ததியான அரேலியரின் குடும்பமுமே.

18. അവരില് എണ്ണപ്പെട്ടവരായി ഗാദ് പുത്രന്മാരുടെ കുടുംബങ്ങളായ ഇവര് നാല്പതിനായിരത്തഞ്ഞൂറു പേര്.

18. இவைகளே காத் புத்திரரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் நாற்பதினாயிரத்து ஐந்நூறுபேர்.

19. യെഹൂദയുടെ പുത്രന്മാര് ഏരും ഔനാനും ആയിരുന്നു; ഏരും ഒനാനും കനാന് ദേശത്തു വെച്ചു മരിച്ചുപോയി.

19. யூதாவின் குமாரர் ஏர், ஓனான் என்பவர்கள்; ஏரும், ஓனானும் கானான்தேசத்தில் செத்தார்கள்.

20. യെഹൂദയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശേലയില്നിന്നു ശേലാന്യകുടുംബം; ഫേരെസില്നിന്നു ഫേരെസ്യകുടുംബം; സേരഹില്നിന്നു സേരഹ്യകുടുംബം.

20. யூதாவுடைய மற்றக் குமாரரின் குடும்பங்களாவன: சேலாவின் சந்ததியான சேலாவியரின் குடும்பமும், பாரேசின் சந்ததியான பாரேசியரின் குடும்பமும், சேராவின் சந்ததியான சேராவியரின் குடும்பமுமே.

21. ഫേരെസിന്റെ പുത്രന്മാര്ഹെസ്രോനില്നിന്നു ഹെസ്രോന്യകുടുംബം; ഹാമൂലില്നിന്നു ഹാമൂല്യകുടുംബം.

21. பாரேசுடைய குமாரரின் குடும்பங்களாவன: எஸ்ரோனின் சந்ததியான எஸ்ரோனியரின் குடும்பமும், ஆமூலின் சந்ததியான ஆமூலியரின் குடும்பமுமே.

22. അവരില് എണ്ണപ്പെട്ടവരായി യെഹൂദാകുടുംബങ്ങളായ ഇവര് എഴുപത്താറായിരത്തഞ്ഞൂറു പേര്.

22. இவைகளே யூதாவின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் எழுபத்தாறாயிரத்து ஐந்நூறுபேர்.

23. യിസ്സാഖാരിന്റെ പുത്രന്മാര് കുടുംബം കുടുംബമായി ആരെന്നാല്തോലാവില് നിന്നു തോലാവ്യകുടുംബം; പൂവയില്നിന്നു പൂവ്യകുടുംബം;

23. இசக்காருடைய குமாரரின் குடும்பங்களாவன: தோலாவின் சந்ததியான தோலாவியரின் குடும்பமும், பூவாவின் சந்ததியான பூவாவியரின் குடும்பமும்,

24. യാശൂബില്നിന്നു യാശൂബ്യകുടുംബം; ശിമ്രോനില്നിന്നു ശിമ്രോന്യകുടുംബം.

24. யாசூபின் சந்ததியான யாசூபியரின் குடும்பமும், சிம்ரோனின் சந்ததியான சிம்ரோனியரின் குடும்பமுமே.

25. അവരില് എണ്ണപ്പെട്ടവരായി യിസ്സാഖാര്കുടുംബങ്ങളായ ഇവര് അറുപത്തു നാലായിരത്തി മുന്നൂറു പേര്.

25. இவைகளே இசக்காரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் அறுபத்து நாலாயிரத்து முந்நூறுபேர்.

26. സെബൂലൂന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്സേരെദില്നിന്നു സേരെദ്യകുടുംബം; ഏലോനില്നിന്നു ഏലോന്യ കുടുംബം; യഹ്ളേലില്നിന്നു യഹ്ളേല്യകുടുംബം.

26. செபுலோனுடைய குமாரரின் குடும்பங்களாவன: சேரேத்தின் சந்ததியான சேரேத்தியரின் குடும்பமும், ஏலோனின் சந்ததியான ஏலோனியரின் குடும்பமும், யாலேயேலின் சந்ததியான யாலேயேலியரின் குடும்பமுமே.

27. അവരില് എണ്ണപ്പെട്ടവരായി സെബൂലൂന്യകുടുംബങ്ങളായ ഇവര് അറുപതിനായിരത്തഞ്ഞൂറു പേര്.

27. இவைகளே செபுலோனியரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் அறுபதினாயிரத்து ஐந்நூறுபேர்.

28. യോസേഫിന്റെ പുത്രന്മാര് കുടുംബം കുടുംബമായി ആരെന്നാല്മനശ്ശെയും എഫ്രയീമും.

28. யோசேப்புடைய குமாரரான மனாசே எப்பிராயீம் என்பவர்களின் குடும்பங்களாவன:

29. മനശ്ശെയുടെ പുത്രന്മാര്മാഖീരില്നിന്നു മാഖീര്യ്യകുടുംബം; മാഖീര് ഗിലെയാദിനെ ജനിപ്പിച്ചു; ഗിലെയാദില്നിന്നു ഗിലെയാദ്യകുടുംബം.

29. மனாசேயினுடைய குமாரரின் குடும்பங்கள்; மாகீரின் சந்ததியான மாகீரியரின் குடும்பமும், மாகீர் பெற்ற கிலெயாதின் சந்ததியான கிலெயாதியரின் குடும்பமும்,

30. ഗിലെയാദിന്റെ പുത്രന്മാര് ആരെന്നാല്ഈയേസെരില് നിന്നു ഈയേസെര്യ്യകുടുംബം; ഹേലെക്കില്നിന്നു ഹേലെക്ക്യകുടുംബം.

30. கிலெயாத் பெற்ற ஈயேசேரின் சந்ததியான ஈயேசேரியரின் குடும்பமும், ஏலேக்கின் சந்ததியான ஏலேக்கியரின் குடும்பமும்,

31. അസ്രീയേലില്നിന്നു അസ്രീയേല്യകുടുംബം; ശേഖെമില് നിന്നാു ശേഖെമ്യകുടുംബം;

31. அஸ்ரியேலின் சந்ததியான அஸ்ரியேலரின் குடும்பமும், சேகேமின் சந்ததியான சேகேமியரின் குடும்பமும்,

32. ശെമീദാവില്നിന്നു ശെമീദാവ്യകുടുംബം; ഹേഫെരില് നിന്നു ഹേഫെര്യ്യകുടുംബം.

32. செமீதாவின் சந்ததியான செமீதாவியரின் குடும்பமும், எப்பேரின் சந்ததியான ஏப்பேரியரின் குடும்பமுமே.

33. ഹേഫെരിന്റെ മകനായ സെലോഫഹാദിന്നു പുത്രിമാര് അല്ലാതെ പുത്രന്മാര് ഉണ്ടായില്ല; സെലോഫഹാദിന്റെ പുത്രിമാര് മഹ്ളാ, നോവാ, ഹൊഗ്ള, മില്ക്കാ, തിര്സാ എന്നിവരായിരുന്നു.

33. எப்பேரின் குமாரனான செலொப்பியாத்திற்குக் குமாரர் இல்லாமல், குமாரத்திகள் மாத்திரம் இருந்தார்கள்; இவர்கள் நாமங்கள் மக்லாள், நோவாள், ஒக்லாள், மில்காள், திர்சாள் என்பவைகள்.

34. അവരില് എണ്ണപ്പെട്ടവരായി മനശ്ശെകുടുംബങ്ങളായ ഇവര് അമ്പത്തീരായിരത്തെഴുനൂറു പേര്.

34. இவைகளே மனாசேயின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் ஐம்பத்தீராயிரத்து எழுநூறுபேர்.

35. എഫ്രയീമിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശൂഥേലഹില്നിന്നു ശൂഥേലഹ്യകുടുംബം; ബേഖെരില്നിന്നു ബേഖെര്യ്യകുടുംബം; തഹനില് നിന്നു തഹന്യകുടുംബം,

35. எப்பிராயீமுடைய குமாரரின் குடும்பங்களாவன: சுத்தெலாகின் சந்ததியான சுத்தெலாகியரின் குடும்பமும், பெகேரின் சந்ததியான பெகேரியரின் குடும்பமும், தாகானின் சந்ததியான தாகானியரின் குடும்பமும்,

36. ശൂഥേലഹിന്റെ പുത്രന്മാര് ആരെന്നാല്ഏരാനില്നിന്നു ഏരാന്യകടുംബം.

36. சுத்தெலாக் பெற்ற ஏரானின் சந்ததியான ஏரானியரின் குடும்பமுமே.

37. അവരില് എണ്ണപ്പെട്ടവരായി എഫ്രയീമ്യകുടുംബങ്ങളായ ഇവര് മുപ്പത്തീരായിരത്തഞ്ഞൂറുപേര്. ഇവര് കുടുംബം കുടുംബമായി യോസേഫിന്റെ പുത്രന്മാര്.

37. இவைகளே எப்பீராயீம் புத்திரரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் முப்பத்தீராயிரத்து ஐந்நூறுபேர்; இவர்களே யோசேப்பு புத்திரரின் குடும்பங்கள்.

38. ബെന്യാമീന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ബേലയില്നിന്നു ബേലാവ്യകുടുംബം; അസ്ബേലില്നിന്നു അസ്ബേല്യകുടുംബം; അഹീരാമില്നിന്നു അഹീരാമ്യകുടുംബം;

38. பென்யமீனுடைய குமாரரின் குடும்பங்களாவன: பேலாவின் சந்ததியான பேலாவியரின் குடும்பமும், அஸ்பேலின் சந்ததியான அஸ்பேலியரின் குடும்பமும், அகிராமின் சந்ததியான அகிராமியரின் குடும்பமும்,

39. ശെഫൂമില്നിന്നു ശെഫൂമ്യകുടുംബം; ഹൂഫാമില്നിന്നു ഹൂഫാമ്യകുടുംബം.

39. சுப்பாமின் சந்ததியான சுப்பாமியரின் குடும்பமும், உப்பாமின் சந்ததியான உப்பாமியரின் குடும்பமும்,

40. ബേലിയുടെ പുത്രന്മാര് അര്ദ്ദും നാമാനും ആയിരുന്നു; അര്ദ്ദില്നിന്നു അര്ദ്ദ്യകുടുംബം; നാമാനില്നിന്നു നാമാന്യകുടുംബം.

40. பேலா பெற்ற ஆரேதின் சந்ததியான ஆரேதியரின் குடும்பமும், நாகமானின் சந்ததியான நாகமானியரின் குடும்பமுமே.

41. ഇവര് കുടുംബംകുടുംബമായി ബേന്യാമീന്റെ പുത്രന്മാര്; അവരില് എണ്ണപ്പെട്ടവര് നാല്പത്തയ്യായിരത്തറുനൂറു പേര്.

41. இவைகளே பென்யமீன் புத்திரரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் நாற்பத்தையாயிரத்து அறுநூறுபேர்.

42. ദാന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്ശൂഹാമില്നിന്നു ശൂഹാമ്യ കുടുംബം; ഇവര് കുടുംബംകുടുംബമായി ദാന്യ കുടുംബങ്ങള് ആകുന്നു.

42. தாணுடைய குமாரரின் குடும்பங்களாவன: சூகாமின் சந்ததியான சூகாமியரின் குடும்பமே; இவைகள் தாணின் குடும்பம்.

43. ശൂഹാമ്യകുടുംബങ്ങളില് എണ്ണപ്പെട്ടവര് എല്ലാംകൂടി അറുപത്തുനാലായിരത്തി നാനാറു പേര്.

43. சூகாமியரின் வம்சங்களில் எண்ணப்பட்டவர்கள் எல்லாரும் அறுபத்து நாலாயிரத்து நானூறுபேர்.

44. ആശേരിന്റെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്യിമ്നയില്നിന്നു യിമ്നീയകുടുംബം; യിശ്വയില്നിന്നു യിശ്വീയ കുടുംബം; ബെരീയാവില്നിന്നു ബെരീയാവ്യകുടുംബം.

44. ஆசேருடைய குமாரரின் குடும்பங்களாவன: இம்னாவின் சந்ததியான இம்னாவியரின் குடும்பமும், இஸ்வியின் சந்ததியான இஸ்வியரின் குடும்பமும், பெரீயாவின் சந்ததியான பெரீயாவியரின் குடும்பமும்,

45. ബെരീയാവിന്റെ പുത്രന്മാരുടെ കുടുംബംങ്ങള് ആരെന്നാല്ഹേബെരില്നിന്നു ഹേബെര്യ്യകുടുംബം; മല്ക്കീയേലില്നിന്നു മല്ക്കീയേല്യകുടുംബം.

45. பெரீயா பெற்ற ஏபேரின் சந்ததியான ஏபேரியரின் குடும்பமும், மல்கியேலின் சந்ததியான மல்கியேலியரின் குடும்பமுமே.

46. ആശേരിന്റെ പുത്രിക്കു സാറാ എന്നു പേര്.

46. ஆசேருடைய குமாரத்தியின் பேர் சாராள்.

47. ഇവര് ആശേര്പുത്രന്മാരുടെ കുടുംബങ്ങള്. അവരില് എണ്ണപ്പെട്ടവര് അമ്പത്തുമൂവായിരത്തി നാനൂറു പേര്.

47. இவைகளே ஆசேர் புத்திரரின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் ஐம்பத்து மூவாயிரத்து நானூறுபேர்.

48. നഫ്താലിയുടെ പുത്രന്മാര് കുടുംബംകുടുംബമായി ആരെന്നാല്യഹ്സേലില്നിന്നു യഹ്സേല്യകുടുംബം; ഗൂനിയില്നിന്നു ഗൂന്യകുടുംബം;

48. நப்தலியினுடைய குமாரரின் குடும்பங்களாவன: யாத்சியேலின் சந்ததியான யாத்சியேலியரின் குடும்பமும், கூனியின் சந்ததியான கூனியரின் குடும்பமும்,

49. യേസെരില്നിന്നു യേസെര്യ്യകുടുംബം. ശില്ലോമില്നിന്നു ശില്ലോമ്യ കുടുംബം

49. எத்செரின் சந்ததியான எத்செரியரின் குடும்பமும், சில்லேமின் சந்ததியான சில்லேமியரின் குடும்பமுமே.

50. ഇവര് കുടുംബം കുടുംബമായി നഫ്താലികുടുംബങ്ങള് ആകുന്നു; അവരില് എണ്ണപ്പെട്ടവര് നാല്പത്തയ്യായിരത്തി നാനൂറു പേര്.

50. இவைகளே நப்தலியின் குடும்பங்கள்; அவர்களில் எண்ணப்பட்டவர்கள் நாற்பத்தையாயிரத்து நானூறுபேர்.

51. യിസ്രായേല്മക്കളില് എണ്ണപ്പെട്ട ഇവര് ആറു ലക്ഷത്തോരായിരത്തെഴുനൂറ്റി മുപ്പതു പേര്.

51. இஸ்ரவேல் புத்திரரில் எண்ணப்பட்டவர்கள் ஆறுலட்சத்தோராயிரத்து எழுநூற்று முப்பது பேராயிருந்தார்கள்.

52. പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു

52. கர்த்தர் மோசேயை நோக்கி:

53. ഇവര്ക്കും ആളെണ്ണത്തിന്നു ഒത്തവണ്ണം ദേശത്തെ അവകാശമായി വിഭാഗിച്ചു കൊടുക്കേണം.

53. இவர்களுடைய பேர்களின் இலக்கத்திற்குத் தக்கதாய் தேசம் இவர்களுக்குச் சுதந்தரமாகப் பங்கிடப்படவேண்டும்.

54. ആളേറെയുള്ളവര്ക്കും അവകാശം ഏറെയും ആള് കുറവുള്ളവര്ക്കും അവകാശം കുറെച്ചും കൊടുക്കേണം; ഔരോരുത്തന്നു അവനവന്റെ ആളെണ്ണത്തിന്നു ഒത്തവണ്ണം അവകാശം കൊടുക്കേണം.

54. அநேகம்பேருக்கு அதிக சுதந்தரமும் கொஞ்சம்பேருக்குக் கொஞ்ச சுதந்தரமும் கொடுப்பாயாக; அவர்களில் எண்ணப்பட்ட இலக்கத்திற்குத் தக்கதாக அவரவர்களுக்குச் சுதந்தரம் கொடுக்கப்படவேண்டும்.

55. ദേശത്തെ ചീട്ടിട്ടു വിഭാഗിക്കേണം; അതതു പിതൃഗോത്രത്തിന്റെ പേരിന്നൊത്തവണ്ണം അവര്ക്കും അവകാശം ലഭിക്കേണം.

55. ஆனாலும் சீட்டுப்போட்டு, தேசத்தைப் பங்கிடவேண்டும்; தங்கள் பிதாக்களுடைய கோத்திரங்களுக்குரிய நாமங்களின்படியே சுதந்தரித்துக்கொள்ளக்கடவர்கள்.

56. ആള് ഏറെയുള്ളവര്ക്കും കുറെയുള്ളവര്ക്കും അവകാശം ചീട്ടിട്ടു വിഭാഗിക്കേണം.

56. அநேகம்பேர்களாயினும் கொஞ்சம்பேர்களாயினும் சீட்டு விழுந்தபடியே அவரவர்களுடைய சுதந்தரங்கள் பங்கிடப்படவேண்டும் என்றார்.

57. ലേവ്യരില് എണ്ണപ്പെട്ടവര് കുടുംബംകുടുംബമായി ആരെന്നാല്ഗേര്ശോനില്നിന്നു ഗേര്ശോന്യകുടുംബം; കെഹാത്തില്നിന്നു കെഹാത്യകുടുംബം; മെരാരിയില്നിന്നു മെരാര്യ്യകുടുംബം.

57. எண்ணப்பட்ட லேவியரின் குடும்பங்களாவன: கெர்சோனின் சந்ததியான கெர்சோனியரின் குடும்பமும், கோகாத்தின் சந்ததியான கோகாத்தியரின் குடும்பமும், மெராரியின் சந்ததியான மெராரியரின் குடும்பமும்;

58. ലേവ്യകുടുംബങ്ങള് ആവിതുലിബ്നീയകുടുംബം; ഹെബ്രോന്യകുടുംബം; മഹ്ളീയകുടുംബം; മൂശ്യകുടുംബം; കോരഹ്യ കുടുംബം. കെഹാത്ത് അമ്രാമിനെ ജനിപ്പിച്ചു.

58. லேவியின் மற்றக் குடும்பங்களாகிய லிப்னீயரின் குடும்பமும், எப்ரோனியரின் குடும்பமும், மகலியரின் குடும்பமும், மூசியரின் குடும்பமும், கோராகியரின் குடும்பமுமே. கோகாத் அம்ராமைப் பெற்றான்.

59. അമ്രാമിന്റെ ഭാര്യെക്കു യോഖേബേദ് എന്നു പേര്; അവള് മിസ്രയീംദേശത്തുവെച്ചു ലേവിക്കു ജനിച്ച മകള്; അവള് അമ്രാമിന്നു അഹരോനെയും മോശെയെയും അവരുടെ സഹോദരിയായ മിര്യ്യാമിനെയും പ്രസവിച്ചു.

59. அம்ராமுடைய மனைவிக்கு யோகெபேத் என்று பேர்; அவள் எகிப்திலே லேவிக்குப் பிறந்த குமாரத்தி; அவள் அம்ராமுக்கு ஆரோனையும் மோசேயையும் அவர்கள் சகோதரியான மிரியாமையும் பெற்றாள்.

60. അഹരോന്നു നാദാബ്, അബീഹൂ, എലെയാസാര്, ഈഥാമാര് എന്നിവര് ജനിച്ചു.

60. ஆரோனுக்கு நாதாபும் அபியூவும் எலெயாசாரும் இத்தாமாரும் பிறந்தார்கள்.

61. എന്നാല് നാദാബും അബീഹൂവും യഹോവയുടെ സന്നിധിയില് അന്യാഗ്നി കത്തിച്ചു മരിച്ചുപോയി.

61. நாதாபும் அபியூவும் கர்த்தருடைய சந்நிதியில் அந்நிய அக்கினியைக் கொண்டுவந்தபோது, செத்துப்போனார்கள்.

62. ഒരു മാസം പ്രായംമുതല് മേലോട്ടു അവരില് എണ്ണപ്പെട്ട ആണുങ്ങള് ആകെ ഇരുപത്തുമൂവായിരം പേര്; യിസ്രായേല്മക്കളുടെ ഇടയില് അവര്ക്കും അവകാശം കൊടുക്കായ്കകൊണ്ടു അവരെ യിസ്രായേല്മക്കളുടെ കൂട്ടത്തില് എണ്ണിയില്ല.

62. அவர்களில் ஒரு மாதத்து ஆண்பிள்ளை முதலாக எண்ணப்பட்டவர்கள் இருபத்து மூவாயிரம்பேர்; இஸ்ரவேல் புத்திரரின் நடுவே அவர்களுக்குச் சுதந்தரம் கொடுக்கப்படாதபடியினால், அவர்கள் இஸ்ரவேல் புத்திரரின் இலக்கத்திற்கு உட்படவில்லை.

63. യെരീഹോവിന്റെ സമീപത്തു യോര്ദ്ദാന്നരികെ മോവാബ് സമഭൂമിയില്വെച്ചു യിസ്രായേല്മക്കളെ എണ്ണിയപ്പോള് മോശെയും പുരോഹിതനായ എലെയാസാരും എണ്ണിയവര് ഇവര് തന്നേ.

63. மோசேயும் ஆசாரியனாகிய எலெயாசாரும் எரிகோவின் அருகேயிருக்கும் யோர்தானுக்கு இப்பாலே மோவாபின் சமனான வெளிகளில் இஸ்ரவேல் புத்திரரை எண்ணுகிறபோது இருந்தவர்கள் இவர்களே.

64. എന്നാല് മോശെയും അഹരോന് പുരോഹിതനും സീനായിമരുഭൂമിയില്വെച്ചു യിസ്രായേല്മക്കളെ എണ്ണിയപ്പോള് അവര് എണ്ണിയവരില് ഒരുത്തനും ഇവരുടെ കൂട്ടത്തില് ഉണ്ടായിരുന്നില്ല.

64. முன்பு மோசேயும் ஆசாரியனாகிய ஆரோனும் சீனாய் வனாந்தரத்தில் இஸ்ரவேல் புத்திரரை எண்ணும்போது இருந்தவர்களில் ஒருவரும் இவர்களுக்குள் இல்லை.

65. അവര് മരുഭൂമിയില്വെച്ചു മരിച്ചുപോകും എന്നു യഹോവ അവരെക്കുറിച്ചു അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ മകന് കാലേബും നൂന്റെ മകന് യോശുവയും ഒഴികെ അവരില് ഒരുത്തനും ശേഷിച്ചില്ല.

65. வனாந்தரத்தில் சாகவே சாவார்கள் என்று கர்த்தர் அவர்களைக் குறித்துச்சொல்லியிருந்தார்; எப்புன்னேயின் குமாரனாகிய காலேபும் நூனின் குமாரனாகிய யோசுவாவும் தவிர, வேறொருவரும் அவர்களில் மீதியாயிருக்கவில்லை.



Shortcut Links
സംഖ്യാപുസ്തകം - Numbers : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |