John - യോഹന്നാൻ 7 | View All

1. അതിന്റെ ശേഷം യേശു ഗലീലയില് സഞ്ചരിച്ചു; യെഹൂദന്മാര് അവനെ കൊല്ലുവാന് അന്വേഷിച്ചതു കൊണ്ടു യെഹൂദ്യയില് സഞ്ചരിപ്പാന് അവന്നു മനസ്സില്ലായിരുന്നു.

1. ఇది జరిగిన తర్వాత, యేసు గలిలయలో మాత్రమే పర్యటన చేసాడు. యూదులు ఆయన ప్రాణం తీయాలనుకోవటం వలన ఆయన కావాలనే యూదయలో పర్యటన చెయ్యలేదు.

2. എന്നാല് യെഹൂദന്മാരുടെ കൂടാരപ്പെരുനാള് അടുത്തിരുന്നു.
ലേവ്യപുസ്തകം 23:34

2. యూదుల పర్ణశాలల పండుగ దగ్గరకు వచ్చింది.

3. അവന്റെ സഹോദരന്മാര് അവനോടുനീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.

3. యేసు సోదరులు యేసుతో, “నీవీ ప్రాంతం వదిలి యూదయకు వెళ్ళు. అలా చేస్తే నీ శిష్యులు నీవు చేసే కార్యాల్ని చూడగలుగుతారు.

4. പ്രസിദ്ധന് ആകുവാന് ആഗ്രഹിക്കുന്നവന് ആരും രഹസ്യത്തില് ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കില് ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.

4. నీవు ఈ కార్యాల్ని చేస్తున్నావు. కనుక నీవు ప్రజలముందుకు రావాలి. ఎందుకంటే, ప్రజానాయకుడు కాదలచినవాడు రహస్యంగా కార్యంచేయడు” అని అన్నారు.

5. അവന്റെ സഹോദരന്മാരും അവനില് വിശ്വസിച്ചില്ല.

5. అంటే ఆయన సోదరులు కూడా ఆయన్ని నమ్మలేదన్నమాట!

6. യേശു അവരോടുഎന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങള്ക്കോ എല്ലയ്പോഴും സമയം തന്നേ.

6. యేసు వాళ్ళతో, “నాకింకా సమయం రాలేదు. మీకు ఏ సమయమైనా మంచిదే.

7. നിങ്ങളെ പകെപ്പാന് ലോകത്തിന്നു കഴിയുന്നതല്ല; എന്നാല് അതിന്റെ പ്രവൃത്തികള് ദോഷമുള്ളവ എന്നു ഞാന് അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതു കൊണ്ടു അതു എന്നെ പകെക്കുന്നു.

7. ప్రపంచం మిమ్మల్ని ద్వేషించదు. కాని నేను దాని పనులు దుర్మార్గములని అంటాను. కనుక అది నన్ను ద్వేషిస్తున్నది.

8. നിങ്ങള് പെരുനാളിന്നു പോകുവിന് ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാന് ഈ പെരുനാളിന്നു ഇപ്പോള് പോകുന്നില്ല.

8. మీరు పండుగకు వెళ్ళండి. నాకు తగిన సమయం యింకా రాలేదు కనుక నేను యిప్పుడు రాను” అని అన్నాడు.

9. ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയില് തന്നേ പാര്ത്തു.

9. ఇలాగు అన్న తర్వాత యేసు గలిలయులోనే ఉండి పోయాడు.

10. അവന്റെ സഹോദരന്മാര് പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തില് എന്നപോലെ പോയി.

10. ఆయన సోదరులు వెళ్ళాక ఆయన కూడా పండుగకు వెళ్ళాడు. కాని బహిరంగంగా కాదు. రహస్యంగా.

11. എന്നാല് യെഹൂദന്മാര് പെരുനാളില്അവന് എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.

11. అక్కడ పండుగ జరుగే స్థలంలో యూదులు, ‘అతడెక్కడున్నాడు?’ అని అంటూ ఆయన కోసం వెదకసాగారు.

12. പുരുഷാരത്തില് അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവന് നല്ലവന് എന്നു ചിലരും അല്ല, അവന് പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.

12. ప్రజలు ఆయన్ని గురించి రహస్యంగా మాట్లాడటం మొదలు పెట్టారు. కొందరు ఆయన మంచివాడన్నారు. మరి కొందరు, “కాదు, అతడు ప్రజల్ని మోసం చేస్తున్నాడు!”అని అన్నారు.

13. എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല

13. యూదులకు భయపడి ఆయన్ని గురించి బహిరంగంగా ఎవ్వడూ ఏమీ అనలేదు.

14. പെരുനാള് പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തില് ചെന്നു ഉപദേശിച്ചു.

14. పండుగ సగం కాకముందే యేసు మందిరంలోకి వెళ్ళి బోధించటం మొదలుపెట్టాడు.

15. വിദ്യാഭ്യാസം ചെയ്യാത്ത ഇവന് ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര് അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാര് പറഞ്ഞു ആശ്ചര്യപ്പെട്ടു.

15. యూదులు ఆశ్చర్యపడి, “చదవకుండా యితడు యింత జ్ఞానాన్ని ఏ విధంగా సంపాదించాడు” అని అన్నారు.

16. യേശു അവരോടു ഉത്തരം പറഞ്ഞതുഎന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.

16. యేసు, “నేను బోధించేవి నావి కావు. అవి నన్ను పంపిన దేవునివి.

17. അവന്റെ ഇഷ്ടം ചെയ്വാന് ഇച്ഛിക്കുന്നവന് ഈ ഉപദേശം ദൈവത്തില് നിന്നുള്ളതോ ഞാന് സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.

17. దైవేచ్చానుసారం జీవించ దలచిన వానికి నా బోధనలు దేవునివా లేక నేను స్వయంగా నా అధికారంతో మాట్లాడుతున్ననా అన్న విషయం తెలుస్తుంది.

18. സ്വയമായി പ്രസ്താവിക്കുന്നവന് സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവന് സത്യവാന് ആകുന്നു; നീതികേടു അവനില് ഇല്ല.

18. స్వతహాగా మాట్లాడేవాడు గౌరవం సంపాదించాలని చూస్తాడు. కాని తనను పంపిన వాని గౌరవం కోసం మాట్లాడేవాడే నిజమైనవాడు. అలాంటి వాడు అసత్యమాడడు.

19. മോശെ നിങ്ങള്ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില് ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള് എന്നെ കൊല്ലുവാന് അന്വേഷിക്കുന്നതു എന്തു?

19. మోషే మీకు ధర్మశాస్త్రాన్ని అందించాడు కదా! అయినా మీలో ఒక్కడు కూడా దాన్ని పాటించలేదు. నన్ను చంపటానికి ఎందుకు ప్రయత్నిస్తున్నారు” అని అన్నాడు.

20. അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര് നിന്നെ കൊല്ലുവാന് അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

20. “నీకేమన్నా దయ్యం పట్టిందా? నిన్ను చంపటానికి ఎవరు ప్రయత్నిస్తున్నారు?” అని ప్రజలు అన్నారు.

21. യേശു അവരോടു ഉത്തരം പറഞ്ഞതുഞാന് ഒരു പ്രവൃത്തി ചെയ്തു; അതിങ്കല് നിങ്ങള് എല്ലാവരും ആശ്ചര്യപ്പെടുന്നു.

21. యేసు వాళ్ళతో ఈ విధంగా అన్నాడు: “నేను ఒక మహత్కార్యాన్ని చేసాను. దానికే మీరింత ఆశ్చర్యపడిపోయారు.

22. മോശെ നിങ്ങള്ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള് ശബ്ബത്തില് മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
ഉല്പത്തി 17:10-13, ലേവ്യപുസ്തകം 12:3

22. మోషే మీకు సున్నతి చేయించు కోమని చెప్పాడు. నిజానికి యిది మోషే నుండి కాదు కాని పితరులనుండి ప్రారంభమైనది.

23. മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന് ശബ്ബത്തിലും മനുഷ്യന് പരിച്ഛേദന ഏലക്കുന്നു എങ്കില് ഞാന് ശബ്ബത്തില് ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല് എന്നോടു ഈര്ഷ്യപ്പെടുന്നുവോ?

23. కనుక అవసరమైతే మీరు విశ్రాంతి రోజున సున్నతి చేస్తే తప్పుకాదు కాని, నేను ఒక మనిషి దేహాన్ని సంపూర్ణంగా నయంచేసినందుకు మీకు కోపం వస్తోంది?

24. കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിന് .
ലേവ്യപുസ്തകം 19:15, യെശയ്യാ 11:3, യെശയ്യാ 11:4

24. పైన చూసి తీర్పు చెప్పటం మానుకోండి. న్యాయంగా తీర్పు చెప్పండి.”

25. യെരൂശലേമ്യരില് ചിലര്അവര് കൊല്ലുവാന് അന്വേഷിക്കുന്നവന് ഇവന് അല്ലയോ?

25. అదే క్షణాన కొందరు యెరుషలేము ప్రజలు ఈ విధంగా అనటం మొదలుపెట్టారు: “వాళ్ళు చంపాలని ప్రయత్నిస్తున్నది ఈయనే కదా!

26. അവന് ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവര് അവനോടു ഒന്നും പറയുന്നില്ല; ഇവന് ക്രിസ്തു ആകുന്നു എന്നു പ്രമാണികള് യഥാര്ത്ഥമായി ഗ്രഹിച്ചുവോ?

26. ఆయనిక్కడ బహిరంగంగా మాట్లాడుతున్నా వాళ్ళు ఆయన్ని ఒక్క మాట కూడా అనటం లేదే! అధికారులు కూడా ఈయన నిజంగా క్రీస్తు అని తలంచారా ఏమి?

27. എങ്കിലും ഇവന് എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവന് എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.

27. కాని క్రీస్తు వచ్చేటప్పుడు ఎక్కడనుండి వస్తాడో ఎవ్వరికీ తెలియదు. మరి ఈయనెక్కడి నుండి వచ్చాడో మనకందరికి తెలుసు!”

28. ആകയാല് യേശു ദൈവാലയത്തില് ഉപദേശിക്കുമ്പോള്നിങ്ങള് എന്നെ അറിയുന്നു; ഞാന് എവിടെനിന്നെന്നും അറിയുന്നു. ഞാന് സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവന് സത്യവാന് ആകുന്നു; അവനെ നിങ്ങള് അറിയുന്നില്ല.

28. అప్పుడు యేసు మందిరంలో ఇంకను మాట్లాడుతూ ఉండినాడు. ఆయన బిగ్గరగా, “ఔను! నేనెవరినో మీకు తెలుసు. నేను స్వతహాగా యిక్కడికి రాలేదు నన్ను పంపించినవాడు సత్యవంతుడు. ఆయనెవరో మీకు తెలియదు.

29. ഞാന് അവന്റെ അടുക്കല് നിന്നു വന്നതുകൊണ്ടും അവന് എന്നെ അയച്ചതുകൊണ്ടും ഞാന് അവനെ അറിയുന്നു എന്നു വിളിച്ചുപറഞ്ഞു.

29. కాని ఆయన నన్ను పంపాడు కాబట్టి ఆయన దగ్గర నుండి నేను యిక్కడికీ వచ్చాను. కాబట్టి ఆయనెవరో నాకు తెలుసు” అని అన్నాడు.

30. ആകയാല് അവര് അവനെ പിടിപ്പാന് അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാല് ആരും അവന്റെ മേല് കൈ വെച്ചില്ല.

30. ఇది విని వాళ్ళు ఆయన్ని బంధించాలని ప్రయత్నించారు. కాని ఆయన సమయం యింకా రాలేదు కనుక ఆయన మీద ఎవ్వరూ చేయి వేయలేదు.

31. പുരുഷാരത്തില് പലരുംക്രിസ്തു വരുമ്പോള് ഇവന് ചെയ്തതില് അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനില് വിശ്വസിച്ചു.

31. అక్కడున్న వాళ్ళలో చాలా మంది ఆయన్ని విశ్వసించారు. వాళ్ళు, “క్రీస్తు వచ్చినప్పుడు ఈయన్న కన్నా గొప్ప అద్భుతాలు చేస్తాడా?” అని అన్నారు.

32. പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാര് കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.

32. ప్రజలు ఆయన్ని గురించి యిలా మాట్లాడు కోవటం పరిసయ్యులు విన్నారు. వాళ్ళు, ప్రధాన యాజకులు కలిసి ఆయన్ని బంధించటానికి భటుల్ని పంపారు.

33. യേശുവോഞാന് ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കല് പോകുന്നു.

33. కనుక యేసు ప్రజలతో, “నేను మీతో కొద్దికాలమే ఉంటాను. ఆ తర్వాత నన్ను పంపిన వాని దగ్గరకు వెళ్తాను.

34. നിങ്ങള് എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാന് ഇരിക്കുന്നേടത്തു നിങ്ങള്ക്കു വരുവാന് കഴികയുമില്ല എന്നു പറഞ്ഞു.

34. నా కోసం మీరు వెతుకుతారు. కాని నన్ను కనుక్కోలేరు. నేనున్న చోటికి మీరు రాలేరు” అని అన్నాడు.

35. അതു കേട്ടിട്ടു യെഹൂദന്മാര്നാം കണ്ടെത്താതവണ്ണം ഇവന് എവിടേക്കു പോകുവാന് ഭാവിക്കുന്നു? യവനന്മാരുടെ ഇടയില് ചിതറിപ്പാര്ക്കുംന്നവരുടെ അടുക്കല് പോയി യവനരെ ഉപദേശിപ്പാന് ഭാവമോ? നിങ്ങള് എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാന് ഇരിക്കുന്നേടത്തു നിങ്ങള്ക്കു വരുവാന് കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മില് തമ്മില് പറഞ്ഞു.

35. యూదులు తమలో తాము, “మనం కనుక్కోకుండా ఉండేటట్లు ఇతడు ఎక్కడికి వెళ్ళదలిచాడు? గ్రీకుల మధ్య నివసిస్తున్న మనవాళ్ళ దగ్గరకు వెళ్ళి గ్రీకులకు బోధిస్తాడా?

36. ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളില് യേശുനിന്നുകൊണ്ടു ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല് വന്നു കുടിക്കട്ടെ.

36. ‘నా కోసం వెతుకుతారు, కాని కనుక్కోలేరు. నేనున్న చోటికి మీరు రాలేరు’ అని అతడు అనటంలో అర్థమేమిటి?” అని మాట్లాడుకున్నారు.

37. എന്നില് വിശ്വസിക്കുന്നവന്റെ ഉള്ളില് നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികള് ഒഴുകും എന്നു വിളിച്ചു പറഞ്ഞു.
ലേവ്യപുസ്തകം 23:36, യെശയ്യാ 55:1

37. పండుగ చివరి రోజు చాలా ముఖ్యమైనది. ఆ రోజు యేసు నిలుచుని పెద్ద గొంతుతో, “దాహం వేసినవాడు నా దగ్గరకు రావచ్చు. వచ్చి తన దాహం తీర్చుకోవచ్చు.

38. അവന് ഇതു തന്നില് വിശ്വസിക്കുന്നവര്ക്കും ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാല് ആത്മാവു വന്നിട്ടില്ലായിരുന്നു.
സദൃശ്യവാക്യങ്ങൾ 18:4, യെശയ്യാ 58:11, സെഖർയ്യാവു 14:8

38. లేఖనాలు చెప్పినట్లు, నన్ను నమ్మిన వాని లోపలి నుండి జీవపు ఊటలు ప్రవహిస్తాయి” అని అన్నాడు.

39. പുരുഷാരത്തില് പലരും ആ വാക്കു കേട്ടിട്ടുഇവന് സാക്ഷാല് ആ പ്രവാചകന് ആകുന്നു എന്നു പറഞ്ഞു.
യെശയ്യാ 44:3

39. అంటే, తనను నమ్మిన వాళ్ళకు ముందుగా లభించబోయే ఆత్మను గురించి ఈ మాటలు చెప్పాడు. ఆయన మహిమ పర్చబడలేదు. కనుక దేవుడు యింత వరకు ఆత్మను ఎవ్వరికీ యివ్వలేదు.

40. വേറെ ചിലര്ഇവന് ക്രിസ്തു തന്നേ എന്നും മറ്റു ചിലര്ഗലീലയില് നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില് നിന്നും ദാവീദ് പാര്ത്ത ഗ്രാമമായ ബേത്ത്ളേഹെമില്നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
ആവർത്തനം 18:15

40. ఆయన మాటలు విన్నాక కొందరు, “ఈయన తప్పక ప్రవక్త అయివుండాలి” అని అన్నారు.

41. അങ്ങനെ പുരുഷാരത്തില് അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.

41. మరికొందరు, “ఈయన క్రీస్తు అయ్యి ఉండాలి” అని అన్నారు. కాని యితర్లు, “క్రీస్తు గలిలయనుండి ఎట్లావస్తాడు?

42. അവരില് ചിലര് അവനെ പിടിപ്പാന് ഭാവിച്ചു എങ്കിലും ആരും അവന്റെ മേല് കൈവെച്ചില്ല.
2 ശമൂവേൽ 7:12-13, സങ്കീർത്തനങ്ങൾ 89:3-4, യെശയ്യാ 11:1, യിരേമ്യാവു 23:5-6, യിരേമ്യാവു 33:15, മീഖാ 5:2

42. ఆయన దావీడు వంశంనుండి, దావీదు నివసించిన బేత్లెహేమునుండి వస్తాడని లెఖానాల్లో వ్రాసారు కదా!” అని అన్నారు.

43. ചേവകര് മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കല് മടങ്ങിവന്നപ്പോള് അവര് അവരോടുനിങ്ങള് അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു

43. యేసును బట్టి అక్కడున్న ప్రజలలో భేధాభిప్రాయం కలిగింది.

44. ഈ മനുഷ്യന് സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകര് ഉത്തരം പറഞ്ഞു.

44. కనుక ఆయన్ని బంధించాలనుకున్నారు. కాని ఎవ్వరూ ఆయన పై చెయ్యి వెయ్యలేదు.

45. പരീശന്മാര് അവരോടുനിങ്ങളും തെറ്റിപ്പോയോ?

45. చివరకు భటులు ప్రధానయాజకుల దగ్గరకు, పరిసయ్యుల దగ్గరకు తిరిగి వెళ్ళిపొయ్యారు. వాళ్ళు ఆ భటుల్ని, “అతణ్ణెందుకు పిలుచుకొని రాలేదు?” అని అడిగారు.

46. പ്രമാണികളില് ആകട്ടെ പരീശന്മാരില് ആകട്ടെ ആരെങ്കിലും അവനില് വിശ്വസിച്ചിട്ടുണ്ടോ?
സങ്കീർത്തനങ്ങൾ 45:2

46. వాళ్ళు, “అతడు మాట్లాడినట్లు ఇంత వరకు ఎవ్వరూ మాట్లాడలేదు!” అని అన్నారు.

47. ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.

47. పరిసయ్యులు, “అంటే! మిమ్మల్ని కూడా అతడు మోసం చేసాడా?

48. അവരില് ഒരുത്തനായി, മുമ്പെ അവന്റെ അടുക്കല് വന്നിരുന്ന നിക്കൊദേമൊസ് അവരോടു

48. పాలకుల్లో కాని, పరిసయ్యుల్లో కాని అతణ్ణి నమ్మిన వాళ్ళెవ్వరూ లేరు.

49. ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവന് ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായ പ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.

49. ధర్మశాస్త్రాన్ని గురించి ఏమీ తెలియని ఆ ప్రజల మీద దేవుని శాపం ఉందన్నట్లే!” అని అన్నారు.

50. അവര് അവനോടുനീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയില് നിന്നു പ്രവാചകന് എഴുന്നേലക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

50. నీకొదేము వాళ్ళలో ఒకడు. ఇతడు ఇదివరలో యేసు దగ్గరకు వెళ్ళి చవ్చాడు.

51. അങ്ങനെ ഔരോരുത്തന് താന്താന്റെ വീട്ടില് പോയി.
ആവർത്തനം 1:16

51. అతడు, “మన ధర్మశాస్త్రం విచారణ చేయకుండా, అతని వాదన వినకుండా, అతడు చేసింది తేలుసుకోకుండా శిక్షవిధిస్తుందా?” అని అడిగాడు.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |