Genesis - ഉല്പത്തി 46 | View All

1. അനന്തരം യിസ്രായേല് തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേര്-ശേബയില് എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിന്നു യാഗം കഴിച്ചു.

1. পরে ইস্রায়েল আপনার সর্ব্বস্বের সহিত যাত্রা করিয়া বের্-শেবাতে আসিলেন, এবং আপন পিতা ইস্‌হাকের ঈশ্বরের উদ্দেশে বলিদান করিলেন।

2. ദൈവം യിസ്രായേലിനോടു രാത്രി ദര്ശനങ്ങളില്യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിന്നു ഞാന് ഇതാ എന്നു അവന് പറഞ്ഞു.

2. পরে ঈশ্বর রাত্রিতে ইস্রায়েলকে দর্শন দিয়া কহিলেন, হে যাকোব, হে যাকোব। তিনি উত্তর করিলেন, দেখ, এই আমি।

3. അപ്പോള് അവന് ഞാന് ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നേ; മിസ്രയീമിലേക്കു പോകുവാന് ഭയപ്പെടേണ്ടാ; അവിടെ ഞാന് നിന്നെ വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

3. তখন তিনি কহিলেন, আমি ঈশ্বর, তোমার পিতার ঈশ্বর; তুমি মিসরে যাইতে ভয় করিও না, কেননা আমি সেই স্থানে তোমাকে বৃহৎ জাতি করিব।

4. ഞാന് നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാന് നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ടു നിന്റെ കണ്ണു അടെക്കും എന്നും അരുളിച്ചെയ്തു.

4. আমিই তোমার সঙ্গে মিসরে যাইব, এবং আমিই তথা হইতে তোমাকে ফিরাইয়াও আনিব, আর যোষেফ তোমার চক্ষে হস্তার্পণ করিবে।

5. പിന്നെ യാക്കോബ് ബേര്-ശേബയില്നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാര് അപ്പനായ യാക്കോബിനെ കയറ്റുവാന് ഫറവോന് അയച്ച രഥങ്ങളില് അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.

5. পরে যাকোব বের্-শেবা হইতে যাত্রা করিলেন। ইস্রায়েলের পুত্রগণ আপনাদের পিতা যাকোবকে এবং আপন আপন বালক বালিকা ও স্ত্রীদিগকে সেই সকল শকটে করিয়া লইয়া গেলেন, যাহা ফরৌণ তাঁহাদের বহনার্থে পাঠাইয়াছিলেন।

6. തങ്ങളുടെ ആടുമാടുകളെയും കനാന് ദേശത്തുവെച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമില് എത്തി.

6. পরে তাঁহারা, যাকোব ও তাঁহার সমস্ত বংশ, আপনাদের পশুগণ ও কনান দেশে উপার্জ্জিত সকল সম্পত্তি লইয়া মিসর দেশে পঁহুছিলেন।

7. അവന് തന്റെ പുത്രിപുത്രന്മാരെയും പൌത്രിപൌത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.

7. এইরূপে যাকোব আপন পুত্র পৌত্র, পুত্রী পৌত্রী প্রভৃতি সমস্ত বংশকে সঙ্গে করিয়া মিসরে লইয়া গেলেন।

8. മിസ്രയീമില് വന്ന യിസ്രായേല്മക്കളുടെ പേരുകള് ആവിതുയാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേന് .

8. ইস্রায়েল-সন্তানগণ, যাকোব ও তাঁহার সন্তানগণ, যাঁহারা মিসরে গেলেন, তাঁহাদের নাম। যাকোবের জ্যেষ্ঠ পুত্র রূবেণ।

9. രൂബേന്റെ പുത്രന്മാര് ഹാനോക്, ഫല്ലൂ, ഹെസ്രോന് , കര്മ്മി.

9. রূবেণের পুত্র হনোক, পল্‌লু, হিষ্রোণ ও কর্মি।

10. ശിമെയോന്റെ പുത്രന്മാര്യെമൂവേല്, യാമീന് , ഔഹദ്, യാഖീന് , സോഹര്, കനാന്യക്കാരത്തിയുടെ മകനായ ശൌല്.

10. শিমিয়োনের পুত্র যিমূয়েল, যামীন, ওহদ, যাখীন, সোহর ও তাহার কনানীয়া স্ত্রীজাত পুত্র শৌল।

11. ലേവിയുടെ പുത്രന്മാര്ഗേര്ശോന് , കഹാത്ത്, മെരാരി.

11. লেবির পুত্র গের্শোন, কহাৎ ও মরারি।

12. യെഹൂദയുടെ പുത്രന്മാര്ഏര്, ഔനാന് , ശേലാ, പേരെസ്, സേരഹ്; എന്നാല് ഏര് ഔനാന് എന്നിവര് കനാന് ദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാര്

12. যিহূদার পুত্র এর, ওনন, শেলা, পেরস ও সেরহ। কিন্তু এর ও ওনন কনান দেশে মরিয়াছিল; এবং পেরসের পুত্র হিষ্রোণ ও হামূল।

13. ഹെസ്രോന് , ഹാമൂല്. യിസ്സാഖാരിന്റെ പുത്രന്മാര്തോലാ, പുവ്വാ, യോബ്, ശിമ്രോന് .

13. ইষাখরের পুত্র তোলয়, পূয়, যোব ও শিম্রোণ।

14. സെബൂലൂന്റെ പുത്രന്മാര്സേരെദ്, ഏലോന് , യഹ്ളെയേല്.

14. আর সবূলূনের পুত্র সেরদ, এলোন ও যহলেল।

15. ഇവര് ലേയയുടെ പുത്രന്മാര്; അവള് അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദന് --അരാമില്വെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേര് ആയിരുന്നു.

15. ইহারা লেয়ার সন্তান; তিনি পদ্দন্-অরামে যাকোবের জন্য ইহাদিগকে ও তাঁহার কন্যা দীণাকে প্রসব করেন। যাকোবের এই পুত্র কন্যারা সর্ব্বশুদ্ধ তেত্রিশ প্রাণী।

16. ഗാദിന്റെ പുത്രന്മാര്സിഫ്യോന് , ഹഗ്ഗീ, ശൂനീ, എസ്ബോന് , ഏരി, അരോദീ, അരേലീ.

16. আর গাদের পুত্র সিফিয়োন, হগি, শূনী, ইষ্‌বোন, এরি, অরোদী ও অরেলী।

17. ആശേരിന്റെ പുത്രന്മാര്യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാര്

17. আশেরের পুত্র যিম্না, যিশ্‌বা, যিশ্‌বি, বরিয় ও তাহাদের ভগিনী সেরহ। বরিয়ের পুত্র হেবর ও মল্কীয়েল।

18. ഹേബെര്, മല്ക്കീയേല്. ഇവര് ലാബാന് തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാര്; അവള് യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു.

18. ইহারা সেই সিল্পার সন্তান, যাহাকে লাবন আপন কন্যা লেয়াকে দিয়াছিলেন; সে যাকোবের জন্য ইহাদিগকে প্রসব করিয়াছিল। ইহারা ষোল প্রাণী।

19. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാര്

19. আর যাকোবের স্ত্রী রাহেলের পুত্র যোষেফ ও বিন্যামীন।

20. യോസേഫ്, ബെന്യാമീന് . യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഔനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു.

20. যোষেফের পুত্র মনঃশি ও ইফ্রয়িম মিসর দেশে জন্মিয়াছিল; ওন নগরের পোটীফেরঃ যাজকের কন্যা আসনৎ তাঁহার জন্য তাহাদিগকে প্রসব করিয়াছিলেন।

21. ബെന്യാമിന്റെ പുത്രന്മാര്ബേല, ബേഖെര്, അശ്ബെല്, ഗേരാ, നാമാന് , ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.

21. বিন্যামীনের পুত্র বেলা, বেখর, অস্‌বেল, গেরা, নামন, এহী, রোশ, মুপ্‌পীম, হুপ্‌পীম ও অর্দ।

22. ഇവര് റാഹേല് യാക്കോബിന്നു പ്രസവിച്ച പുത്രന്മാര്; എല്ലാംകൂടെ പതിന്നാലു പേര്.

22. এই চৌদ্দ প্রাণী যাকোব হইতে জাত রাহেলের সন্তান।

23. ,24 ദാന്റെ പുത്രന്മാര് ഹൂശീം. നഫ്താലിയുടെ പുത്രന്മാര്യഹസേല്, ഗൂനീ, യേസെര്, ശില്ലോ.

23. আর দানের পুত্র হূশীম।

24. ഇവര് ലാബാന് തന്റെ മകളായ റാഹേലിന്നു കൊടുത്ത ബില്ഹയുടെ പുത്രന്മാര്; അവള് യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേര്.

24. নপ্তালির পুত্র যহসিয়েল, গূনি, যেৎসর ও শিল্লেম।

25. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമില് വന്നവര് ആകെ അറുപത്താറു പേര്.

25. ইহারা সেই বিল্‌হার সন্তান, যাহাকে লাবন আপন কন্যা রাহেলকে দিয়াছিলেন। সে যাকোবের জন্য ইহাদিগকে প্রসব করিয়াছিল; ইহারা সর্ব্বশুদ্ধ সাত প্রাণী।

26. യോസേഫിന്നു മിസ്രയീമില്വെച്ചു ജനിച്ച പുത്രന്മാര് രണ്ടുപേര്; മിസ്രയീമില് വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേര്.

26. যাকোবের কটি হইতে উৎপন্ন যে প্রাণিগণ তাঁহার সঙ্গে মিসরে উপস্থিত হইল, যাকোবের পুত্রবধূরা ছাড়া তাহারা সর্ব্বশুদ্ধ ছেষট্টি প্রাণী।

27. എന്നാല് ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവന് യെഹൂദയെ അവന്റെ അടുക്കല് മുമ്പിട്ടു അയച്ചു; ഇങ്ങനെ അവര് ഗോശെന് ദേശത്തു എത്തി.

27. মিসরে যোষেফের যে পুত্রেরা জন্মিয়াছিল, তাহারা দুই প্রাণী। যাকোবের পরিজন, যাহারা মিসরে গেল, তাহারা সর্ব্বশুদ্ধ সত্তর প্রাণী।

28. യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാന് ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോള് കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.

28. পরে আগে আগে গোশনের পথ দেখাইবার নিমিত্তে যাকোব আপনার অগ্রে যিহূদাকে যোষেফের নিকটে পাঠাইলেন; আর তাঁহারা গোশন প্রদেশে পঁহুছিলেন।

29. യിസ്രായെല് യോസേഫിനോടുനീ ജീവനോടിരിക്കുന്നു എന്നു ഞാന് നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാന് ഇപ്പോള് തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.

29. তখন যোষেফ আপন রথ সাজাইয়া গোশনে আপন পিতা ইস্রায়েলের সহিত সাক্ষাৎ করিতে গেলেন; আর তাঁহাকে দেখা দিয়া তাঁহার গলা ধরিয়া অনেকক্ষণ রোদন করিলেন।

30. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതുഞാന് ചെന്നു ഫറവോനോടുകനാന് ദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കല് വന്നിരിക്കുന്നു എന്നു അറിയിക്കും.

30. তখন ইস্রায়েল যোষেফকে কহিলেন, এখন স্বচ্ছন্দে মরিব, কেননা তোমার মুখ দেখিতে পাইলাম, তুমি এখনও জীবিত আছ।

31. അവര് ഇടയന്മാര് ആകുന്നു; കന്നുകാലികളെ മേയക്കുന്നതു അവരുടെ തൊഴില്; അവര് തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങള്ക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും.

31. পরে যোষেফ আপন ভ্রাতাদিগকে ও পিতার পরিজনকে কহিলেন, আমি গিয়া ফরৌণকে সংবাদ দিব, তাঁহাকে বলিব, আমার ভ্রাতারা ও পিতার সমস্ত পরিজন কনান দেশ হইতে আমার নিকটে আসিয়াছেন;

32. അതുകൊണ്ടു ഫറവോന് നിങ്ങളെ വിളിച്ചുനിങ്ങളുടെ തൊഴില് എന്തു എന്നു ചോദിക്കുമ്പോള്

32. তাঁহারা মেষপালক, তাঁহারা পশুপাল রাখিয়া থাকেন; আর তাঁহাদের গোমেষাদি পাল এবং সর্ব্বস্ব আনিয়াছেন।

33. അടിയങ്ങള് ബാല്യംമുതല് ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിന് ; എന്നാല് നിങ്ങള്ക്കു ഗോശെനില് പാര്പ്പാന് സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യര്ക്കും വെറുപ്പല്ലോ.

33. তাহাতে ফরৌণ তোমাদিগকে ডাকিয়া যখন জিজ্ঞাসা করিবেন, তোমাদের ব্যবসায় কি?



Shortcut Links
ഉല്പത്തി - Genesis : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |