Mark - മർക്കൊസ് 6 | View All

1. അവന് അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തില് ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.

1. वहां से निकलकर वह अपने देश में आया, और उसके चेले उसके पीछे हो लिए।

2. ശബ്ബത്തായപ്പോള് അവന് പള്ളിയില് ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചുഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാല് നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?

2. सब्त के दिन वह आराधनालय में उपदेश करने लगा; और बहुत लोग सुनकर चकित हुए और कहने लगे, इस को ये बातें कहां से आ गई? और यह कौन सा ज्ञान है जो उस को दिया गया है? और कैसे सामर्थ के काम इसके हाथों से प्रगट होते हैं?

3. ഇവന് മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോന് എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കല് ഇടറിപ്പോയി.

3. क्या यह वही बढ़ई नहीं, जो मरियम का पुत्रा, और याकूब और योसेस और यहूदा और शमौन का भाई है? और क्या उस की बहिनें यहां हमारे बीच में नहीं रहतीं? इसलिये उन्हों ने उसके विषय मे ठोकर खाई।

4. യേശു അവരോടുഒരു പ്രവാചകന് തന്റെ പിതൃനഗരത്തിലും ചാര്ച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവന് അല്ല എന്നു പറഞ്ഞു.

4. यीशु ने उन से कहा, कि भविष्यद्वक्ता अपने देश और अपने कुटुम्ब और अपने घर को छोड़ और कहीं भी निरादर नहीं होता।

5. ഏതാനും ചില രോഗികളുടെ മേല് കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്വാന് കഴിഞ്ഞില്ല.

5. और वह वहां कोई सामर्थ का काम न कर सका, केवल थोड़े बीमारों पर हाथ रखकर उन्हें चंगा किया।।

6. അവരുടെ അവിശ്വാസം ഹേതുവായി അവന് ആശ്ചര്യപ്പെട്ടു. അവന് ചുറ്റുമുള്ള ഊരുകളില് ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

6. और उस ने उन के अविश्वास पर आश्चर्य किया और चारों ओर से गावों में उपदेश करता फिरा।।

7. അനന്തരം അവന് പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവര്ക്കും അശുദ്ധാത്മാക്കളുടെ മേല് അധികാരം കൊടുത്തു.

7. और वह बारहों को अपने पास बुलाकर उन्हें दो दो करके भेजने लगा; और उन्हें अशुद्ध आत्माओं पर अधिकार दिया।

8. അവര് വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയില് കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;

8. और उस ने उन्हें आज्ञा दी, कि मार्ग के लिये लाठी छोड़ और कुछ न लो; न तो रोटी, न झोली, न पटुके में पैसे।

9. രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.

9. परन्तु जूतियां पहिनो और दो दो कुरते न पहिनो।

10. നിങ്ങള് എവിടെയെങ്കിലും ഒരു വീട്ടില് ചെന്നാല് അവിടം വിട്ടു പുറപ്പെടുവോളം അതില് തന്നേ പാര്പ്പിന് .

10. और उस ने उन से कहा; जहां कहीं तुम किसी घर में उतरो तो जब तक वहां से विदा न हो, तब तक उसी में ठहरे रहो।

11. ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേള്ക്കാതെയും ഇരുന്നാല് അവിടം വിട്ടു പോകുമ്പോള് നിങ്ങളുടെ കാലിലെ പൊടി അവര്ക്കും സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിന് എന്നും അവരോടു പറഞ്ഞു.

11. जिस स्थान के लोग तुम्हें ग्रहण न करें, और तुम्हारी न सुनें, वहां से चलते ही अपने तलवों की धूल झाड़ डालो, कि उन पर गवाही हो।

12. അങ്ങനെ അവര് പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;

12. और उन्हों ने जाकर प्रचार किया, कि मन फिराओ।

13. വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികള്ക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.

13. और बहुतेरे दुष्टात्माओं को निकाला, और बहुत बीमारों पर तेल मलकर उन्हें चंगा किया।।

14. ഇങ്ങനെ അവന്റെ പേര് പ്രസിദ്ധമായി വരികയാല് ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന് സ്നാപകന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള് അവനില് വ്യാപരിക്കുന്നു എന്നു പറഞ്ഞു.

14. और हेरोदेस राजा ने उस की चर्चा सुनी, क्योंकि उसका नाम फैल गया था, और उस ने कहा, कि यूहन्ना बपतिस्मा देनेवाला मरे हुओं में से जी उठा है, इसी लिये उस से ये सामर्थ के काम प्रगट होते हैं।

15. അവന് ഏലീയാവാകുന്നു എന്നു മറ്റു ചിലര് പറഞ്ഞു. വേറെ ചിലര്അവന് പ്രവാചകന്മാരില് ഒരുത്തനെപ്പോലെ ഒരു പ്രവാചകന് എന്നു പറഞ്ഞു.

15. और औरों ने कहा, यह एलिरयाह है, परन्तु औरों ने कहा, भविष्यद्वक्ता या भविष्यद्वक्ताओं में से किसी एक के समान है।

16. അതു ഹെരോദാവു കേട്ടാറെഞാന് തലവെട്ടിച്ച യോഹന്നാന് ആകുന്നു അവന് ; അവന് ഉയിര്ത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.

16. हेरोदेस ने यह सुन कर कहा, जिस यूहन्ना का सिर मैं ने कटवाया था, वही जी उठा है।

17. ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാര്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവള്നിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവില് ആക്കിയിരുന്നു.

17. क्योंकि हेरोदेस ने आप अपने भाई फिलिप्पुस की पत्नी हेरोदियास के कारण, जिस से उस ने ब्याह किया था, लोगों को भेजकर यूहन्ना को पकड़वाकर बन्दीगृह में डाल दिया था।

18. സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാന് ഹെരോദാവോടു പറഞ്ഞിരുന്നു.
ലേവ്യപുസ്തകം 18:16

18. क्योंकि यूहन्ना ने हेरोदेस से कहा था, कि अपने भाई की पत्नी को रखना तुझे उचित नहीं।

19. ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

19. इसलिये हेरोदियास उस से बैर रखती थी और यह चाहती थी, कि उसे मरवा डाले, परन्तु ऐसा न हो सका।

20. യോഹന്നാന് നീതിയും വിശുദ്ധിയുമുള്ള പുരുഷന് എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊള്കയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോകുന്നു.

20. क्योंकि हेरोदेस यूहन्ना को धर्मी और पवित्रा पुरूष जानकर उस से डरता था, और उसे बचाए रखता था, और उस की सुनकर बहुत घबराता था, पर आनन्द से सुनता था।

21. എന്നാല് ഹെരോദാവു തന്റെ ജനനോത്സവത്തില് തന്റെ മഹത്തുക്കള്ക്കും സഹസ്രാധിപന്മാര്ക്കും ഗലീലയിലെ പ്രമാണികള്ക്കും വിരുന്നു കഴിച്ചപ്പോള് ഒരു തരം വന്നു.

21. और ठीक अवसर पर जब हेरोदेस ने अपने जन्म दिन में अपने प्रधानों और सेनापतियों, और गलील के बड़े लोगों के लिये जेवनार की।

22. ഹെരോദ്യയുടെ മകള് അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയംമനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊള്ക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.

22. और उसी हेरोदियास की बेटी भीतर आई, और नाचकर हेरोदेस को और उसके साथ बैठनेवालों को प्रसन्न किया; तब राजा ने लड़की से कहा, तू जो चाहे मुझ से मांग मैं तुझे दूंगा।

23. എന്തു ചോദിച്ചാലും, രാജ്യത്തില് പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.
Ester 5 3-6, Ester 7 2

23. और उस ने शपथ खाई, कि मैं अपने आधे राज्य तक जो कुछ तू मुझ से मांगेगी मैं तुझे दूंगा।

24. അവള് പുറത്തിറങ്ങി അമ്മയോടുഞാന് എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നുയോഹന്നാന് സ്നാപകന്റെ തല എന്നു അവള് പറഞ്ഞു.

24. उस ने बाहर जाकर अपनी माता से पूछा, कि मैं क्या मांगूं? वह बोली; यूहन्ना बपतिस्मा देनेवाले का सिर।

25. ഉടനെ അവള് ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കല് ചെന്നുഇപ്പോള് തന്നെ യോഹന്നാന് സ്നാപകന്റെ തല ഒരു തളികളയില് തരേണം എന്നു പറഞ്ഞു.

25. वह तुरन्त राजा के पास भीतर आई, और उस से बिनती की; मैं चाहती हूं, कि तू अभी यूहन्ना बपतिस्मा देनेवाले का सिर एक थाल में मुझे मंगवा दे।

26. രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാന് മനസ്സില്ലാഞ്ഞു.

26. तब राजा बहुत उदास हुआ, परन्तु अपनी शपथ के कारण और साथ बैठनेवालों के कारण उसे टालना न चाहा।

27. ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാന് കല്പിച്ചു.

27. और राजा ने तुरन्त एक सिपाही को आज्ञा देकर भेजा, कि उसका सिर काट लाए।

28. അവന് പോയി തടവില് അവനെ ശിര:ഛേദം ചെയ്തു; അവന്റെ തല ഒരു തളികയില് കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.

28. उस ने जेलखाने में जाकर उसका सिर काटा, और एक थाल में रखकर लाया और लड़की को दिया, और लड़की ने अपनी मां को दिया।

29. അവന്റെ ശിഷ്യന്മാര് അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയില് വെച്ചു.

29. यह सुनकर उसके चेले आए, और उस की लोथ को उठाकर कब्र में रखा।

30. പിന്നെ അപ്പൊസ്തലന്മാര് യേശുവിന്റെ അടുക്കല് വന്നുകൂടി തങ്ങള് ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

30. प्रेरितों ने यीशु के पास इकट्ठे होकर, जो कुछ उन्हों ने किया, और सिखाया था, सब उस को बता दिया।

31. വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാല് അവര്ക്കും ഭക്ഷിപ്പാമ്പോലും സമയം ഇല്ലായ്കകൊണ്ടു അവന് അവരോടുനിങ്ങള് ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊള്വിന് എന്നു പറഞ്ഞു.

31. उस ने उन से कहा; तुम आप अलग किसी जंगली स्थान में आकर थोड़ा विश्राम करो; क्योंकि बहुत लोग आते जाते थे, और उन्हें खाने का अवसर भी नहीं मिलता था।

32. അങ്ങനെ അവര് പടകില് കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.

32. इसलिये वे नाव पर चढ़कर, सुनसान जगह में अलग चले गए।

33. അവര് പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളില് നിന്നും കാല്നടയായി അവിടേക്കു ഔടി, അവര്ക്കും മുന്പ് എത്തി.

33. और बहुतों ने उन्हें जाते देखकर पचिान लिया, और सब नगरों से इकट्ठे होकर वहां पैदल दौड़े और उन से पहिले जा पहुंचे।

34. അവന് പടകില് നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവര് ഇടയന് ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരില് മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.
സംഖ്യാപുസ്തകം 27:17, 1 രാജാക്കന്മാർ 22:17, 2 ദിനവൃത്താന്തം 18:16, യേഹേസ്കേൽ 34:5, യേഹേസ്കേൽ 34:8, സെഖർയ്യാവു 10:2

34. उस ने निकलकर बड़ी भीड़ देखी, और उन पर तरस खाया, क्योंकि वे उन भेड़ों के समान थे, जिन का कोई रखवाला न हो; और वह उन्हें बहुत सी बातें सिखाने लगा।

35. പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാര് അവന്റെ അടുക്കല് വന്നു; ഇതു നിര്ജ്ജനപ്രദേശം അല്ലോ;

35. जब दिन बहुत ढल गया, तो उसके चेले उसके पास आकर कहने लगे; यह सुनसान जगह है, और दिन बहुत ढल गया है।

36. നേരവും നന്നേ വൈകി; ഭക്ഷിപ്പാന് ഇല്ലായ്കയാല് അവര് ചുറ്റുമുള്ള കുടിലുകളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാന് വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

36. उन्हें विदा कर, कि चारों ओर के गांवों और बस्तियों में जाकर, अपने लिये कुछ खाने को मोल लें।

37. അവന് അവരോടുനിങ്ങള് അവര്ക്കും ഭക്ഷിപ്പാന് കൊടുപ്പിന് എന്നു കല്പിച്ചതിന്നുഞങ്ങള് പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവര്ക്കും തിന്മാന് കൊടുക്കയോ എന്നു അവനോടു പറഞ്ഞു.

37. उस ने उन्हें उत्तर दिया; कि तुम ही उन्हें खाने को दो : उनहों ने उस से कहा; क्या हम सौ दीनार की रोटियां मोल लें, और उन्हें खिलाएं?

38. അവന് അവരോടുനിങ്ങള്ക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിന് എന്നു പറഞ്ഞു; അവര് നോക്കിട്ടുഅഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

38. उस ने उन से कहा; जाकर देखो तुम्हारे पास कितनी रोटियां हैं? उन्हों ने मालूम करके कहा; पांच और दो मछली भी।

39. പിന്നെ അവന് അവരോടുഎല്ലാവരെയും പച്ചപ്പുല്ലില് പന്തിപന്തിയായി ഇരുത്തുവാന് കല്പിച്ചു.

39. तब उस ने उन्हें आज्ञा दी, कि सब को हरी घास पर पांति पांति से बैठा दो।

40. അവര് നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

40. वे सौ सौ और पचास पचास करके पांति पांति बैठ गए।

41. അവന് ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വര്ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവര്ക്കും വിളമ്പുവാന് തന്റെ ശിഷ്യന്മാര്ക്കും കൊടുത്തു; ആ രണ്ടു മീനും എല്ലാവര്ക്കും വിഭാഗിച്ചുകൊടുത്തു.

41. और उस ने उन पांच रोटियों को और दो मछलियों को लिया, और स्वर्ग की ओर देखकर धन्यवाद किया और रोटियां तोड़ तोड़ कर चेलों को देता गया, कि वे लोगों को परोसें, और वे दो मछलियां भी उन सब में बांट दीं।

42. എല്ലാവരും തിന്നു തൃപ്തരായി.

42. और सब खाकर तृप्त हो गए।

43. കഷണങ്ങളും മീന് നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

43. और उन्हों ने टुकडों से बारह टोकरियां भर कर उठाई, और कुछ मछलियों से भी।

44. അപ്പം തിന്നവരോ അയ്യായിരം പുരുഷാന്മാര് ആയിരുന്നു.

44. जिन्हों ने रोटियां खाई, वे पांच हजार पुरूष थे।।

45. താന് പുരുഷാരത്തെ പറഞ്ഞയക്കുന്നതിനടയില് തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാന് നിര്ബന്ധിച്ചു.

45. तब उस ने तुरन्त अपने चेलों को बरबस नाव पर चढाया, कि वे उस से पहिले उस पार बैतसैदा को चले जांए, जब तक कि वह लोगों को विदा करे।

46. അവരെ പറഞ്ഞച്ചു വിട്ടശേഷം താന് പ്രാര്ത്ഥിപ്പാന് മലയില് പോയി.

46. और उन्हें विदा करके पहाड़ पर प्रार्थना करने को गया।

47. വൈകുന്നേരം ആയപ്പോള് പടകു കടലിന്റെ നടുവിലും താന് ഏകനായി കരയിലും ആയിരുന്നു.

47. और जब सांझ हुई, तो नाव झील के बीच में थी, और वह अकेला भूमि पर था।

48. കാറ്റു പ്രതിക്കുലം ആകകൊണ്ടു അവര് തണ്ടുവലിച്ചു വലയുന്നതു അവന് കണ്ടു ഏകദേശം രാത്രാ നാലാം യാമത്തില് കടലിന്മേല് നടന്നു അവരുടെ അടുക്കല് ചെന്നു അവരെ കടന്നുപോകുവാന് ഭാവിച്ചു.

48. और जब उस ने देखा, कि वे खेते खेते घबरा गए हैं, क्योंकि हवा उन के विरूद्ध थी, तो रात के चौथे पहर के निकट वह झील पर चलते हुए उन के पास आया; और उन से आगे निकल जाना चाहता था।

49. അവന് കടലിന്മേല് നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവര് നിരൂപിച്ചു നിലവിളിച്ചു.

49. परन्तु उन्हों ने उसे झील पर चलते देखकर समझा, कि भूत है, और चिल्ला उठे, क्योंकि सब उसे देखकर घबरा गए थे।

50. എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവന് അവരോടു സംസാരിച്ചുധൈര്യപ്പെടുവിന് ; ഞാന് തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

50. पर उस ने तुरन्त उन से बातें कीं और कहा; ढाढ़स बान्धों : मैं हूं; डरो मत।

51. പിന്നെ അവന് അവരുടെ അടുക്കല് ചെന്നു പടകില് കയറി, കാറ്റു അമര്ന്നു; അവര് ഉള്ളില് അത്യന്തം ഭ്രമിച്ചാശ്ചര്യപ്പെട്ടു.

51. तब वह उन के पास नाव पर आया, और हवा थम गई: वे बहुत ही आश्चर्य करने लगे।

52. അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവര് ഗ്രഹിച്ചില്ല.

52. क्योंकि वे उन रोटियों के विषय में ने समझे थे परन्तु उन के मन कठोर हो गए थे।।

53. അവര് അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.

53. और वे पार उतरकर गन्नेसरत में पहुंचे, और नाव घाअ पर लगाई।

54. അവര് പടകില് നിന്നു ഇങ്ങിയ ഉടനെ ജനങ്ങള് അവനെ അറിഞ്ഞു.

54. और जब वे नाव पर से उतरे, तो लोग तुरन्त उस को पहचान कर।

55. ആ നാട്ടില് ഒക്കെയും ചുറ്റി ഔടി, അവന് ഉണ്ടു എന്നു കേള്ക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയില് എടുത്തുംകൊണ്ടുവന്നു തുടങ്ങി.

55. आसपास के सारे देश में दोड़े, और बीमारों को खांटों पर डालकर, जहां जहां समाचार पाया कि वह है, वहां वहां लिए फिरे।

56. ഊരുകളിലോ പട്ടണങ്ങിലോ കുടികളിലോ അവന് ചെന്നെടത്തൊക്കെയും അവര് ചന്തകളില് രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങല് എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവര്ക്കും ഒക്കെയും സൌഖ്യം വരികയും ചെയ്തു.

56. और जहां कहीं वह गांवों, नगरों, या बस्तियों में जाता था, तो लोग बीमारों को बाजारों में रखकर उस से बिनती करते थे, कि वह उन्हें अपने वस्त्रा के आंचल ही हो छू लेने दे: और जितने उसे छूते थे, सब चंगे हो जाते थे।।



Shortcut Links
മർക്കൊസ് - Mark : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |