John - യോഹന്നാൻ 6 | View All

1. അനന്തരം യേശു തിബെര്യ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.

1. ఇది జరిగిన కొద్ది రోజులకు, యేసు గలిలయ సముద్రం (తిబెరియ సముద్రం) దాటి వెళ్ళాడు.

2. അവന് രോഗികളില് ചെയ്യുന്ന അടയാളങ്ങളെ കണ്ടിട്ടു ഒരു വലിയ പുരുഷാരം അവന്റെ പിന്നാലെ ചെന്നു.

2. ఆయన అద్భుతమైన మహిమలతో రోగులకు బాగుచెయ్యటం చూసి, పెద్ద ప్రజల గుంపు ఒకటి ఆయన్ని అనుసరిస్తూవచ్చింది.

3. യേശു മലയില് കയറി ശിഷ്യന്മാരോടുകൂടെ അവിടെ ഇരുന്നു.

3. యేసు తన శిష్యులతో కలిసి కొండ మీదికి వెళ్ళి అక్కడ కూర్చున్నాడు.

4. യെഹൂദന്മാരുടെ പെസഹ പെരുന്നാള് അടുത്തിരുന്നു.

4. అవి పస్కా పండుగకు ముందు రోజులు. పస్కా యూదల పండుగ.

5. യേശു വലിയൊരു പുരുഷാരം തന്റെ അടുക്കല് വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടുഇവര്ക്കും തിന്നുവാന് നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.

5. యేసు తలెత్తి పెద్ద ప్రజలగుంపు తన వైపు రావటం చూసి, ఫిలిప్పుతో, “వీళ్ళు తినటానికి ఆహారం ఎక్కడ కొందాం?”అని అడిగాడు.

6. ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താന് എന്തു ചെയ്വാന് പോകുന്നു എന്നു താന് അറിഞ്ഞിരുന്നു.

6. అతణ్ణి పరీక్షించటానికి మాత్రమే ఈ ప్రశ్న అడిగాడు. యేసు తాను ఏమి చెయ్యాలో ముందే ఆలోచించుకొన్నాడు.

7. ഫിലിപ്പൊസ് അവനോടുഔരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.

7. ప్రతి ఒక్కనికి ఒక్కొక్క ముక్క దొరకాలన్నా, రెండువందల దేనారాలు ఖర్చు చేయవలసి వస్తుంది. అయినా అది చాలదు.

8. ശിഷ്യന്മാരില് ഒരുത്തനായി ശിമോന് പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു

8. యేసు శిష్యుల్లో ఒకడైన అంద్రెయ అక్కడున్నాడు. యితడు సీమోను పేతురు సోదరుడు.

9. ഇവിടെ ഒരു ബാലകന് ഉണ്ടു; അവന്റെ പക്കല് അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്ക്കും അതു എന്തുള്ളു എന്നു പറഞ്ഞു.

9. “ఇక్కడ ఒక బాలుని దగ్గర యవలతో చేసిన ఐదు రొట్టెలు, రెండు కాల్చిన చేపలు ఉన్నాయి. కాని యింతమందికి అవి ఎట్లా సరిపోతాయి?”అని అన్నాడు.

10. ആളുകളെ ഇരുത്തുവിന് എന്നു യേശു പറഞ്ഞു. ആ സ്ഥലത്തു വളരെ പുല്ലുണ്ടായിരുന്നു; അയ്യായിരത്തോളം പുരുഷന്മാര് ഇരുന്നു.

10. యేసు, “ప్రజల్ని కూర్చోపెట్టండి!”అని అన్నాడు. అక్కడ చక్కటి పచ్చిక బయళ్ళు ఉన్నాయి. ప్రజలందరూ కూర్చున్నారు. అక్కడున్న పురుషుల సంఖ్య ఐదువేలు.

11. പിന്നെ യേശു അപ്പം എടുത്തു വാഴ്ത്തി, ഇരുന്നവര്ക്കും പങ്കിട്ടുകൊടുത്തു; അങ്ങനെ തന്നേ മീനും വേണ്ടുന്നേടത്തോളം കൊടുത്തു.

11. యేసు ఆ రొట్టెల్ని తీసుకొని, దేవునికి కృతజ్ఞత చెప్పి, అక్కడ కూర్చున్నవాళ్ళకు పంచిపెట్టాడు. అదే విధంగా చేపల్ని కూడా పంచి పెట్టాడు. అందరూ కావలసినంత తిన్నారు.

12. അവര്ക്കും തൃപ്തിയായശേഷം അവന് ശിഷ്യന്മാരോടുശേഷിച്ച കഷണം ഒന്നും നഷ്ടമാക്കാതെ ശേഖരിപ്പിന് എന്നു പറഞ്ഞു.

12. వాళ్ళు తృప్తిగాతిన్నాక, తన శిష్యులతో, “ఏదీ వృధా కాకుండా వాళ్ళు తినగా మిగిలిన ముక్కల్ని ఎత్తి పెట్టండి!” అని అన్నాడు.

13. അഞ്ചു യവത്തപ്പത്തില് തിന്നു ശേഷിച്ച കഷണം അവര് ശേഖരിച്ചു പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

13. ఐదు బార్లీ రొట్టెల్ని పంచగా మిగిలిన ముక్కల్ని శిష్యులు పండ్రెండు గంపలనిండా నింపారు.

14. അവന് ചെയ്ത അടയാളം ആളുകള് കണ്ടിട്ടുലോകത്തിലേക്കു വരുവാനുള്ള പ്രവാചകന് ഇവന് ആകുന്നു സത്യം എന്നു പറഞ്ഞു.
ആവർത്തനം 18:15, ആവർത്തനം 18:18

14. ప్రజలు యేసు చేసిన ఆ మహాకార్యాన్ని చూసి, “లోకానికి రానున్న ప్రవక్త ఈయనే!” అని అనటం మొదలు పెట్టారు.

15. അവര് വന്നു തന്നെ പിടിച്ചു രാജാവാക്കുവാന് ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.

15. యేసు వాళ్ళు తనను బలవంతంగా రాజును చెయ్యాలనుకుంటున్నారని గ్రహించాడు. కనుక ఆయన ఏకాంతంగా కొండకు వెళ్ళిపోయ్యాడు.

16. സന്ധ്യയായപ്പോള് ശിഷ്യന്മാര് കടല്പുറത്തേക്കു ഇറങ്ങി

16. సాయంకాలమైంది. ఆయన శిష్యులు సముద్రం దగ్గరకు వెళ్ళారు.

17. പടകുകയറി കടലക്കരെ കഫര്ന്നഹൂമിലേക്കു യാത്രയായി; ഇരുട്ടായശേഷവും യേശു അവരുടെ അടുക്കല് വന്നിരുന്നില്ല.

17. వాళ్ళు ఒక పడవనెక్కి సముద్రంకు అవతలి వైపుననున్న కపెర్నహూము అనే పట్టణం వైపు వెళ్ళసాగారు. అప్పటికే చీకటి పడింది. యేసు వాళ్ళనింకా కలుసుకోలేదు.

18. കൊടുങ്കാറ്റു അടിക്കയാല് കടല് കോപിച്ചു.

18. గాలి తీవ్రంగా వీయటంవల్ల అలలు అధికమయ్యాయి.

19. അവര് നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേല് നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.

19. మూడు నాలుగుమైళ్ళ దూరందాకా తెడ్లు వేసాక, యేసు నీళ్ళ పై నడుస్తూ పడవ దగ్గరకు రావటం వాళ్ళు చూసారు. వాళ్ళకు బాగా భయం వేసింది.

20. അവന് അവരോടുഞാന് ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.

20. కాని, యేసు వాళ్ళతో, “నేనే! భయపడకండి!” అని అన్నాడు.

21. അവര് അവനെ പടകില് കയറ്റുവാന് ഇച്ഛിച്ചു; ഉടനെ പടകു അവര് പോകുന്ന ദേശത്തു എത്തിപ്പോയി.

21. ఈమాట అన్న తర్వాత ఆయన పడవలోకి రావటానికి వాళ్ళు అంగీకరించారు. ఆ తదుపరి వాళ్ళు, తాము వెళ్ళ దలచిన తీరాన్ని త్వరలోనే చేరుకున్నారు.

22. പിറ്റെന്നാള് കടല്ക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും, യേശു ശിഷ്യന്മാരോടുകൂടെ പടകില് കയറാതെ ശിഷ്യന്മാര് മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.

22. తెల్లవారింది. అవతలి ఒడ్డున ఉండి పోయిన ప్రజలకు అక్కడ ఒకే పడవ ఉందని, యేసు శిష్యులతో కలిసి వెళ్ళలేదని, శిష్యులు మాత్రమే వెళ్ళారని, తెలుసు కొన్నారు.

23. എന്നാല് കര്ത്താവു വാഴ്ത്തീട്ടു അവര് അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്യ്യാസില്നിന്നു ചെറുപടകുകള് എത്തിയിരുന്നു.

23.

24. യേശു അവിടെ ഇല്ല ശിഷ്യന്മാരും ഇല്ല എന്നു പുരുഷാരം കണ്ടപ്പോള് തങ്ങളും പടകു കയറി യേശുവിനെ തിരഞ്ഞു കഫര്ന്നഹൂമില് എത്തി.

24.

25. കടലക്കരെ അവനെ കണ്ടെത്തിയപ്പോള്റബ്ബീ, നീ എപ്പോള് ഇവിടെ വന്നു എന്നു ചോദിച്ചു. അതിന്നുയേശു

25. యేసు అవతలి ఒడ్డున కనిపించగానే, వాళ్ళు ఆయనతో, “రబ్బీ! మీరు ఇక్కడికి ఎప్పుడు వచ్చారు?” అని అడిగారు.

26. ആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങള് അടയാളം കണ്ടതുകൊണ്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടത്രേ എന്നെ അന്വേഷിക്കുന്നതു.

26. యేసు, “ఇది నిజం. అద్భుతాల్ని చూసినందువలన నన్ను మీరు వెతకటం లేదు. రొట్టెలు తిని మీ కడుపులు నింపుకొన్నందుకు నా కోసం వెతుకుతున్నారు.

27. നശിച്ചുപോകുന്ന ആഹാരത്തിന്നായിട്ടല്ല, നിത്യജീവങ്കലേക്കു നിലനിലക്കുന്ന ആഹാരത്തിന്നായിട്ടു തന്നേ പ്രവര്ത്തിപ്പിന് ; അതു മനുഷ്യ പുത്രന് നിങ്ങള്ക്കു തരും. അവനെ പിതാവായ ദൈവം മുദ്രയിട്ടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

27. చెడిపోయే ఆహారం కోసం పాటు పడకండి. చిరకాలం ఉండే ఆహారం కోసం పాటు పడండి. దాన్ని మనుష్యకుమారుడు మీకిస్తాడు. ఆయన పై తండ్రి ఆయన దేవుడు తన అంగీకార ముద్రవేశాడు” అని చెప్పాడు.

28. അവര് അവനോടു ദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തികളെ പ്രവര്ത്തിക്കേണ്ടതിന്നു ഞങ്ങള് എന്തു ചെയ്യേണം എന്നു ചോദിച്ചു.

28. వాళ్ళు ఆయన్ని, “దైవకార్యం చెయ్యాలంటే మేము ఏమి చెయ్యాలి?” అని అడిగారు.

29. യേശു അവരോടുദൈവത്തിന്നു പ്രസാദമുള്ള പ്രവൃത്തി അവന് അയച്ചവനില് നിങ്ങള് വിശ്വസിക്കുന്നതത്രേ എന്നു ഉത്തരം പറഞ്ഞു.

29. యేసు, “ఆయన్నిపంపిన వాణ్ణి నమ్మటమే దైవకార్యం” అని సమాధానం చెప్పాడు.

30. അവര് അവനോടുഞങ്ങള് കണ്ടു നിന്നെ വിശ്വസിക്കേണ്ടതിന്നു നീ എന്തു അടയാളം ചെയ്യുന്നു? എന്തു പ്രവര്ത്തിക്കുന്നു?

30. కనుక వాళ్ళు ఆయనతో చెప్పారు, “అలాగైతే, మేము నమ్మేటట్లు ఏ అద్భుత కార్యాన్ని చేసి చూపిస్తారు?

31. നമ്മുടെ പിതാക്കന്മാര് മരുഭൂമിയില് മന്നാ തിന്നു; അവര്ക്കും തിന്നുവാന് സ്വര്ഗ്ഗത്തില് നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 16:4-15, സംഖ്യാപുസ്തകം 11:7-9, Neh-h 9 15, സങ്കീർത്തനങ്ങൾ 78:24, സങ്കീർത്തനങ്ങൾ 105:40

31. మా ముత్తాతలు ఎడారుల్లో మన్నాను తిన్నారు. దీన్ని గురించి గ్రంథల్లో ఈ విధంగా వ్రాయబడి ఉంది, ఆయన, వాళ్ళు తినటానికి పరలోకం నుండి ఆహారం యిచ్చాడు.”

32. യേശു അവരോടുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുസ്വര്ഗ്ഗത്തില്നിന്നുള്ള അപ്പം മോശെയല്ല നിങ്ങള്ക്കു തന്നതു, എന്റെ പിതാവത്രേ സ്വര്ഗ്ഗത്തില്നിന്നുള്ള സാക്ഷാല് അപ്പം നിങ്ങള്ക്കു തരുന്നതു.

32. యేసు జవాబు చెప్పుతూ, “ఇది నిజం. పరలోకం నుండి నిజమైన ఆహారం ఇచ్చింది మోషే కాదు. దాన్ని యిచ్చేవాడు నా తండ్రి.

33. ദൈവത്തിന്റെ അപ്പമോ സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.

33. ఆ జీవాహారం పరలోకం నుండి దిగి వచ్చిన క్రీస్తే. ఆయన లోకానికి జీవాన్నిస్తాడు” అని అన్నాడు.

34. അവര് അവനോടുകര്ത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങള്ക്കു തരേണമേ എന്നു പറഞ്ഞു.

34. వాళ్ళు, “అయ్యా! యికనుండి ఈ ఆహారం మాకివ్వండి!” అని అన్నారు.

35. യേശു അവരോടുപറഞ്ഞതുഞാന് ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കല് വരുന്നവന്നു വിശക്കയില്ല; എന്നില് വിശ്വസിക്കുന്നവന്നു ഒരു നാളും ദാഹിക്കയുമില്ല.

35. యేసు ఈ విధంగా చెప్పాడు: “నేను జీవాన్నిచ్చే ఆహారాన్ని, నా దగ్గరకు వచ్చినవాడు ఆకలితో పోడు. నన్ను నమ్మినవానికి ఎన్నడూ దాహం కలుగదు.

36. എന്നാല് നിങ്ങള് എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാന് നിങ്ങളോടു പറഞ്ഞുവല്ലോ.

36. కాని నేను ఇంతకు క్రితం చెప్పినట్లు, నన్ను చూసారు! అయినా మీరు నమ్మలేదు!

37. പിതാവു എനിക്കു തരുന്നതു ഒക്കെയും എന്റെ അടുക്കല് വരും; എന്റെ അടുക്കല് വരുന്നവനെ ഞാന് ഒരുനാളും തള്ളിക്കളകയില്ല.

37. తండ్రి నాకప్పగించిన వాళ్ళందరూ నా దగ్గరకు వస్తారు. నా దగ్గరకు వచ్చిన వాణ్ణెవణ్ణి నేను ఎన్నటికి నెట్టి వేయను.

38. ഞാന് എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്വാന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നിരിക്കുന്നതു.

38. ఎందుకంటే, నేను పరలోకం నుండి నా యిష్టం నెర వెర్చుకోవటానికి దిగిరాలేదు. నన్ను పంపిన వాని ఇష్టాన్ని నెరవేర్చటానికి వచ్చాను.

39. അവന് എനിക്കു തന്നതില് ഒന്നും ഞാന് കളയാതെ എല്ലാം ഒടുക്കത്തെ നാളില് ഉയിര്ത്തെഴുന്നേല്പിക്കേണം എന്നാകുന്നു എന്നെ അയച്ചവന്റെ ഇഷ്ടം.

39. నన్ను పంపిన వాని కోరిక యిది: నా కప్పగింపబడిన వాళ్ళను నేను పోగొట్టు కోరాదు. వాళ్ళను చివరి రోజు బ్రతికించాలి.

40. പുത്രനെ നോക്കിക്കൊണ്ടു അവനില് വിശ്വസിക്കുന്ന ഏവന്നും നിത്യജീവന് ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാന് അവനെ ഒടുക്കത്തെ നാളില് ഉയിര്ത്തെഴുന്നേല്പിക്കും.

40. కుమారుని వైపు చూసి ఆయన్ని నమ్మినవాడు అనంత జీవితం పొందాలి. ఇది నా తండ్రి కోరిక. అలా నమ్మిన వాణ్ణి నేను చివరి రోజు బ్రతికిస్తాను.”

41. ഞാന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്ന അപ്പം എന്നു അവന് പറഞ്ഞതിനാല് യെഹൂദന്മാര് അവനെക്കുറിച്ചു പിറുപിറുത്തു

41. ఆయన, “నేను పరలోకం నుండి వచ్చిన ఆహారాన్ని” అని అనటం విని యూదులు గొణిగారు.

42. ഇവന് യോസേഫിന്റെ പുത്രനായ യേശു അല്ലയോ? അവന്റെ അപ്പനെയും അമ്മയെയും നാം അറിയുന്നുവല്ലോ; പിന്നെ ഞാന് സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിവന്നു എന്നു അവന് പറയുന്നതു എങ്ങനെ എന്നു അവര് പറഞ്ഞു.

42. “ఇతడు యోసేపు కుమారుడైన యేసు కదా! ఇతని తల్లిదండ్రుల్ని మనం ఎరుగుదమే! మరి యిప్పుడితడు, ‘నేను పరలోకంనుండి దిగి వచ్చానని’ ఎందుకు అంటున్నాడు?” అని వాళ్ళన్నారు.

43. യേശു അവരോടു ഉത്തരം പറഞ്ഞതുനിങ്ങള് തമ്മില് പിറുപിറുക്കേണ്ടാ;

43. యేసు ఈ విధంగా సమాధానం చెప్పాడు: “మీలో మీరు గొణుక్కోవడం చాలించండి.

44. എന്നെ അയച്ച പിതാവു ആകര്ഷിച്ചിട്ടില്ലാതെ ആര്ക്കും എന്റെ അടുക്കല് വരുവാന് കഴികയില്ല; ഞാന് ഒടുക്കത്തെ നാളില് അവനെ ഉയിര്ത്തെഴുന്നേല്പിക്കും.

44. నన్ను పంపిన తండ్రి పంపితే తప్ప, నా దగ్గరకు ఎవ్వడూ రాలేడు. నా దగ్గరకు వచ్చిన వాణ్ణి చివరి రోజు నేను బ్రతికిస్తాను.

45. എല്ലാവരും ദൈവത്താല് ഉപദേശിക്കപ്പെട്ടവര് ആകും എന്നു പ്രവാചകപുസ്തകങ്ങളില് എഴുതിയിരിക്കുന്നു. പിതാവിനോടു കേട്ടുപഠിച്ചവന് എല്ലാം എന്റെ അടുക്കല് വരും.
യെശയ്യാ 54:13

45. ప్రవక్తల గ్రంథంలో ఈ విధంగా వ్రాయబడింది:’దేవుడు వాళ్ళందరికీ బోధిస్తాడు.’ తండ్రి మాట విని ఆయన చెప్పింది నేర్చుకున్న వాళ్ళు నా దగ్గరకు వస్తారు.

46. പിതാവിനെ ആരെങ്കിലും കണ്ടിട്ടുണ്ടു എന്നല്ല, ദൈവത്തിന്റെ അടുക്കല് നിന്നു വന്നവന് മാത്രമേ പിതാവിനെ കണ്ടിട്ടുള്ള.

46. దేవుని నుండి వచ్చినవాడు తప్ప తండ్రినెవ్వరూ చూడలేదు. ఆయన మాత్రమే తండ్రిని చూసాడు.

47. ആമേന് , ആമേന് , ഞാന് നിങ്ങളൊടു പറയുന്നുവിശ്വസിക്കുന്നവന്നു നിത്യജീവന് ഉണ്ടു.

47. ఇది నిజం. నమ్మినవానికి అనంత జీవితం లభిస్తుంది.

48. ഞാന് ജീവന്റെ അപ്പം ആകുന്നു.

48. నేను మీ జీవితానికి ఆహారాన్ని.

49. നിങ്ങളുടെ പിതാക്കന്മാര് മരുഭൂമിയില് മന്നാ തിന്നിട്ടും മരിച്ചുവല്ലോ.

49. మీ పూర్వీకులు ఎడారిలో ఉన్నప్పుడు మన్నా తిన్నారు. అయినా చనిపోయారు.

50. ഇതോ തിന്നുന്നവന് മരിക്കാതിരിക്കേണ്ടതിന്നു സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.

50. కాని ఈయన పరమునుండి వచ్చిన నిజమైన ఆహారం. దీన్ని అందరూ తినవచ్చు. దీన్ని తిన్నవాడు మరణించడు.

51. സ്വര്ഗ്ഗത്തില്നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന് ആകുന്നു; ഈ അപ്പം തിന്നുന്നവന് എല്ലാം എന്നേക്കും ജീവിക്കും; ഞാന് കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന് കൊടുക്കുന്ന എന്റെ മാംസം ആകുന്നു.

51. పరమునుండి వచ్చిన సజీవమైన ఆ ఆహారాన్ని నేనే. దీన్ని తిన్నవాడు చిరకాలం జీవిస్తాడు. ఆ ఆహారం నా శరీరం. నా శరీరాన్ని లోకం యొక్క జీవం కోసం యిస్తాను.”

52. ആകയാല് യെഹൂദന്മാര്നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാന് ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില് വാദിച്ചു.

52. ఆ తర్వాత, “మనకు తన శరీరాన్ని తినటానికి ఈయన ఏవిధంగా యిస్తాడు?” అని యూదులు పరస్పరం తీవ్రంగా వాదించుకున్నారు.

53. യേശു അവരോടു പറഞ്ഞതുആമേന് , ആമേന് , ഞാന് നിങ്ങളോടു പറയുന്നുനിങ്ങള് മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാല് നിങ്ങള്ക്കു ഉള്ളില് ജീവന് ഇല്ല.

53. యేసు వాళ్ళతో ఈ విధంగా అన్నాడు: “ఇది సత్యం. మనుష్యకుమారుని శరీరం తిని, ఆయన రక్తం తాగ్రితే తప్ప మీలో జీవం ఉండదు.

54. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവന് ഉണ്ടു; ഞാന് ഒടുക്കത്തെ നാളില് അവനെ ഉയിര്ത്തെഴുന്നേല്പിക്കും.

54. నా శరీరము తిని, నా రక్తం త్రాగిన వానికి అనంతజీవితం లభిస్తుంది. అతణ్ణి నేను చివరి రోజు బ్రతికిస్తాను.

55. എന്റെ മാംസം സാക്ഷാല് ഭക്ഷണവും എന്റെ രക്തം സാക്ഷാല് പാനീയവും ആകുന്നു.

55. ఎందుకంటే నా శరీరం నిజమైన ఆహారం. నా రక్తం నిజమైన పానీయము.

56. എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന് എന്നിലും ഞാന് അവനിലും വസിക്കുന്നു.

56. నా శరీరం తిని, నా రక్తం త్రాగినవాడు నాలో ఉంటాడు.

57. ജീവനുള്ള പിതാവു എന്നെ അയച്ചിട്ടു ഞാന് പിതാവിന് മൂലം ജീവിക്കുന്നതുപോലെ എന്നെ തിന്നുന്നവന് എന് മൂലം ജീവിക്കും.

57. సజీవుడైన నా తండ్రి నన్ను పంపాడు. ఆయన కారణంగానే నేను జీవిస్తున్నాను. అదే విధంగా నన్ను ఆహారంగా తిన్నవాడు నాకారణంగా జీవిస్తాడు.

58. സ്വര്ഗ്ഗത്തില് നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു; പിതാക്കന്മാര് തിന്നുകയും മരിക്കയും ചെയ്തതുപോലെ അല്ല; ഈ അപ്പം തിന്നുന്നവന് എന്നേക്കും ജീവിക്കും.

58. పర లోకంనుండి దిగివచ్చిన నిజమైన ఆహారం యిదే! ఇది మన పూర్వీకులు తిన్న ఆహారంలాంటిది కాదు. వాళ్ళు అది తిన్నా చని పొయ్యారు. కాని ఈ ఆహారాన్ని తిన్నవాళ్ళు అనంతజీవితం పొందుతారు.”

59. അവന് കഫര്ന്നഹൂമില് ഉപദേശിക്കുമ്പോള് പള്ളിയില്വെച്ചു ഇതു പറഞ്ഞു.

59. యేసు, కపెర్నహూములోని యూదుల సమాజ మందిరంలో బోధిస్తూ ఈ విషయాలు చెప్పాడు.

60. അവന്റെ ശിഷ്യന്മാര് പലരും അതു കേട്ടിട്ടുഇതു കഠിനവാക്കു, ഇതു ആര്ക്കും കേള്പ്പാന് കഴിയും എന്നു പറഞ്ഞു.

60. ఆయన చెప్పినవి విని చాలా మంది శిష్యులు, “ఈ బోధన చాల కష్టమైనది. దీన్ని ఎవరు అంగీకరించ గలరు?” అని అన్నారు.

61. ശിഷ്യന്മാര് അതിനെച്ചൊല്ലി പിറുപിറുക്കുന്നതു യേശു തന്നില്തന്നേ അറിഞ്ഞു അവരോടുഇതു നിങ്ങള്ക്കു ഇടര്ച്ച ആകുന്നുവോ?

61. తన శిష్యులు ఈ విషయాన్ని గురించి గొణుక్కుంటున్నారని యేసు గ్రహించాడు. ఆయన వాళ్ళతో, “ఇది మీకు కష్టంగా ఉందా?

62. മനുഷ്യ പുത്രന് മുമ്പെ ഇരുന്നേടത്തേക്കു കയറിപ്പോകുന്നതു നിങ്ങള് കണ്ടാലോ?
സങ്കീർത്തനങ്ങൾ 47:5

62. మనుష్యకుమారుడు, తాను ముందున్న చోటికి వెళ్ళటం చూస్తే మీరెమంటారు?

63. ജീവിപ്പിക്കുന്നതു ആത്മാവു ആകുന്നു; മാംസം ഒന്നിന്നും ഉപകരിക്കുന്നില്ല; ഞാന് നിങ്ങളോടു സംസാരിച്ച വചനങ്ങള് ആത്മാവും ജീവനും ആകുന്നു.

63. ఆత్మ జీవాన్నిస్తాడు. శరీరానికి విలువ లేదు. నామాటలు ఆత్మకు సంబంధించినవి. అవి జీవం.

64. എങ്കിലും വിശ്വസിക്കാത്തവര് നിങ്ങളുടെ ഇടയില് ഉണ്ടു എന്നു പറഞ്ഞു — വിശ്വസിക്കാത്തവര് ഇന്നവര് എന്നും തന്നെ കാണിച്ചു കൊടുക്കുന്നവന് ഇന്നവന് എന്നും യേശു ആദിമുതല് അറിഞ്ഞിരുന്നു —

64. కాని, మీలో కొందరు నమ్మటం లేదు” అని అన్నాడు. తనను నమ్మని వాడెవడో, తనకు ద్రోహం చేసేవాడెవడో యేసుకు ముందునుండి తెలుసు.

65. ഇതു ഹേതുവായിട്ടത്രേ ഞാന് നിങ്ങളോടുപിതാവു കൃപ നല്കീട്ടല്ലാതെ ആര്ക്കും എന്റെ അടുക്കല് വരുവാന് കഴികയില്ല എന്നു പറഞ്ഞതു എന്നും അവന് പറഞ്ഞു.

65. యేసు యింకా ఈ విధంగా అన్నాడు: “తండ్రి అనుమతిస్తే తప్ప నా దగ్గరకు ఎవ్వరూ రాలేరని అందుకే అన్నాను.”

66. അന്നുമുതല് അവന്റെ ശിഷ്യന്മാരില് പലരും പിന് വാങ്ങിപ്പോയി, പിന്നെ അവനോടു കൂടെ സഞ്ചരിച്ചില്ല.

66. ఆ రోజు నుండి చాలా మంది శిష్యులు ఆయన్ని అనుసరించటం మానుకొని వెనక్కు మళ్ళి పోయారు.

67. ആകയാല് യേശു പന്തിരുവരോടുനിങ്ങള്ക്കും പൊയ്ക്കൊള്വാന് മനസ്സുണ്ടോ എന്നു ചോദിച്ചു.

67. యేసు, “మీరు కూడా వెళ్ళాలని అనుకుంటున్నారా?” అని పన్నెండు మందిని అడిగాడు.

68. ശിമോന് പത്രൊസ് അവനോടുകര്ത്താവേ, ഞങ്ങള് ആരുടെ അടുക്കല് പോകും? നിത്യജീവന്റെ വചനങ്ങള് നിന്റെ പക്കല് ഉണ്ടു.

68. సీమోను పేతురు, “ప్రభూ మేము ఎవరి దగ్గరకు వెళ్ళాలి? అనంత జీవితాన్ని గురించి చెప్పే మాటలు మీ దగ్గర ఉన్నాయి.

69. നീ ദൈവത്തിന്റെ പരിശുദ്ധന് എന്നു ഞങ്ങള് വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

69. మీరు దేవునికి సంబంధించిన వారని, పవిత్రులని మాకు తెలుసు. అది మేము నమ్ముతున్నాము” అని సమాధానం చెప్పాడు.

70. യേശു അവരോടുനിങ്ങളെ പന്ത്രണ്ടു പേരെ ഞാന് തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില് ഒരുത്തന് ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവന് ശിമോന് ഈസ്കര്യയ്യോര്ത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.

70. అప్పుడు యేసు, “మీ పన్నెండు మందిని ఎన్నుకొన్న వాణ్ణి నేనే కదా! అయినా మీలో ఒకడు సైతాను!” అని అన్నాడు.

71. ഇവന് പന്തിരുവരില് ഒരുത്തന് എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന് ആയിരുന്നു.

71. ఆయన ఉద్దేశ్యం సీమోను కుమారుడైన ఇస్కరి యోతు యూదా అని. యూదా పన్నెండు మందిలో ఒకడైయుండి యేసుకు ద్రోహం చేస్తాడు.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |