John - യോഹന്നാൻ 11 | View All

1. മറിയയുടെയും അവളുടെ സഹോദരി മാര്ത്തയുടെയും ഗ്രാമമായ ബേഥാന്യയിലെ ലാസര് എന്ന ഒരുത്തന് ദീനമായ്ക്കിടന്നു.

1. మరియ, ఆమె సహోదరియైన మార్త, అనువారి గ్రామమైన బేతనియలోనున్న లాజరు అను ఒకడు రోగి యాయెను.

2. ഈ മറിയ ആയിരുന്നു കര്ത്താവിനെ പരിമള തൈലം പൂശി തന്റെ തലമുടികൊണ്ടു അവന്റെ കാല് തുടച്ചതു. അവളുടെ സഹോദരനായ ലാസര് ആയിരുന്നു ദീനമായ്ക്കിടന്നതു.

2. ఈ లాజరు ప్రభువునకు అత్తరుపూసి తల వెండ్రుకలతో ఆయన పాదములు తుడిచిన మరియకు సహోదరుడు.

3. ആ സഹോദരിമാര് അവന്റെ അടുക്കല് ആളയച്ചുകര്ത്താവേ, നിനക്കു പ്രിയനായവന് ദീനമായ്ക്കിടക്കുന്നു എന്നു പറയിച്ചു.

3. అతని అక్క చెల్లెండ్రు ప్రభువా, యిదిగో నీవు ప్రేమించువాడు రోగియై యున్నాడని ఆయనయొద్దకు వర్తమానము పంపిరి.

4. യേശു അതു കേട്ടിട്ടുഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രന് മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.

4. యేసు అది విని యీ వ్యాధి మరణముకొరకు వచ్చినదికాదు గాని దేవుని కుమారుడు దానివలన మహిమ పరచబడునట్లు దేవుని మహిమకొరకు వచ్చినదనెను.

5. യേശു മാര്ത്തയെയും അവളുടെ സഹോദരിയെയും ലാസരിനെയും സ്നേഹിച്ചു. എന്നിട്ടും അവന് ദീനമായ്ക്കിടക്കുന്നു എന്നു കേട്ടാറെ താന് അന്നു ഇരുന്ന സ്ഥലത്തു രണ്ടു ദിവസം പാര്ത്തു.

5. యేసు మార్తను ఆమె సహోదరిని లాజరును ప్రేమించెను.

6. അതിന്റെ ശേഷം അവന് ശിഷ്യന്മാരോടുനാം വീണ്ടും യെഹൂദ്യയിലേക്കു പോക എന്നു പറഞ്ഞു.

6. అతడు రోగియై యున్నాడని యేసు వినినప్పుడు తానున్నచోటనే యింక రెండు దినములు నిలిచెను.

7. ശിഷ്യന്മാര് അവനോടുറബ്ബീ, യെഹൂദന്മാര് ഇപ്പോള്തന്നേ നിന്നെ കല്ലെറിവാന് ഭാവിച്ചുവല്ലോ; നീ പിന്നെയും അവിടെ പോകുന്നുവോ എന്നു ചോദിച്ചു.

7. అటుపిమ్మట ఆయన మనము యూదయకు తిరిగి వెళ్లుదమని తన శిష్యులతో చెప్పగా

8. അതിന്നു യേശുപകലിന്നു പന്ത്രണ്ടു മണിനേരം ഇല്ലയോ? പകല് സമയത്തു നടക്കുന്നവന് ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ടു ഇടറുന്നില്ല.

8. ఆయన శిష్యులుబోధకుడా, యిప్పుడే యూదులు నిన్ను రాళ్లతో కొట్ట చూచుచుండిరే; అక్కడికి తిరిగి వెళ్లుదువా అని ఆయన నడిగిరి.

9. രാത്രിയില് നടക്കുന്നവനോ അവന്നു വെളിച്ചം ഇല്ലായ്കകൊണ്ടു ഇടറുന്നു എന്നു ഉത്തരം പറഞ്ഞു.

9. అందుకు యేసు పగలు పండ్రెండు గంటలున్నవి గదా, ఒకడు పగటివేళ నడిచిన యెడల ఈ లోకపు వెలుగును చూచును గనుక తొట్రు పడడు.

10. ഇതു പറഞ്ഞിട്ടു അവന് നമ്മുടെ സ്നേഹിതനായ ലാസര് നിദ്രകൊള്ളുന്നു; എങ്കിലും ഞാന് അവനെ ഉണര്ത്തുവാന് പോകുന്നു എന്നു അവരോടു പറഞ്ഞു.

10. అయితే రాత్రివేళ ఒకడు నడిచినయెడల వానియందు వెలుగులేదు గనుక వాడు తొట్రుపడునని చెప్పెను.

11. ശിഷ്യന്മാര് അവനോടുകര്ത്താവേ, അവന് നിദ്രകൊള്ളുന്നു എങ്കില് അവന്നു സൌഖ്യം വരും എന്നു പറഞ്ഞു.

11. ఆయన యీ మాటలు చెప్పిన తరువాత మన స్నేహితుడైన లాజరు నిద్రించుచున్నాడు; అతని మేలు కొలుప వెళ్లుచున్నానని వారితో చెప్పగా

12. യേശുവോ അവന്റെ മരണത്തെക്കുറിച്ചു ആയിരുന്നു പറഞ്ഞതു; ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്നു അവര്ക്കും തോന്നിപ്പോയി.

12. శిష్యులు ప్రభువా, అతడు నిద్రించినయెడల బాగుపడుననిరి.

13. അപ്പോള് യേശു സ്പഷ്ടമായി അവരോടുലാസര് മരിച്ചുപോയി;

13. యేసు అతని మరణమునుగూర్చి ఆ మాట చెప్పెను గాని వారు ఆయన నిద్ర విశ్రాంతిని గూర్చి చెప్పెననుకొనిరి.

14. ഞാന് അവിടെ ഇല്ലാഞ്ഞതുകൊണ്ടു നിങ്ങളെ വിചാരിച്ചു സന്തോഷിക്കുന്നു; നിങ്ങള് വിശ്വസിപ്പാന് ഇടയാകുമല്ലോ; എന്നാല് നാം അവന്റെ അടുക്കല് പോക എന്നു പറഞ്ഞു.

14. కావున యేసు లాజరు చనిపోయెను,

15. ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടുഅവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.

15. మీరు నమ్మునట్లు నేనక్కడ ఉండలేదని మీ నిమిత్తము సంతోషించుచున్నాను; అయినను అతనియొద్దకు మనము వెళ్లుదము రండని స్పష్టముగా వారితో చెప్పెను.

16. യേശു അവിടെ എത്തിയപ്പോള് അവനെ കല്ലറയില് വെച്ചിട്ടു നാലുദിവസമായി എന്നു അറിഞ്ഞു.

16. అందుకు దిదుమ అనబడిన తోమా ఆయనతో కూడ చనిపోవుటకు మనమును వెళ్లుదమని తనతోడి శిష్యులతో చెప్పెను.

17. ബേഥാന്യ യെരൂശലേമിന്നരികെ ഏകദേശം രണ്ടു നാഴിക ദൂരത്തായിരുന്നു.

17. యేసు వచ్చి అదివరకే అతడు నాలుగు దినములు సమాధిలో ఉండెనని తెలిసికొనెను.

18. മാര്ത്തയെയും മറിയയെയും സഹോദരനെക്കുറിച്ചു ആശ്വസിപ്പിക്കേണ്ടതിന്നു പല യെഹൂദന്മാരും അവരുടെ അടുക്കല് വന്നിരുന്നു.

18. బేతనియ యెరూషలేమునకు సమీపమై యుండెను; దానికి ఇంచుమించు కోసెడు దూరము

19. യേശു വരുന്നു എന്നു കേട്ടിട്ടു മാര്ത്ത അവനെ എതിരേല്പാന് ചെന്നു; മറിയയോ വീട്ടില് ഇരുന്നു.

19. గనుక యూదులలో అనేకులు వారి సహోదరుని గూర్చి మార్తను మరియను ఓదార్చుటకై వారి యొద్దకు వచ్చియుండిరి.

20. മാര്ത്ത യേശുവിനോടുകര്ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില് എന്റെ സഹോദരന് മരിക്കയില്ലായിരുന്നു.

20. మార్త యేసు వచ్చుచున్నాడని విని ఆయనను ఎదుర్కొన వెళ్లెనుగాని మరియ యింటిలో కూర్చుండి యుండెను.

21. ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന് അറിയുന്നു എന്നു പറഞ്ഞു.

21. మార్త యేసుతో ప్రభువా, నీవిక్కడ ఉండినయెడల నా సహోదరుడు చావకుండును.

22. യേശു അവളോടുനിന്റെ സഹോദരന് ഉയിര്ത്തെഴുന്നേലക്കും എന്നു പറഞ്ഞു.

22. ఇప్పుడైనను నీవు దేవుని ఏమడిగినను దేవుడు నీకను గ్రహించునని యెరుగుదుననెను.

23. മാര്ത്ത അവനോടുഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തില് അവന് ഉയിര്ത്തെഴുന്നേലക്കും എന്നു ഞാന് അറിയുന്നു എന്നു പറഞ്ഞു.

23. యేసు నీ సహోదరుడు మరల లేచునని ఆమెతో చెప్పగా

24. യേശു അവളോടുഞാന് തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നില് വിശ്വസിക്കുന്നവന് മരിച്ചാലും ജീവിക്കും.
ദാനീയേൽ 12:2

24. మార్త ఆయనతో అంత్య దినమున పునరుత్థానమందు లేచునని యెరుగుదుననెను.

25. ജീവിച്ചിരുന്നു എന്നില് വിശ്വസിക്കുന്നവന് ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.

25. అందుకు యేసు పునరుత్థానమును జీవమును నేనే; నాయందు విశ్వాసముంచువాడు చని పోయినను బ్రదుకును;

26. അവള് അവനോടുഉവ്വു, കര്ത്താവേ, ലോകത്തില് വരുവാനുള്ള ദൈവപുത്രനായ ക്രിസ്തു നീ തന്നേ എന്നു ഞാന് വിശ്വസിച്ചിരിക്കുന്നു എന്നു പറഞ്ഞിട്ടു

26. బ్రదికి నాయందు విశ్వాసముంచు ప్రతివాడును ఎన్నటికిని చనిపోడు. ఈ మాట నమ్ముచున్నావా? అని ఆమెను నడిగెను.

27. പോയി തന്റെ സഹോദരിയായ മറിയയെ സ്വകാര്യമായി വിളിച്ചുഗുരു വന്നിട്ടുണ്ടു നിന്നെ വിളിക്കുന്നു എന്നു പറഞ്ഞു.

27. ఆమె అవును ప్రభువా, నీవు లోకమునకు రావలసిన దేవుని కుమారుడవైన క్రీస్తువని నమ్ముచున్నానని ఆయనతో చెప్పెను.

28. അവള് കേട്ട ഉടനെ എഴുന്നേറ്റു അവന്റെ അടുക്കല് വന്നു.

28. ఆమె ఈ మాట చెప్పి వెళ్లిబోధకుడు వచ్చి నిన్ను పిలుచుచున్నాడని తన సహోదరియైన మరియను రహస్యముగా పిలిచెను.

29. യേശു അതുവരെ ഗ്രാമത്തില് കടക്കാതെ മാര്ത്ത അവനെ എതിരേറ്റ സ്ഥലത്തു തന്നേ ആയിരുന്നു.

29. ఆమె విని త్వరగా లేచి ఆయన యొద్దకు వచ్చెను.

30. വീട്ടില് അവളോടുകൂടെ ഇരുന്നു അവളെ ആശ്വസിപ്പിക്കുന്ന യെഹൂദന്മാര്, മറിയ വേഗം എഴുന്നേറ്റു പോകുന്നതു കണ്ടിട്ടു അവള് കല്ലറെക്കല് കരവാന് പോകുന്നു എന്നു വിചാരിച്ചു പിന് ചെന്നു.

30. యేసు ఇంకను ఆ గ్రామములోనికి రాక, మార్త ఆయనను కలిసికొనిన చోటనే ఉండెను

31. യേശു ഇരിക്കുന്നേടത്തു മറിയ എത്തി അവനെ കണ്ടിട്ടു അവന്റെ കാല്ക്കല് വീണുകര്ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില് എന്റെ സഹോദരന് മരിക്കയില്ലായിരുന്നു എന്നു പറഞ്ഞു.

31. గనుక యింటిలో మరియతో కూడ నుండి ఆమెను ఓదార్చుచుండిన యూదులు మరియ త్వరగా లేచి వెళ్లుట చూచి, ఆమె సమాధియొద్ద ఏడ్చుటకు అక్కడికి వెళ్లుచున్నదనుకొని ఆమె వెంట వెళ్లిరి.

32. അവള് കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര് കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി

32. అంతట మరియ యేసు ఉన్న చోటికి వచ్చి, ఆయనను చూచి, ఆయన పాదములమీద పడి ప్రభువా, నీవిక్కడ ఉండినయెడల నా సహోదరుడు చావకుండుననెను.

33. അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്ത്താവേ, വന്നു കാണ്ക എന്നു അവര് അവനോടു പറഞ്ഞു.

33. ఆమె ఏడ్చుటయు, ఆమెతో కూడ వచ్చిన యూదులు ఏడ్చుటయు యేసు చూచి కలవరపడి ఆత్మలో మూలుగుచు అతనినెక్కడ నుంచితిరని అడుగగా,

34. യേശു കണ്ണുനീര് വാര്ത്തു.

34. వారుప్రభువా, వచ్చి చూడుమని ఆయనతో చెప్పిరి.

35. ആകയാല് യെഹൂദന്മാര്കണ്ടോ അവനോടു എത്ര പ്രിയം ഉണ്ടായിരുന്നു എന്നു പറഞ്ഞു.

35. యేసు కన్నీళ్లు విడిచెను.

36. ചിലരോകുരുടന്റെ കണ്ണു തുറന്ന ഇവന്നു ഇവനെയും മരിക്കാതാക്കുവാന് കഴിഞ്ഞില്ലയോ എന്നു പറഞ്ഞു.

36. కాబట్టి యూదులు అతనిని ఏలాగు ప్రేమించెనో చూడుడని చెప్పుకొనిరి.

37. യേശു പിന്നെയും ഉള്ളംനൊന്തു കല്ലറെക്കല് എത്തി; അതു ഒരു ഗുഹ ആയിരുന്നു; ഒരു കല്ലും അതിന്മേല് വെച്ചിരുന്നു.

37. వారిలో కొందరు ఆ గ్రుడ్డి వాని కన్నులు తెరచిన యీయన, యితనిని చావకుండ చేయలేడా అని చెప్పిరి.

38. കല്ലു നീക്കുവിന് എന്നു യേശു പറഞ്ഞു മരിച്ചവന്റെ സഹോദരിയായ മാര്ത്തകര്ത്താവേ, നാറ്റം വെച്ചുതുടങ്ങി; നാലുദിവസമായല്ലോ എന്നു പറഞ്ഞു.

38. యేసు మరల తనలో మూలుగుచు సమాధియొద్దకు వచ్చెను. అది యొక గుహ, దానిమీద ఒక రాయి పెట్టియుండెను.

39. യേശു അവളോടുവിശ്വസിച്ചാല് നീ ദൈവത്തിന്റെ മഹത്വം കാണും എന്നു ഞാന് നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.

39. యేసు రాయి తీసివేయుడని చెప్పగా చనిపోయినవాని సహోదరియైన మార్త ప్రభువా, అతడు చనిపోయి నాలుగు దినములైనది గనుక ఇప్పటికి వాసనకొట్టునని ఆయనతో చెప్పెను.

40. അവര് കല്ലു നീക്കി. യേശു മേലോട്ടു നോക്കിപിതാവേ, നീ എന്റെ അപേക്ഷ കേട്ടതിനാല് ഞാന് നിന്നെ വാഴ്ത്തുന്നു.

40. అందుకు యేసు నీవు నమ్మినయెడల దేవుని మహిమ చూతువని నేను నీతో చెప్పలేదా అని ఆమెతో అనెను;

41. നീ എപ്പോഴും എന്റെ അപേക്ഷ കേള്ക്കുന്നു എന്നു ഞാന് അറിഞ്ഞിരിക്കുന്നു; എങ്കിലും നീ എന്നെ അയച്ചു എന്നു ചുറ്റും നിലക്കുന്ന പുരുഷാരം വിശ്വസിക്കേണ്ടതിന്നു അവരുടെ നിമിത്തം ഞാന് പറയുന്നു എന്നു പറഞ്ഞു.

41. అంతట వారు ఆ రాయి తీసివేసిరి. యేసు కన్నులు పైకెత్తి తండ్రీ, నీవు నా మనవి వినినందున నీకు కృతజ్ఞతాస్తుతులు చెల్లించుచున్నాను.

42. ഇങ്ങനെ പറഞ്ഞിട്ടു അവന് ലാസരേ, പുറത്തുവരിക എന്നു ഉറക്കെ വിളിച്ചു.

42. నీవు ఎల్లప్పుడును నా మనవి వినుచున్నావని నేనెరుగుదును గాని నీవు నన్ను పంపితివని చుట్టు నిలిచియున్న యీ జనసమూహము నమ్మునట్లు వారి నిమిత్తమై యీ మాట చెప్పితిననెను.

43. മരിച്ചവന് പുറത്തുവന്നു; അവന്റെ കാലും കയ്യും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്കൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിന് ; അവന് പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.

43. ఆయన ఆలాగు చెప్పి లాజరూ, బయటికి రమ్మని బిగ్గరగా చెప్పగా

44. മറിയയുടെ അടുക്കല് വന്ന യെഹൂദന്മാരില് പലരും അവന് ചെയ്തതു കണ്ടിട്ടു അവനില് വിശ്വസിച്ചു.

44. చనిపోయినవాడు, కాళ్లు చేతులు ప్రేత వస్త్రములతో కట్టబడినవాడై వెలుపలికి వచ్చెను; అతని ముఖమునకు రుమాలు కట్టియుండెను. అంతట యేసు మీరు అతని కట్లు విప్పిపోనియ్యుడని వారితో చెప్పెను.

45. എന്നാല് ചിലര് പരീശന്മാരുടെ അടുക്കല് പോയി യേശു ചെയ്തതു അവരോടു അറിയിച്ചു.

45. కాబట్టి మరియయొద్దకు వచ్చి ఆయన చేసిన కార్యమును చూచిన యూదులలో అనేకులు ఆయనయందు విశ్వాసముంచిరి కాని

46. മഹാപുരോഹിതന്മാരും പരീശന്മാരും സംഘം കൂടിനാം എന്തു ചെയ്യേണ്ടു? ഈ മനുഷ്യന് വളരെ അടയാളങ്ങള് ചെയ്യുന്നുവല്ലോ.

46. వారిలో కొందరు పరిసయ్యుల యొద్దకు వెళ్లి యేసుచేసిన కార్యములను గూర్చి వారితో చెప్పిరి.

47. അവനെ ഇങ്ങനെ വിട്ടേച്ചാല് എല്ലാവരും അവനില് വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.

47. కాబట్టి ప్రధానయాజకులును పరిసయ్యులును మహాసభను సమకూర్చి మనమేమి చేయుచున్నాము? ఈ మనుష్యుడు అనేకమైన సూచక క్రియలు చేయుచున్నాడే.

48. അവരില് ഒരുത്തന് , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടുനിങ്ങള് ഒന്നും അറിയുന്നില്ല;

48. మనమాయనను ఈలాగు చూచుచు ఊరకుండినయెడల అందరు ఆయనయందు విశ్వాసముంచెదరు; అప్పుడు రోమీయులు వచ్చి మన స్థలమును మన జనమును ఆక్రమించుకొందురని చెప్పిరి.

49. ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന് ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഔര്ക്കുംന്നതുമില്ല എന്നു പറഞ്ഞു.

49. అయితే వారిలో కయప అను ఒకడు ఆ సంవత్సరము ప్రధాన యాజకుడైయుండిమీ కేమియు తెలియదు.

50. അവന് ഇതു സ്വയമായി പറഞ്ഞതല്ല, താന് ആ സംവത്സരത്തെ മഹാപുരോഹിതന് ആകയാല് ജനത്തിന്നു വേണ്ടി യേശു മരിപ്പാന് ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.

50. మన జనమంతయు నశింపకుండునట్లు ఒక మనుష్యుడు ప్రజలకొరకు చనిపోవుట మీకు ఉపయుక్తమని మీరు ఆలోచించుకొనరు అని వారితో చెప్పెను.

51. ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്ക്കേണ്ടതിന്നും തന്നേ.

51. తనంతట తానే యీలాగు చెప్పలేదు గాని ఆ సంవత్సరము ప్రధానయాజకుడై యుండెను గనుక

52. അന്നു മുതല് അവര് അവനെ കൊല്ലുവാന് ആലോചിച്ചു.
ഉല്പത്തി 49:10

52. యేసు ఆ జనముకొరకును, ఆ జనముకొరకు మాత్రమేగాక చెదరిపోయిన దేవుని పిల్లలను ఏకముగా సమకూర్చుటకును, చావనైయున్నాడని ప్రవచించెను.

53. അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില് പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്ത്തു.

53. కాగా ఆ దినమునుండి వారు ఆయనను చంపనాలో చించుచుండిరి.

54. യെഹൂദന്മാരുടെ പെസഹ അടുത്തിരിക്കയാല് പലരും തങ്ങള്ക്കു ശുദ്ധിവരുത്തുവാന് പെസഹെക്കു മുമ്പെ നാട്ടില് നിന്നു യെരൂശലേമിലേക്കു പോയി.

54. కాబట్టి యేసు అప్పటినుండి యూదులలో బహిరంగ ముగా సంచరింపక, అక్కడనుండి అరణ్యమునకు సమీప ప్రదేశములోనున్న ఎఫ్రాయిమను ఊరికి వెళ్లి, అక్కడ తన శిష్యులతోకూడ ఉండెను.

55. അവര് യേശുവിനെ അന്വേഷിച്ചു ദൈവാലയത്തില് നിന്നുകൊണ്ടുഎന്തു തോന്നുന്നു? അവന് പെരുനാള്ക്കു വരികയില്ലയോ എന്നു തമ്മില് പറഞ്ഞു.
2 ദിനവൃത്താന്തം 30:17

55. మరియు యూదుల పస్కాపండుగ సమీపమైయుండెను గనుక అనేకులు తమ్మును తాము శుద్ధిచేసికొనుటకై పస్కా రాకమునుపే పల్లెటూళ్లలోనుండి యెరూషలేమునకు వచ్చిరి.

56. എന്നാല് മഹാപുരോഹിതന്മാരും പരീശന്മാരും അവനെ പിടിക്കേണം എന്നു വെച്ചു അവന് ഇരിക്കുന്ന ഇടം ആരെങ്കിലും അറിഞ്ഞാല് അറിവു തരേണമെന്നു കല്പന കൊടുത്തിരുന്നു.

56. వారు యేసును వెదకుచు దేవాలయములో నిలువబడి మీకేమి తోచుచున్నది? ఆయన పండుగకు రాడా యేమి? అని ఒకనితో ఒకడు చెప్పుకొనిరి.



Shortcut Links
യോഹന്നാൻ - John : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |