Leviticus - ലേവ്യപുസ്തകം 13 | View All

1. യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്

1. আর সদাপ্রভু মোশি ও হারোণকে কহিলেন,

2. ഒരു മനുഷ്യന്റെ ത്വക്കിന്മേല് തിണര്പ്പോ ചുണങ്ങോ വെളുത്ത പുള്ളിയോ ഇങ്ങനെ കുഷ്ഠത്തിന്റെ വടു കണ്ടാല് അവനെ പുരോഹിതനായ അഹരോന്റെ അടുക്കലോ പുരോഹിതന്മാരായ അവന്റെ പുത്രന്മാരില് ഒരുത്തന്റെ അടുക്കലോ കൊണ്ടുവരേണം.

2. যদি কোন মনুষ্যের শরীরের চর্ম্মে শোথ কিম্বা পামা কিম্বা চিক্কণ চিহ্ন হয়, আর তাহা শারীরের চর্ম্মে কুষ্ঠরোগের ঘায়ের ন্যায় হয়, তবে সে হারোণ যাজকের নিকটে কিম্বা তাহার পুত্র যাজকগণের মধ্যে কাহারও নিকটে আনীত হইবে।

3. പുരോഹിതന് ത്വക്കിന്മേല് ഉള്ള വടു നോക്കേണം; വടുവിന്നകത്തുള്ള രോമം വെളുത്തതും വടു ത്വക്കിനെക്കാള് കുഴിഞ്ഞതും ആയി കണ്ടാല് അതു കുഷ്ടലക്ഷണം; പുരോഹിതന് അവനെ നോക്കി അശുദ്ധനെന്നു വിധിക്കേണം.

3. পরে যাজক তাহার শারীরের চর্ম্মস্থিত ঘা দেখিবে; যদি ঘায়ের লোম শুক্লবর্ণ হইয়া থাকে, এবং ঘা যদি দেখিতে শরীরের চর্ম্মপেক্ষা নিম্ন বোধ হয়, তবে তাহা কুষ্ঠরোগের ঘা, তাহা দেখিয়া যাজক তাহাকে অশুচি বলিবে।

4. അവന്റെ ത്വക്കിന്മേല് പുള്ളി വെളുത്തതും ത്വക്കിനെക്കാളും കുഴിഞ്ഞിരിക്കാത്തതും അതിന്നകത്തുള്ള രോമം വെളുത്തിരിക്കാത്തതും ആയി കണ്ടാല് പുരോഹിതന് ആ ലക്ഷണമുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടക്കേണം.

4. আর চিক্কণ চিহ্ন যদি তাহার শরীরের চর্ম্মে শুক্লবর্ণ হয়, কিন্তু দেখিতে চর্ম্মাপেক্ষা নিম্ন না হয়, এবং তাহার লোম শুক্লবর্ণ না হইয়া থাকে, তবে যাহার ঘা হইয়াছে, যাজক তাহাকে সাত দিন রুদ্ধ করিয়া রাখিবে।

5. ഏഴാം ദിവസം പുരോഹിതന് അവനെ നോക്കേണം. വടു ത്വക്കിന്മേല് പരക്കാതെ, കണ്ട സ്ഥിതിയില് നിലക്കുന്നു എങ്കില് പുരോഹിതന് രണ്ടാം പ്രാവശ്യം അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

5. পরে সপ্তম দিবসে যাজক তাহাকে দেখিবে; আর দেখ, যদি তাহার দৃষ্টিতে ঘা সেইরূপ থাকে, চর্ম্মে ঘা ব্যাপিয়া না থাকে, তবে যাজক তাহাকে আরও সাত দিন রুদ্ধ করিয়া রাখিবে।

6. ഏഴാം ദിവസം പുരോഹിതന് അവനെ വീണ്ടും നോക്കേണം; വടു മങ്ങിയതായും ത്വക്കിന്മേല് പരക്കാതെയും കണ്ടാല് പുരോഹിതന് അവനെ ശുദ്ധിയുള്ളവന് എന്നു വിധിക്കേണം; അതു ചുണങ്ങത്രേ. അവന് വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

6. আর সপ্তম দিনে যাজক তাহাকে পুনর্ব্বার দেখিবে; আর দেখ, যদি সেই ঘা মলিন হইয়া থাকে, ও চর্ম্মে ব্যাপিয়া না থাকে, তবে যাজক তাহাকে শুচি বলিবে; সে পামা; পরে সে আপন বস্ত্র ধৌত করিয়া শুচি হইবে।

7. അവന് ശുദ്ധീകരണത്തിന്നായി തന്നെത്താന് പുരോഹിതനെ കാണിച്ചശേഷം ചുണങ്ങു ത്വക്കിന്മേല് അധികമായി പരന്നാല് അവന് പിന്നെയും തന്നെത്താന് പുരോഹിതനെ കാണിക്കേണം.

7. কিন্তু তাহার শৌচার্থে যাজককে দেখান হইলে পর যদি তাহার পামা চর্ম্মে ব্যাপিয়া থাকে, তবে আবার যাজককে দেখাইতে হইবে।

8. ചുണങ്ങു ത്വക്കിന്മേല് പരക്കുന്നു എന്നു പുരോഹിതന് കണ്ടാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠം തന്നേ.

8. তাহাতে যাজক দেখিবে, আর দেখ, যদি তাহার পামা চর্ম্মে ব্যাপিয়া থাকে, তবে যাজক তাহাকে অশুচি বলিবে তাহা কুষ্ঠরোগ।

9. കുഷ്ഠത്തിന്റെ ലക്ഷണം ഒരു മനുഷ്യനില് ഉണ്ടായാല് അവനെ പുരോഹിതന്റെ അടുക്കല് കൊണ്ടുവരേണം.

9. কোন মনুষ্যে কুষ্ঠরোগের ঘা হইলে সে যাজকের নিকটে আনীত হইবে।

10. പുരോഹിതന് അവനെ നോക്കേണം; ത്വക്കിന്മേല് വെളുത്ത തിണര്പ്പുണ്ടായിരിക്കയും അതിലെ രോമം വെളുത്തിരിക്കയും തിണര്പ്പില് പച്ചമാംസത്തിന്റെ ലക്ഷണം ഉണ്ടായിരിക്കയും ചെയ്താല്

10. পরে যাজক দেখিবে; যদি তাহার চর্ম্মে শুক্লবর্ণ শোথ থাকে, এবং তাহার লোম শুক্লবর্ণ হইয়া থাকে, ও শোথে কাঁচা মাংস থাকে,

11. അതു അവന്റെ ത്വക്കില് പഴകിയ കുഷ്ഠം ആകുന്നു; പുരോഹിതന് അവനെ അശുദ്ധന് എന്നു വിധിക്കേണം; അവന് അശുദ്ധനാകകൊണ്ടു അവനെ അകത്താക്കി അടെക്കരുതു.

11. তবে তাহা তাহার শরীরের চর্ম্মে পুরাতন কুষ্ঠ, আর যাজক তাহাকে অশুচি কহিবে; রুদ্ধ করিবে না; কেননা সে অশুচি।

12. കുഷ്ഠം ത്വക്കില് അധികമായി പരന്നു രോഗിയുടെ തലതൊട്ടു കാല്വരെ പുരോഹിതന് കാണുന്നേടത്തൊക്കെയും വടു ത്വക്കില് ആസകലം മൂടിയിരിക്കുന്നു എങ്കില് പുരോഹിതന് നോക്കേണം;

12. আর চর্ম্মের সর্ব্বত্র কুষ্ঠরোগ ব্যাপিলে যদি যাজকের দৃষ্টিগোচরে ঘা বিশিষ্ট ব্যক্তির মস্তকাবধি পাদ পর্য্যন্ত সমস্ত চর্ম্ম কুষ্ঠরোগে আচ্ছন্ন হইয়া থাকে,

13. കുഷ്ഠം അവന്റെ ദേഹത്തെ മുഴുവനും മൂടിയിരുന്നാല് അവന് വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; ആസകാലം വെള്ളയായി തീര്ന്നു; അവന് ശുദ്ധിയുള്ളവന് ആകുന്നു.

13. তবে যাজক তাহা দেখিবে; আর দেখ, যদি তাহার সর্ব্বাঙ্গ কুষ্ঠরোগে আচ্ছন্ন হইয়া থাকে, তবে সে, যাহার ঘা হইয়াছে, তাহাকে শুচি কহিবে; তাহার সর্ব্বাঙ্গই শুক্ল হইল, সে শুচি।

14. എന്നാല് പച്ചമാംസം അവനില് കണ്ടാല് അവന് അശുദ്ധന് .

14. কিন্তু যখন তাহার শরীরে কাঁচা মাংস প্রকাশ পায়, তখন সে অশুচি হইবে।

15. പുരോഹിതന് പച്ചമാംസം നോക്കി അവനെ അശുദ്ധനെന്നു വിധിക്കേണം. പച്ചമാംസം അശുദ്ധം; അതു കുഷ്ഠം തന്നേ.

15. যাজক তাহার কাঁচা মাংস দেখিয়া তাহাকে অশুচি কহিবে; সেই কাঁচা মাংস অশুচি; তাহা কুষ্ঠ।

16. എന്നാല് പച്ചമാംസം മാറി വെള്ളയായി തീര്ന്നാല് അവന് പുരോഹിതന്റെ അടുക്കല് വരേണം.

16. আর সে কাঁচা মাংস যদি পুনর্ব্বার শ্বেতবর্ণ হয়, তবে সে যাজকের কাছে যাইবে, আর যাজক তাহাকে দেখিবে;

17. പുരോഹിതന് അവനെ നോക്കേണം; വടു വെള്ളയായി തീര്ന്നു എങ്കില് പുരോഹിതന് വടുവുള്ളവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന് ശുദ്ധിയുള്ളവന് തന്നേ.

17. আর দেখ, যদি তাহার ঘা শ্বেতবর্ণ হইয়া থাকে, তবে যাজক, যাহার ঘা হইয়াছে, তাহাকে শুচি বলিবে; সে শুচি।

18. ദേഹത്തിന്റെ ത്വക്കില് പരുവുണ്ടായിരുന്നിട്ടു

18. আর শরীরের চর্ম্মে স্ফোটক হইয়া ভাল হইলে পর,

19. സൌഖ്യമായ ശേഷം പരുവിന്റെ സ്ഥലത്തു വെളുത്ത തിണര്പ്പോ ചുവപ്പോടുകൂടിയ വെളുത്ത പുള്ളിയോ ഉണ്ടായാല് അതു പുരോഹിതനെ കാണിക്കേണം.

19. যদি সেই স্ফোটকের স্থানে শ্বেতবর্ণ শোথ কিম্বা শ্বেত ও ঈষৎ রক্তবর্ণ চিক্কণ চিহ্ন হয়, তবে যাজকের নিকটে তাহা দেখাইতে হইবে।

20. പുരോഹിതന് അതു നോക്കേണം; അതു ത്വക്കിനെക്കാള് കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പരുവില്നിന്നുണ്ടായ കുഷ്ഠരോഗം.

20. আর যাজক তাহা দেখিবে, আর দেখ, যদি তাহার দৃষ্টিতে তাহা চর্ম্মাপেক্ষা নিম্ন বোধ হয়, ও তাহার লোম শ্বেতবর্ণ হইয়া থাকে, তবে, যাজক তাহাকে অশুচি বলিবে; তাহা স্ফোটকে উৎপন্ন কুষ্ঠরোগের ঘা।

21. എന്നാല് പുരോഹിതന് അതുനോക്കി അതില് വെളുത്ത രോമം ഇല്ലാതെയും അതു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല് പുരോഹിതന് അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

21. কিন্তু যদি যাজক তাহাকে শ্বেতবর্ণ লোম না দেখে, এবং তাহা চর্ম্মাপেক্ষা নিম্ন বোধ না হয়, ও মলিন হয়, তবে যাজক তাহাকে সাত দিন রুদ্ধ করিয়া রাখিবে।

22. അതു ത്വക്കിന്മേല് അധികം പരന്നാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

22. পরে তাহা যদি চর্ম্মে ব্যাপে, তবে যাজক তাহাকে অশুচি বলিবে; উহা ঘা।

23. എന്നാല് വെളുത്ത പുള്ളി പരക്കാതെ, കണ്ട നിലയില് തന്നേ നിന്നു എങ്കില് അതു പരുവിന്റെ വടു അത്രേ. പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

23. কিন্তু যদি চিক্কণ চিহ্ন স্বস্থানে থাকে, ও না বাড়ে, তবে তাহা স্ফোটকের দাগ; যাজক তাহাকে শুচি বলিবে।

24. അല്ലെങ്കില് ദേഹത്തിന്റെ ത്വക്കില് തീപ്പൊള്ളല് ഉണ്ടായി പൊള്ളലിന്റെ വടു ചുവപ്പോടുകൂടി വെളുത്തോ വെളുത്ത തന്നേയോ ഇരിക്കുന്ന പുള്ളി ആയി തീര്ന്നാല്

24. আর যদি শরীরের চর্ম্মে অগ্নিদাহ হয়, ও সেই দাহের কাঁচা স্থানে ঈষৎ রক্তমিশ্রিত শ্বেতবর্ণ কিম্বা কেবল শ্বেতবর্ণ চিক্কণ চিহ্ন হয়, তবে যাজক তাহা দেখিবে;

25. പുരോഹിതന് അതു നോക്കേണം; പുള്ളിയിലെ രോമം വെള്ളയായി തീര്ന്നു ത്വക്കിനെക്കാള് കുഴിഞ്ഞുകണ്ടാല് പൊള്ളലില് ഉണ്ടായ കുഷ്ഠം; ആകയാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

25. আর দেখ, চিক্কণ চিহ্নে স্থিত লোম যদি শ্বেতবর্ণ হয়, ও দেখিতে চর্ম্মাপেক্ষা নিম্ন বোধ হয়, তবে তাহা অগিদাহে উৎপন্ন কুষ্ঠরোগ; অতএব যাজক তাহাকে অশুচি বলিবে, তাহা কুষ্ঠরোগের ঘা।

26. എന്നാല് പുരോഹിതന് അതു നോക്കീട്ടു പുള്ളിയില് വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും നിറം മങ്ങിയും കണ്ടാല് പുരോഹിതന് അവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

26. কিন্তু যদি যাজক দেখে, চিক্কণ চিহ্নে স্থিত লোম শ্বেতবর্ণ নয়, ও চিহ্ন চর্ম্মাপেক্ষা নিম্ন নয়, কিন্তু মলিন, তবে যাজক তাহাকে সাত দিন রুদ্ধ করিয়া রাখিবে।

27. ഏഴാം ദിവസം പുരോഹിതന് അവനെ നോക്കേണംഅതു ത്വക്കിന്മേല് പരന്നിരുന്നാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു കുഷ്ഠലക്ഷണം തന്നേ.

27. পরে সপ্তম দিনে যাজক তাহাকে দেখিবে; যদি চর্ম্মে ঐ রোগ ব্যাপিয়া থাকে, তবে যাজক তাহাকে অশুচি বলিবে; তাহা কুষ্ঠরোগের ঘা।

28. എന്നാല് പുള്ളി ത്വക്കിന്മേല് പരക്കാതെ, കണ്ട നിലയില് തന്നേ നില്ക്കയും നിറം മങ്ങിയിരിക്കയും ചെയ്താല് അതു തീപ്പൊള്ളലിന്റെ തിണര്പ്പു ആകുന്നു; പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അതു തീപ്പൊള്ളലിന്റെ തിണര്പ്പത്രേ.

28. আর যদি চিক্কণ চিহ্ন স্বস্থানে থাকে, চর্ম্মে বৃদ্ধি না পায়, কিন্তু মলিন হয়, তবে তাহা দগ্ধ স্থানের শোথ; যাজক তাহাকে শুচি বলিবে, কেননা তাহা অগ্নিকৃত ক্ষতের চিহ্ন।

29. ഒരു പുരുഷന്നു എങ്കിലും ഒരു സ്ത്രിക്കു എങ്കിലും തലയിലോ താടിയിലോ ഒരു വടു ഉണ്ടായാല് പുരോഹിതന് വടു നോക്കേണം.

29. আর পুরুষের কিম্বা স্ত্রীর মস্তকে বা দাড়িতে ঘা হইলে যাজক সেই ঘা দেখিবে;

30. അതു ത്വക്കിനെക്കാള് കുഴിഞ്ഞും അതില് പൊന് നിറമായ നേര്മ്മയുള്ള രോമം ഉള്ളതായും കണ്ടാല് പുരോഹിതന് അവനെ അശുദ്ധനെന്നു വിധിക്കേണം; അതു പുറ്റാകുന്നു; തലയിലോ താടിയിലോ ഉള്ള കുഷ്ഠം തന്നേ.

30. আর দেখ, যদি তাহা দেখিতে চর্ম্মাপেক্ষা নিম্ন বোধ হয়, ও হরিদ্রাবর্ণ সূক্ষ্ম লোম থাকে, তবে যাজক তাহাকে অশুচি বলিবে; উহা ছুলি, উহা মস্তকের বা দাড়ির কুষ্ঠ।

31. പുരോഹിതന് പുറ്റിന്റെ വടുവിനെ നോക്കുമ്പോള് അതു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും അതില് കറുത്ത രോമം ഇല്ലാതെയും കണ്ടാല് പുരോഹിതന് പുറ്റുവടുവുള്ളവനെ ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

31. আর যাজক যদি ছুলির ঘা দেখে, আর দেখ, তাহার দৃষ্টিতে তাহা চর্ম্মাপেক্ষা নিম্ন না হয়, ও তাহাতে কৃষ্ণবর্ণ লোম নাই, তবে যাজক সেই ছুলির ঘা বিশিষ্ট ব্যক্তিকে সাত দিন রুদ্ধ করিয়া রাখিবে।

32. ഏഴാം ദിവസം പുരോഹിതന് വടുവിനെ നോക്കേണം; പുറ്റു പരക്കാതെയും അതില് പൊന് നിറമുള്ള രോമം ഇല്ലാതെയും പുറ്റിന്റെ കാഴ്ച ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും ഇരുന്നാല് അവന് ക്ഷൌരം ചെയ്യിക്കേണം;

32. পরে সপ্তম দিনে যাজক ঘা দেখিবে; আর দেখ, যদি সেই ছুলি বাড়িয়া না থাকে, ও তাহাতে হরিদ্রাবর্ণ লোম না হইয়া থাকে, এবং দেখিতে চর্ম্মাপেক্ষা ছুলি নিম্ন বোধ না হয়,

33. എന്നാല് പുറ്റില് ക്ഷൌരം ചെയ്യരുതു; പുരോഹിതന് പുറ്റുള്ളവനെ പിന്നെയും ഏഴു ദിവസത്തേക്കു അകത്താക്കി അടെക്കേണം.

33. তবে সে মুণ্ডিত হইবে, কিন্তু ছুলির স্থান মুণ্ডন করা যাইবে না; পরে যাজক ঐ ছুলি বিশিষ্ট ব্যক্তিকে আর সাত দিন রুদ্ধ করিয়া রাখিবে।

34. ഏഴാം ദിവസം പുരോഹിതന് പുറ്റു നോക്കേണം; പുറ്റു ത്വക്കിന്മേല് പരക്കാതെയും കാഴ്ചെക്കു ത്വക്കിനെക്കാള് കുഴിഞ്ഞിരിക്കാതെയും ഇരുന്നാല് പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം; അവന് വസ്ത്രം അലക്കി ശുദ്ധിയുള്ളവനായിരിക്കേണം.

34. আর সপ্তম দিনে যাজক সেই ছুলি দেখিবে; আর দেখ, যদি সেই ছুলি চর্ম্মে বাড়িয়া না থাকে, ও দেখিতে চর্ম্মাপেক্ষা নিম্ন না হইয়া থাকে, তবে যাজক তাহাকে শুচি বলিবে; পরে সে আপন বস্ত্র ধৌত করিয়া শুচি হইবে।

35. എന്നാല് അവന്റെ ശുദ്ധീകരണത്തിന്റെ ശേഷം പുറ്റു ത്വക്കിന്മേല് പരന്നാല്

35. আর শুচি হইলে পর যদি তাহার চর্ম্মে সেই ছুলি ব্যাপিয়া যায়, তবে যাজক তাহাকে দেখিবে;

36. പുരോഹിതന് അവനെ നോക്കേണം; പുറ്റു ത്വക്കിന്മേല് പരന്നിരുന്നാല് പുരോഹിതന് പൊന് നിറമുള്ള രോമം അന്വേഷിക്കേണ്ടാ; അവന് അശുദ്ധന് തന്നേ.

36. আর দেখ, যদি তাহার চর্ম্মে ছুলি বৃদ্ধি পাইয়া থাকে, তবে যাজক হরিদ্রাবর্ণ লোমের অন্বেষণ করিবে না; সে অশুচি।

37. എന്നാല് പുറ്റു കണ്ട നിലയില് തന്നേ നിലക്കുന്നതായും അതില് കറുത്ത രോമം മുളെച്ചതായും കണ്ടാല് പുറ്റു സൌഖ്യമായി; അവന് ശുദ്ധിയുള്ളവന് ; പുരോഹിതന് അവനെ ശുദ്ധിയുള്ളവനെന്നു വിധിക്കേണം.

37. কিন্তু তাহার দৃষ্টিতে যদি ছুলি না বাড়িয়া থাকে, ও তাহাতে কৃষ্ণবর্ণ লোম উঠিয়া থাকে, তবে সেই ছুলির উপশম হইয়াছে, সে শুচি; যাজক তাহাকে শুচি বলিবে।

38. ഒരു പുരുഷന്നോ സ്ത്രീക്കോ ദേഹത്തിന്റെ ത്വക്കില് വെളുത്ത പുള്ളി ഉണ്ടായാല്

38. আর যদি কোন পুরুষের কিম্বা স্ত্রীর শরীরের চর্ম্মে স্থানে স্থানে চিক্কণ চিহ্ন অর্থাৎ শ্বেতবর্ণ চিক্কণ চিহ্ন হয়, তবে যাজক তাহা দেখিবে;

39. പുരോഹിതന് നോക്കേണം; ദേഹത്തിന്റെ ത്വക്കില് മങ്ങിയ വെള്ളപ്പുള്ളി ഉണ്ടായാല് അതു ത്വക്കില് ഉണ്ടാകുന്ന ചുണങ്ങു; അവന് ശുദ്ധിയുള്ളവന് .

39. আর দেখ, যদি তাহার চর্ম্মনির্গত চিক্কণ চিহ্ন মলিন শ্বেতবর্ণ হয়, তবে তাহা চর্ম্মে উৎপন্ন নির্দ্দোষ স্ফোটক; সে শুচি।

40. തലമുടി കൊഴിഞ്ഞവനോ കഷണ്ടിക്കാരനത്രേ; അവന് ശുദ്ധിയുള്ളവന് .

40. আর যে মনুষ্যের কেশ মস্তক হইতে খসিয়া পড়ে, সে নেড়া, সে শুচি।

41. തലയില് മുന് വശത്തെ രോമം കൊഴിഞ്ഞവന് മുന് കഷണ്ടിക്കാരന് ; അവന് ശുദ്ധിയുള്ളവന് .

41. আর যাহার কেশ মস্তকের প্রান্ত হইতে খসিয়া পড়ে, সে কপালে নেড়া, সে শুচি।

42. പിന് കഷണ്ടിയിലോ മുന് കഷണ്ടിയിലോ ചുവപ്പോടുകൂടിയ വെള്ളപ്പുള്ളിയുണ്ടായാല് അതു അവന്റെ പിന് കഷണ്ടിയിലോ മുന് കഷണ്ടിയിലോ ഉത്ഭവിക്കുന്ന കുഷ്ടം.

42. কিন্তু যদি নেড়া মাথায় কি নেড়া কপালে ঈষৎ রক্তমিশ্রিত শ্বেতবর্ণ ঘা হয়, তবে তাহা তাহার নেড়া মাথায় কিম্বা নেড়া কপালে উৎপন্ন কুষ্ঠ।

43. പുരോഹിതന് അതു നോക്കേണം; അവന്റെ പിന് കഷണ്ടിയിലോ മുന് കഷണ്ടിയിലോ ത്വക്കില് കുഷ്ഠത്തിന്റെ കാഴ്ചപോലെ വടുവിന്റെ തിണര്പ്പു ചുവപ്പോടുകൂടി വെളുത്തതായിരുന്നാല് അവന് കുഷ്ഠരോഗി;

43. যাজক তাহাকে দেখিবে; আর দেখ, যদি শরীরের চর্ম্মস্থিত কুষ্ঠের ন্যায় নেড়া মাথায় কিম্বা নেড়া কপালে ঈষৎ রক্তমিশ্রিত শ্বেতবর্ণ ঘা হইয়া থাকে, তবে সে কুষ্ঠী, সে অশুচি;

44. അവന് അശുദ്ധന് തന്നേ; പുരോഹിതന് അവനെ അശുദ്ധന് എന്നു തീര്ത്തു വിധിക്കേണം; അവന്നു തലയില് കുഷ്ഠരോഗം ഉണ്ടു.

44. যাজক তাহাকে অবশ্য অশুচি বলিবে; তাহার ঘা তাহার মস্তকে।

45. വടുവുള്ള കുഷ്ഠരോഗിയുടെ വസ്ത്രം കീറിക്കളയേണംഅവന്റെ തല മൂടാതിരിക്കേണം; അവന് അധരം മൂടിക്കൊണ്ടിരിക്കയും അശുദ്ധന് അശുദ്ധന് എന്നു വിളിച്ചുപറകയും വേണം.

45. আর যে কুষ্ঠীর ঘা হইয়াছে, তাহার বস্ত্র চেরা যাইবে, ও তাহার মস্তক মুক্তকেশ থাকিবে, ও সে আপনার ওষ্ঠ বস্ত্র দ্বারা ঢাকিয়া ‘অশুচি, অশুচি’ এই শব্দ করিবে।

46. അവന്നു രോഗം ഉള്ള നാള് ഒക്കെയും അവന് അശുദ്ധനായിരിക്കേണം; അവന് അശുദ്ധന് തന്നേ; അവന് തനിച്ചു പാര്ക്കേണം; അവന്റെ പാര്പ്പു പാളയത്തിന്നു പുറത്തു ആയിരിക്കേണം.
ലൂക്കോസ് 17:12

46. যত দিন তাহার গাত্রে থাকিবে, তত দিন সে অশুচি থাকিবে; সে অশুচি; সে একাকী বাস করিবে, শিবিরের বাহিরে তাহার বাসস্থান হইবে।

47. ആട്ടു രോമവസ്ത്രമോ ചണവസ്ത്രമോ ആയ ഏതു വസ്ത്രത്തിലെങ്കിലും

47. আর লোমের বস্ত্রে কিম্বা মসীনার বস্ত্রে কুষ্ঠরোগের কলঙ্ক হয়,

48. ചണംകൊണ്ടോ ആട്ടുരോമംകൊണ്ടോ ഉള്ള പാവില് എങ്കിലും ഊടയിലെങ്കിലും തോലിലെങ്കിലും തോല് കൊണ്ടു ഉണ്ടാക്കിയ യാതൊരു സാധനത്തില് എങ്കിലും

48. লোমের কিম্বা মসীনার তানাতে বা পড়িয়ানেতে যদি হয়, কিম্বা চর্ম্মে কি চর্ম্মনির্ম্মিত কোন দ্রব্যে যদি হয়;

49. കുഷ്ഠത്തിന്റെ വടുവായി വസ്ത്രത്തില് എങ്കിലും തോലിലെങ്കിലും പാവിലെങ്കിലും ഊടയിലെങ്കിലും തോല്കൊണ്ടുള്ള യാതൊരു സാധനത്തിലെങ്കിലും വടു ഇളമ്പച്ചയോ ഇളഞ്ചുവപ്പോ ആയിരുന്നാല് അതു കുഷ്ഠലക്ഷണം ആകുന്നു; അതു പുരോഹിതനെ കാണിക്കേണം.
മത്തായി 8:4, മർക്കൊസ് 1:44, ലൂക്കോസ് 5:14, ലൂക്കോസ് 17:14

49. এবং বস্ত্রে কিম্বা চর্ম্মে কিম্বা তানাতে বা পড়িয়ানেতে কিম্বা চর্ম্মনির্ম্মিত কোন দ্রব্যে যদি ঈষৎ শ্যামবর্ণ কিম্বা ঈষৎ লোহিতবর্ণ কলঙ্ক হয়, তবে তাহা কুষ্ঠরোগের কলঙ্ক; তাহা যাজককে দেখাইতে হইবে;

50. പുരോഹിതന് വടുനോക്കി വടുവുള്ളതിനെ ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

50. পরে যাজক ঐ কলঙ্ক দেখিয়া কলঙ্কযুক্ত বস্তু সাত দিন রুদ্ধ করিয়া রাখিবে।

51. അവന് ഏഴാം ദിവസം വടുവിനെ നോക്കേണം; വസ്ത്രത്തിലോ പാവിലോ ഊടയിലോ തോലിലോ തോല്കൊണ്ടു ഉണ്ടാക്കിയ യാതൊരു പണിയിലോ വടു പരന്നിരുന്നാല് ആ വടു കഠിന കുഷ്ഠം; അതു അശുദ്ധമാകുന്നു.

51. পরে সপ্তম দিনে যাজক ঐ কলঙ্ক দেখিবে, যদি বস্ত্রে কিম্বা তানাতে কিম্বা পড়িয়ানেতে কিম্বা চর্ম্মে কিম্বা চর্ম্মনির্ম্মিত দ্রব্যে সেই কলঙ্ক বাড়িয়া থাকে, তবে তাহা সংহারক কুষ্ঠ; তাহা অশুচি।

52. വടുവുള്ള സാധനം ആട്ടിന് രോമംകൊണ്ടോ ചണം കൊണ്ടോ ഉള്ള വസ്ത്രമോ പാവോ ഊടയോ തോല്കൊണ്ടുള്ള എന്തെങ്കിലുമോ ആയിരുന്നാലും അതു ചുട്ടുകളയേണം; അതു കഠിന കുഷ്ഠം; അതു തീയില് ഇട്ടു ചുട്ടുകളയേണം.

52. অতএব বস্ত্র কিম্বা লোমকৃত কি মসীনাকৃত তানা বা পড়িয়ান কিম্বা চর্ম্মনির্ম্মিত দ্রব্য, যে কিছুতে সেই কলঙ্ক হয়, তাহা সে পোড়াইয়া দিবে; কারণ তাহা সংহারক কুষ্ঠ, তাহা অগ্নিতে পোড়াইয়া দিতে হইবে।

53. എന്നാല് പുരോഹിതന് നോക്കേണം; വടു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്കൊണ്ടുള്ള യാതൊരു സാധനത്തിലോ പരന്നിട്ടില്ല എങ്കില്

53. কিন্তু যাজক দেখিবে; আর দেখ, যদি সেই কলঙ্ক বস্ত্রে কিম্বা তানাতে বা পড়িয়ানেতে কিম্বা চর্ম্মের কোন দ্রব্যে বাড়িয়া না উঠে,

54. പുരോഹിതന് വടുവുള്ള സാധനം കഴുകുവാന് കല്പിക്കേണം; അതു പിന്നെയും ഏഴു ദിവസത്തേക്കു അകത്തിട്ടു അടെക്കേണം.

54. তবে যাজক সেই কলঙ্কবিশিষ্ট দ্রব্য ধৌত করিতে আজ্ঞা দিবে, এবং আর সাত দিন তাহা রুদ্ধ করিয়া রাখিবে।

55. കഴുകിയശേഷം പുരോഹിതന് വടു നോക്കേണംവടു നിറം മാറാതെയും പരക്കാതെയും ഇരുന്നാല് അതു അശുദ്ധം ആകുന്നു; അതു തീയില് ഇട്ടു ചുട്ടുകളയേണം; അതു അതിന്റെ അകത്തോ പുറത്തോ തിന്നെടുക്കുന്ന വ്രണം.

55. ধৌত হইলে পর যাজক সেই কলঙ্ক দেখিবে; আর দেখ, সেই কলঙ্ক যদি অন্যবর্ণ না হইয়া থাকে ও সেই কলঙ্ক যদি বাড়িয়া না থাকে, তবে তাহা অশুচি, তুমি তাহা অগ্নিতে পোড়াইয়া দিবে; উহা ভিতরে কিম্বা বাহিরে উৎপন্ন ক্ষত।

56. പിന്നെ പുരോഹിതന് നോക്കേണം; കഴുകിയശേഷം വടുവിന്റെ നിറം മങ്ങി എങ്കില് അവന് അതിനെ വസ്ത്രത്തില്നിന്നോ തോലില്നിന്നോ പാവില്നിന്നോ ഊടയില്നിന്നോ കീറിക്കളയേണം.

56. কিন্তু যদি যাজক দেখে, আর দেখ, ধৌত করিবার পরে যাজকের দৃষ্টিতে যদি সেই কলঙ্ক মলিন হয়, তবে সে ঐ বস্ত্র হইতে কিম্বা চর্ম্ম হইতে কিম্বা তানা বা পড়িয়ান হইতে তাহা ছিঁড়িয়া ফেলিবে।

57. അതു വസ്ത്രത്തിലോ പാവിലോ ഊടയിലോ തോല്കൊണ്ടുള്ള യാതൊരു സാധനത്തിലോ കാണുന്നു എങ്കില് അതു പടരുന്നതാകുന്നു; വടുവുള്ളതു തീയില് ഇട്ടു ചുട്ടുകളയേണം.

57. তথাপি যদি সেই বস্ত্রে কিম্বা তানাতে বা পড়িয়ানেতে কিম্বা চর্ম্মনির্ম্মিত কোন দ্রব্যে তাহা পুনরায় দৃষ্ট হয়, তবে তাহা ব্যাপক কুষ্ঠ; যাহাতে সেই কলঙ্ক থাকে, তাহা তুমি অগ্নিতে পোড়াইয়া দিবে।

58. എന്നാല് വസ്ത്രമോ പാവോ ഊടയോ തോല്കൊണ്ടുള്ള യാതൊരു സാധനമോ കഴുകിയശേഷം വടു അവയില് നിന്നു നീങ്ങിപ്പോയി എങ്കില് അതിനെ രണ്ടാം പ്രാവശ്യം കഴുകേണം; അപ്പോള് അതു ശുദ്ധമാകും.

58. আর যে বস্ত্র কিম্বা বস্ত্রের তানা বা পড়িয়ান কিম্বা চর্ম্মের যে কোন দ্রব্য ধৌত করিবে, তাহা হইতে যদি সেই কলঙ্ক দূর হয়, তবে দ্বিতীয় বার তাহা ধৌত করিবে; তাহাতে তাহা শুচি হইবে।

59. ആട്ടുരോമമോ ചണമോ കൊണ്ടുള്ള വസ്ത്രത്തില് എങ്കിലും പാവില് എങ്കിലും ഊടയില് എങ്കിലും തോല്കൊണ്ടുള്ള യാതൊന്നിലെങ്കിലും ഉള്ള കുഷ്ടത്തിന്റെ വടുവിനെക്കുറിച്ചു അതു ശുദ്ധമെന്നോ അശുദ്ധമെന്നോ വിധിപ്പാനുള്ള പ്രമാണം ഇതു തന്നേ.

59. লোমের কিম্বা মসীনাকৃত বস্ত্রের কিম্বা তানার বা পডিয়ানের কিম্বা চর্ম্মনির্ম্মিত কোন পাত্রের শৌচাশৌচ কথন বিষয়ে কুষ্ঠ জন্য কলঙ্কের এই ব্যবস্থা।



Shortcut Links
ലേവ്യപുസ്തകം - Leviticus : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |