Acts - പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ 7 | View All

1. ഇതു ഉള്ളതു തന്നേയോ എന്നു മഹാപുരോഹിതന് ചോദിച്ചതിന്നു അവന് പറഞ്ഞതു

1. ఆ తర్వాత ప్రధాన యాజకుడు, “ఈ నేరారోపణలు నిజమా?” అని అతణ్ణి అడిగాడు.

2. സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേള്പ്പിന് . നമ്മുടെ പിതാവായ അബ്രാഹാം ഹാരനില് വന്നു പാര്ക്കും മുമ്പെ മെസൊപ്പൊത്താമ്യയില് ഇരിക്കുമ്പോള്, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി
സങ്കീർത്തനങ്ങൾ 29:3

2. అతడు సమాధానంగా 'అయ్యలారా! సోదరులారా చెప్పేది వినండి, అది, మన తండ్రి అబ్రాహాము ‘మెసొపొతమియలో’ నివసిస్తున్న కాలం. అంటే, అతడు అప్పటికి యింకా తన నివాసాన్ని ‘హారాను’ పట్టణానికి మార్చలేదన్న మాట.

3. നിന്റെ ദേശത്തെയും നിന്റെ ചാര്ച്ചക്കാരെയും വിട്ടു ഞാന് നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു. അങ്ങനെ അവന് കല്ദായരുടെ ദേശം വിട്ടു ഹാരാനില് വന്നു പാര്ത്തു.
ഉല്പത്തി 12:1, ഉല്പത്തി 48:4

3. అక్కడ అతనికి తేజస్వి అయిన దేవుడు కనిపించి, ‘నీ దేశాన్ని, ప్రజల్ని వదిలి నేను చూపబోయే దేశానికి వెళ్ళు’ అని అన్నాడు.

4. അവന്റെ അപ്പന് മരിച്ചശേഷം ദൈവം അവനെ അവിടെനിന്നു നിങ്ങള് ഇപ്പോള് പാര്ക്കുംന്ന ഈ ദേശത്തില് കൊണ്ടുവന്നു പാര്പ്പിച്ചു.
ഉല്പത്തി 12:5

4. అందువల్ల అతడు కల్దీయుల దేశాన్ని వదిలి హారానులో స్థిరపడ్డాడు. అతని తండ్రి చనిపోయాక ఆ దేశాన్ని కూడా వదలమని, మీరిప్పుడు నివసిస్తున్న ఈ దేశంలో దేవుడతణ్ణి స్థిరపర్చాడు.

5. അവന്നു അതില് ഒരു കാലടി നിലംപോലും അവകാശം കൊടുത്തില്ല; അവന്നു സന്തതിയില്ലാതിരിക്കെ അവന്നും അവന്റെ ശേഷം അവന്റെ സന്തതിക്കും അതിനെ കൈവശമായി നലകുമെന്നു അവനോടു വാഗ്ദത്തം ചെയ്തു.
ഉല്പത്തി 13:15, ഉല്പത്തി 15:18, ഉല്പത്തി 16:1, ഉല്പത്തി 17:8, ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, ആവർത്തനം 32:49

5. దేవుడతనికి ఈ దేశంలో ఒక్క అడుగు భూమి కూడా ఆస్థిగా యివ్వలేదు. అతనికి అప్పుడు సంతానం లేకపోయినా, అతనికి, అతని తర్వాత రానున్న వాళ్ళకు ఆ దేశం ఆస్తిగా ఉంటుందని వాగ్దానం చేసాడు.

6. അവന്റെ സന്തതി അന്യദേശത്തു ചെന്നു പാര്ക്കും; ആ ദേശക്കാര് അവരെ അടിമയാക്കി നാനൂറു സംവത്സരം പീഡീപ്പിക്കും എന്നു ദൈവം കല്പിച്ചു.
ഉല്പത്തി 15:13-14, പുറപ്പാടു് 2:22

6. దేవుడతనితో, ‘నీ వారసులు పరదేశంలో నివసిస్తారు. ఆ పరదేశీయులు, నీ వాళ్ళను నాలుగు వందల సంవత్సరాలు తమ బానిసలుగా ఉంచుకొని వాళ్ళను కష్టపెడతారు.

7. അവര് സേവിക്കുന്ന ജാതിയെ ഞാന് ന്യായം വിധിക്കും; അതിന്റെ ശേഷം അവര് പുറപ്പെട്ടുവന്നു ഈ സ്ഥലത്തു എന്നെ സേവിക്കും എന്നു ദൈവം അരുളിചെയ്തു.
ഉല്പത്തി 15:14, പുറപ്പാടു് 3:12

7. వాళ్ళను బానిసలుగా చేసిన దేశాన్ని, నేను శిక్షిస్తాను. ఆ తర్వాత నీ ప్రజలు ఆ దేశం వదిలి నన్ను యిక్కడ ఆరాధిస్తారు’ అని అన్నాడు.

8. പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവന് യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാള് പരിച്ഛേദന ചെയ്തു. യിസ്ഹാക്ക് യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.
ഉല്പത്തി 17:10-11, ഉല്പത്തി 21:4

8. సున్నతి నియమాన్ని పాటిస్తే తన వాగ్దానాన్ని నిలుపుకొంటానని దేవుడు అబ్రాహాముతో ఒక ఒప్పందం చేసాడు. ఇస్సాకు పుట్టిన ఎనిమిదవ రోజున అబ్రహాము అతనికి సున్నతి చేయించాడు. అదే విధంగా ఇస్సాకు తన కుమారుడైన యాకోబుకు సున్నతి చేయించాడు. యాకోబు తన పన్నెండుమంది కుమారులకు సున్నతి చేయించాడు. ఈ పన్నెండు మంది పండ్రెండు వంశాలకు మూల పురుషులయ్యారు.

9. ഗോത്രപിതാക്കന്മാര് യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
ഉല്പത്തി 37:11, ഉല്പത്തി 37:28, ഉല്പത്തി 39:2-3, ഉല്പത്തി 39:21, ഉല്പത്തി 45:4

9. “వీళ్ళకు, తమలో ఒకడైన యోసేపు మీద ఈర్ష్య ఉండేది. అందువల్ల వాళ్ళతణ్ణి ఈజిప్టు దేశానికి బానిసగా అమ్మేసారు. కాని దేవుడతనికి అండగా ఉండి,

10. എന്നാല് ദൈവം അവനോടുകൂടെ ഇരുന്നു സകലസങ്കടങ്ങളില്നിന്നും അവനെ വിടുവിച്ചു മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ അവന്നു കൃപയും ജ്ഞാനവും കൊടുത്തുഅവന് അവനെ മിസ്രയീമിന്നും തന്റെ സര്വ്വഗൃഹത്തിന്നും അധിപതിയാക്കിവെച്ചു.
ഉല്പത്തി 41:40, ഉല്പത്തി 41:43, ഉല്പത്തി 41:46, സങ്കീർത്തനങ്ങൾ 105:21

10. అతణ్ణి కష్టాలనుండి రక్షించాడు. అతనికి జ్ఞానాన్ని యిచ్చాడు. ఆ జ్ఞానంతో అతడు ఈజిప్టు రాజైన ‘ఫరో’ అభిమానాన్ని సంపాదించాడు. ఫరో అతణ్ణి ఈజిప్టు దేశానికి పాలకునిగా, తన రాజ భవనాలకు అధికారిగా నియమించాడు.

11. മിസ്രയീം ദേശത്തിലും കനാനിലും എല്ലാം ക്ഷാമവും മഹാകഷ്ടവും വന്നാറെ നമ്മുടെ പിതാക്കന്മാര്ക്കും ആഹാരം കിട്ടാതെയായി.
ഉല്പത്തി 41:54-55, ഉല്പത്തി 42:5

11. ఇంతలో ఈజిప్టు, కనాను దేశాల్లో కరువు రాగా ప్రజలు చాలా కష్టాలనుభవించారు. మన పూర్వీకులకు తినటానికి తిండి కూడా లేకుండింది.

12. മിസ്രായീമില് ധാന്യം ഉണ്ടു എന്നു കേട്ടിട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ഒന്നാം പ്രാവശ്യം അയച്ചു.
ഉല്പത്തി 42:2

12. ఈజిప్టు దేశంలో ధాన్యం ఉందని తెలియగానే యాకోబు మన పూర్వీకుల్ని మొదటి సారిగా అక్కడకు పంపాడు.

13. രണ്ടാം പ്രാവശ്യം യോസേഫ് തന്റെ സഹോദരന്മാരോടു തന്നെത്താന് അറിയിച്ചു യോസേഫിന്റെ വംശം ഫറവോന്നു വെളിവായ്വന്നു.
ഉല്പത്തി 45:1, ഉല്പത്തി 45:3, ഉല്പത്തി 45:16

13. రెండవసారి వచ్చినప్పుడు, యోసేపు తానెవ్వరన్న విషయం తన సోదరులకు చెప్పాడు. యోసేపు కుటుంబాన్ని గురించి ఫరోకు తెలిసిపోయింది.

14. യോസേഫ് ആളയച്ചു തന്റെ പിതാവായ യാക്കോബിനെയും കുടുംബത്തെ ഒക്കെയും വരുത്തി; അവര് ആകെ എഴുപത്തഞ്ചുപേരായിരുന്നു.
ഉല്പത്തി 45:9-11, ഉല്പത്തി 45:18-19, പുറപ്പാടു് 1:5, ആവർത്തനം 10:22

14. ఆ తర్వాత యోసేపు తన తండ్రి యాకోబును, డెభ్బై ఐదు మందిగల తన కుటుంబాన్ని పిలవనంపాడు.

15. യാക്കോബ്, മിസ്രയീമിലേക്കു പോയി; അവനും നമ്മുടെ പിതാക്കന്മാരും മരിച്ചു.
ഉല്പത്തി 45:5-6, ഉല്പത്തി 49:33, പുറപ്പാടു് 1:6

15. యాకోబు ఈజిప్టు దేశానికి వచ్చాక, అతడు, మన పూర్వీకులు అందరూ చనిపోయారు.

16. അവരെ ശെഖേമില് കൊണ്ടുവന്നു ശെഖേമില് എമ്മോരിന്റെ മക്കളോടു അബ്രഹാം വിലകൊടുത്തു വാങ്ങിയ കല്ലറയില് അടക്കം ചെയ്തു.
ഉല്പത്തി 23:16-17, ഉല്പത്തി 33:19, ഉല്പത്തി 49:29-30, ഉല്പത്തി 50:13, യോശുവ 24:32

16. వాళ్ళ దేహాలు షెకెము పట్టణానికి తేబడ్డాయి. అబ్రాహాము యిదివరలో హమోరు వంశం వాళ్ళకు డబ్బిచ్చి వాళ్ళనుండి ఒక స్మశాన భూమిని కొని ఉన్నాడు. వాళ్ళు అక్కడ సమాధి చేయబడ్డారు.

17. ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്ത വാഗ്ദത്ത കാലം അടുത്തപ്പോള് ജനം മിസ്രയീമില് വര്ദ്ധിച്ചു പെരുകി.
പുറപ്പാടു് 1:7-8

17. “దేవుడు అబ్రహాముకు చేసిన వాగ్దానం ఫలించే సమయం దగ్గరకు వచ్చింది. ఈజిప్టులో మన వాళ్ళ సంఖ్య బహుగా పెరిగింది.

18. ഒടുവില് യോസേഫിനെ അറിയാത്ത വേറൊരു രാജാവു മിസ്രയീമില് വാണു.
പുറപ്പാടു് 1:7-8

18. కొంత కాలం తర్వాత యోసేపును గురించి ఏమీ తెలియనివాడు ఈజిప్టు దేశానికి పాలకుడయ్యాడు.

19. അവന് നമ്മുടെ വംശത്തോടു ഉപായം പ്രയോഗിച്ചു നമ്മുടെ പിതാക്കന്മാരെ പീഡിപ്പിച്ചു, അവരുടെ ശിശുക്കള് ജീവനോടെ ഇരിക്കരുതു എന്നുവെച്ച അവരെ പുറത്തിടുവിച്ചു.
പുറപ്പാടു് 1:9-10, പുറപ്പാടു് 1:18, പുറപ്പാടു് 1:22

19. అతడు మన వాళ్ళను మోసం చేసాడు. మన వాళ్ళ సంతానం చనిపోవాలని, వాళ్ళకు పుట్టిన పసికందుల్ని బయట వేయించి వాళ్ళ పట్ల క్రూరంగా ప్రవర్తించాడు.

20. ആ കാലത്തു മോശെ ജനിച്ചു, ദിവ്യസുന്ദരനായിരുന്നു; അവനെ മൂന്നു മാസം അപ്പന്റെ വീട്ടില് പോറ്റി.
പുറപ്പാടു് 2:2

20. ఆ కాలంలోనే మోషే జన్మించాడు. ఇతడు సామాన్యుడు కాడు. మోషే మూడు నెలల దాకా తన తల్లిదండ్రుల దగ్గర పెరిగాడు.

21. പിന്നെ അവനെ പുറത്തിട്ടപ്പോള് ഫറവോന്റെ മകള് അവനെ എടുത്തു തന്റെ മകനായി വളര്ത്തി.
പുറപ്പാടു് 2:5, പുറപ്പാടു് 2:10

21. ఇతణ్ణి యింటి బయట ఉంచగానే ఫరో కుమార్తె తీసుకెళ్ళి తన స్వంత కుమారునిగా పెంచుకుంది.

22. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്ത്ഥനായിത്തീര്ന്നു.

22. ఈజిప్టు దేశస్థుల జ్ఞానాన్నంతా అతనికి నేర్పించింది. మోషే గొప్ప విషయాలు చెప్పటంలో గొప్ప పనులు చేయటంలో ఆరితేరిన వాడయ్యాడు.

23. അവന്നു നാല്പതു വയസ്സു തികയാറായപ്പോള് യിസ്രായേല് മക്കളായ തന്റെ സഹോദരന്മാരെ ചെന്നു കാണേണം എന്നു മനസ്സില് തോന്നി.
പുറപ്പാടു് 2:11

23. “మోషేకు నలభై సంవత్సరాలు రాగానే అతడు తన తోటి ఇశ్రాయేలు ప్రజల్ని కలుసుకొన్నాడు.

24. അവരില് ഒരുത്തന് അന്യായം ഏലക്കുന്നതു കണ്ടിട്ടു അവന്നു തുണ നിന്നു, മിസ്രയീമ്യനെ അടിച്ചു കൊന്നു, പീഡിതന്നു വേണ്ടി പ്രതിക്രിയ ചെയ്തു.
പുറപ്പാടു് 2:12

24. ఒకసారి, మోషే ఈజిప్టు దేశస్థుడు ఇశ్రాయేలు వానితో అన్యాయంగా ప్రవర్తించటం చూసి ఇశ్రాయేలీవానికి సహాయం చెయ్యాలనే ఉద్దేశ్యంతో, అతణ్ణి రక్షించటానికి వెళ్ళాడు. ఈజిప్టు దేశస్థుణ్ణి చంపి ఇశ్రాయేలు వాని పక్షాన పగ తీర్చుకున్నాడు.

25. ദൈവം താന് മുഖാന്തരം അവര്ക്കും രക്ഷ നലകും എന്നു സഹോദരന്മാര് ഗ്രഹിക്കും എന്നു അവന് നിരൂപിച്ചു; എങ്കിലും അവര് ഗ്രഹിച്ചില്ല.

25. ఇశ్రాయేలు ప్రజల్ని రక్షించటానికి దేవుడు తనను ఉపయోగిస్తున్న విషయం వాళ్ళు తెలుసుకొంటారని మోషే ఆశించాడు. కాని వాళ్ళకది అర్థం కాలేదు.

26. പിറ്റെന്നാള് അവര് കലഹിച്ചുകൊണ്ടിരിക്കുമ്പോള് അവന് അവരുടെ അടുക്കല് വന്നുപുരുഷന്മാരെ, നിങ്ങള് സഹോദരന്മാരല്ലോ; തമ്മില് അന്യായം ചെയ്യുന്നതു എന്തു എന്നു പറഞ്ഞു അവരെ സമാധാനപ്പെടുത്തുവാന് നോക്കി.

26. మరుసటి రోజు మోషే యిద్దరు ఇశ్రాయేలీయులు పోట్లాడటం చూసి, వాళ్ళను శాంత పరచాలనే ఉద్దేశ్యంతో, ‘అయ్యా! మీరు సోదరులు! పరస్పరం ఎందుకు పోట్లాడుతున్నారు?’ అని అడిగాడు.

27. എന്നാല് കൂട്ടുകാരനോടു അന്യായം ചെയ്യുന്നവന് അവനെ ഉന്തിക്കളഞ്ഞുനിന്നെ ഞങ്ങള്ക്കു അധികാരിയും ന്യായകര്ത്താവും ആക്കിയതു ആര്?
പുറപ്പാടു് 2:13-14

27. ఏ ఇశ్రాయేలు వాడు తోటివాడికి అన్యాయం చేశాడో వాడు, మోషేను ప్రక్కకు త్రోసి, ‘మా మీద తీర్పు చెప్పటానికి, మమ్మల్ని పాలించటానికి నిన్నెవరు నియమించారు?

28. ഇന്നലെ മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാന് ഭാവിക്കുന്നുവോ എന്നു പറഞ്ഞു.
പുറപ്പാടു് 2:13-14

28. ఈజిప్టు దేశస్థుణ్ణి నిన్న చంపినట్లు నన్ను కూడా చంపాలని చూస్తున్నావా?’ అని అన్నాడు.

29. ഈ വാക്കു കേട്ടിട്ടു മോശെ ഔടിപ്പോയി മിദ്യാന് ദേശത്തു ചെന്നു പാര്ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു.
പുറപ്പാടു് 2:15-22, പുറപ്പാടു് 18:3-4

29. ఈ విమర్శ విని మోషే ఈజిప్టు దేశాన్ని వదిలి, మిద్యాను దేశానికి పారిపోయి అక్కడ పరదేశీయునిగా స్థిరపడ్డాడు. అక్కడ అతనికి యిద్దరు కుమారులు కలిగారు.

30. നാല്പതാണ്ടു കഴിഞ്ഞപ്പോള് സീനായ്മലയുടെ മരുഭൂമിയില് ഒരു ദൈവദൂതന് മുള്പടര്പ്പിലെ അഗ്നിജ്വാലയില് അവന്നു പ്രത്യക്ഷനായി.
പുറപ്പാടു് 3:1, പുറപ്പാടു് 3:2-3

30. “నలభై సంవత్సరాలు గడిచాయి. ఒక రోజు సీనాయి పర్వతంపై మండుతున్న పొదలో మోషేకు ఒక దేవదూత కనిపించాడు.

31. മോശെ ആ ദര്ശനം കണ്ടു ആശ്ചര്യപ്പെട്ടു, സൂക്ഷിച്ചുനോക്കുവാന് അടുത്തുചെല്ലുമ്പോള്
പുറപ്പാടു് 3:2-3

31. ఆ దృశ్యాన్ని చూసి మోషే దిగ్భ్రాంతి చెందాడు. దగ్గరనుండి చూడాలనుకొని ముందుకు వెళ్తుండగా అతనికి ప్రభువు స్వరం వినిపించింది.

32. ഞാന് നിന്റെ പിതാക്കന്മാരുടെ ദൈവമായി അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം ആകുന്നു എന്നു കര്ത്താവിന്റെ ശബ്ദം കേട്ടു. മോശെ വിറെച്ചിട്ടു നോക്കുവാന് തുനിഞ്ഞില്ല.

32. ఆ స్వరం అతనితో ‘నేను మీ పూర్వుల దేవుణ్ణి! అబ్రాహాము, ఇస్సాకు, యాకోబుల దేవుణ్ణి!’ అని అన్నాడు. మోషే వణికిపోయాడు. తలెత్తి చూడటానికి అతనికి ధైర్యం చాలలేదు.

33. കര്ത്താവു അവനോടുനീ നിലക്കുന്ന സ്ഥലം വിശുദ്ധ ഭൂമിയാകയാല് കാലില്നിന്നു ചെരിപ്പു ഊരിക്കളക.
പുറപ്പാടു് 3:5

33. ప్రభువు, “చెప్పులు తీసెయ్యి! నీవు నిలుచున్న స్థలం పవిత్రమైనది.

34. മിസ്രയീമില് എന്റെ ജനത്തിന്റെ പീഡ ഞാന് കണ്ടു കണ്ടു, അവരുടെ ഞരക്കവും കേട്ടു, അവരെ വിടുവിപ്പാന് ഇറങ്ങിവന്നിരിക്കുന്നു; ഇപ്പോള് വരിക; ഞാന് നിന്നെ മിസ്രയീമിലേക്കു അയക്കും എന്നു പറഞ്ഞു.
പുറപ്പാടു് 2:24, പുറപ്പാടു് 3:7-10

34. నా ప్రజల్ని ఈజిప్టులో అణచి ఉంచటం చూసాను. వాళ్ళ ఏడుపులు విన్నాను. వాళ్ళకు విముక్తి కలిగించటానికి వచ్చాను. రా! నిన్ను తిరిగి ఈజిప్టు పంపుతాను!’ అని అన్నాడు.

35. നിന്നെ അധികാരിയും ന്യായകര്ത്താവും ആക്കിയതാര് എന്നിങ്ങനെ അവര് തള്ളിപ്പറഞ്ഞ ഈ മോശെയെ ദൈവം മുള്പടര്പ്പില് പ്രത്യക്ഷനായ ദൂതന് മുഖാന്തരം അധികാരിയും വീണ്ടെടുപ്പുകാരനും ആക്കി അയച്ചു.
പുറപ്പാടു് 2:14, പുറപ്പാടു് 3:2

35. స్తెఫను ఇంకా ఇలా చెప్పాడు: “నిన్ను పాలకునిగా, న్యాయాధిపతిగా చేసిందెవరు?’ అని వాళ్ళచే తిరస్కరించబడినవాడే ఈ మోషే. ఈ మోషేను దేవుడు వాళ్ళ పాలకునిగా, రక్షకునిగా పంపినట్లు పొదలో కనిపించిన దేవదూత ద్వారా తెలియచేసాడు.

36. അവന് മിസ്രയീമിലും ചെങ്കടലിലും നാല്പതു സംവത്സരം മരുഭൂമിയിലും അതിശയങ്ങളും അടയാളങ്ങളും ചെയ്തു അവരെ നടത്തിക്കൊണ്ടുവന്നു.
പുറപ്പാടു് 7:3, പുറപ്പാടു് 14:21, സംഖ്യാപുസ്തകം 14:33

36. మోషే అద్భుతాలు, మహత్యాలు చేసి వాళ్ళను ఈజిప్టు నుండి వెలుపలికి పిలుచుకు వచ్చాడు. ఎఱ్ఱ సముద్రం దగ్గర, ఆ తర్వాత నలభై సంవత్సరాలు ఎడారుల్లో కూడా అద్భుతాలు, మహాత్యాలు చేసాడు.

37. ദൈവം നിങ്ങളുടെ സഹോദരന്മാരില് നിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങള്ക്കു എഴന്നേല്പിച്ചുതരും എന്നു യിസ്രായേല് മക്കളോടു പറഞ്ഞ മോശെ അവന് തന്നേ.
ആവർത്തനം 18:15-18

37. ‘నాలాంటి ప్రవక్తను దేవుడు మీనుండి ఎన్నుకొని మీకందిస్తాడు’ అని ఇశ్రాయేలు ప్రజలతో చెప్పిన మోషే ఇతడే!

38. സീനായ്മലയില് തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില് ഇരുന്നവനും നമുക്കു തരുവാന് ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന് തന്നേ.
പുറപ്പാടു് 19:1-6, പുറപ്പാടു് 20:1-17, പുറപ്പാടു് 23:20-21, ആവർത്തനം 5:4-22, ആവർത്തനം 9:10-11

38. ఇశ్రాయేలు ప్రజలందరూ ఎడారిలో సమావేశమైనప్పుడు, అక్కడున్న మన పూర్వీకులతో కలిసి ఉన్నవాడు మోషేనే. సీనాయి పర్వతంపై దేవదూతతో మాట్లాడింది మోషేనే. మనకు అందివ్వటానికి సజీవమైన దైవసందేశాన్ని పొందింది మోషేనే.

39. നമ്മുടെ പിതാക്കന്മാര് അവന്നു കീഴ്പെടുവാന് മനസ്സില്ലാതെ അവനെ തള്ളിക്കളഞ്ഞു ഹൃദയംകെണ്ടു മിസ്രയീമിലേക്കു പിന്തിരിഞ്ഞു, അഹരോനോടു
സംഖ്യാപുസ്തകം 14:3-4, പുറപ്പാടു് 19:1-6, പുറപ്പാടു് 20:1-17, പുറപ്പാടു് 23:20-21

39. “కాని మన పూర్వీకులు అతని మాటలు వినలేదు. పైగా అతణ్ణి తిరస్కరించి ఈజిప్టు దేశానికి తిరిగి వెళ్ళాలనుకొన్నారు.

40. ഞങ്ങള്ക്കു മുമ്പായി നടപ്പാന് ദൈവങ്ങളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ മിസ്രയീമില്നിന്നു നടത്തിക്കൊണ്ടുവന്ന ആ മോശെക്കു എന്തു സംഭവിച്ചു എന്നു ഞങ്ങള് അറിയുന്നില്ലല്ലോ എന്നു പറഞ്ഞു.
പുറപ്പാടു് 32:1, പുറപ്പാടു് 32:23

40. అందువల్ల అహరోనుతో, ‘మాకు దారి చూపించగల దేవుళ్ళ విగ్రహాలను సిద్ధం చేయించు. మమ్మల్ని ఈజిప్టు నుండి పిలుచుకు వచ్చిన ఆ మోషేకు ఏమైందో ఏమో!’ అని అన్నారు.

41. അന്നേരം അവര് ഒരു കാളകൂട്ടിയെ ഉണ്ടാക്കി, ആ ബിംബത്തിന്നു ബലി കഴിച്ചു തങ്ങളുടെ കൈപ്പണിയില് ഉല്ലസിച്ചുകൊണ്ടിരുന്നു.
പുറപ്പാടു് 32:4-6

41. వెంటనే అందరూ కలిసి దూడ రూపంలో ఒక విగ్రహాన్ని సిద్ధం చేసారు. ఆ విగ్రహానికి బలి అర్పించారు. తమ చేతుల్తో తయారు చేసిన ఆ విగ్రహం పేరిట పండుగ చేసుకొన్నారు.

42. ദൈവവും പിന്തിരിഞ്ഞു. ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാന് അവരെ കൈവിട്ടു.
യിരേമ്യാവു 7:18, യിരേമ്യാവു 8:2, യിരേമ്യാവു 19:13, ആമോസ് 5:25-26

42. కాని దేవుడు విరక్తి చెంది, ‘ఆకాశంలోని మీ దేవుళ్ళను మీరు పూజించుకొండి’ అని అన్నాడు. దీన్ని గురించి ప్రవక్తల గ్రంథంలో యిలా వ్రాయబడి వుంది: ‘ఓ ఇశ్రాయేలు ప్రజలారా! ఎడారుల్లో నలభై సంవత్సరాలు పశువుల్ని బలి యిచ్చింది నా కోసం కాదు!

43. “യിസ്രായേല് ഗൃഹമേ, നിങ്ങള് മരുഭൂമിയില് എനിക്കു നാല്പതു സംവത്സരം ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അര്പ്പിച്ചുവോ? നിങ്ങള് നമസ്കരിപ്പാന് ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാന് ദേവന്റെ നക്ഷത്രവും നിങ്ങള് എടുത്തു നടന്നുവല്ലോ; എന്നാല് ഞാന് നിങ്ങളെ ബാബിലോന്നപ്പുറം പ്രവസിപ്പിക്കും” എന്നു പ്രവാചകന്മാരുടെ പുസ്തകത്തില് എഴുതിയിരിക്കുന്നുവല്ലോ.
ആമോസ് 5:25-26

43. మీరు మీ వెంట మోసుకు వెళ్ళింది, ‘మొలొకు’ యొక్క డేరా! మీరు మోసుకు వెళ్ళింది మీరు దేవుడనుకొంటున్న ‘రొంఫా’ నక్షత్రం యొక్క విగ్రహాన్ని! దాన్ని మీరు పూజించుకోవటానికి సృష్టించుకున్నారు. కనుక మిమ్మల్ని బబులోను నగరానికి దూరంగా పంపుతాను!’ ఆమోసు 5:25-27

44. നീ കണ്ട മാതിരിക്കൊത്തവണ്ണം അതിനെ തീര്ക്കേണം എന്നു മോശെയോടു അരുളിച്ചെയ്തവന് കല്പിച്ചതു പോലെ നമ്മുടെ പിതാക്കന്മാര്ക്കും മരുഭൂമിയില് സാക്ഷ്യകൂടാരം ഉണ്ടായിരുന്നു.
പുറപ്പാടു് 25:1-40, പുറപ്പാടു് 25:40, പുറപ്പാടു് 27:21, സംഖ്യാപുസ്തകം 1:50

44. “మన పూర్వులు ఎడారుల్లో ఉన్నప్పుడు వాళ్ళ వద్ద దేవుని గుడారం ఉంది. ఇది మోషేచే నిర్మింపబడినది. ఇది నిర్మింపబడక ముందు దేవుడు ఒక నమూనాను మోషేకు చూపి దాని ప్రకారం నిర్మించుమని ఆజ్ఞాపించాడు.

45. നമ്മുടെ പിതാക്കന്മാര് അതു ഏറ്റു വാങ്ങി ദൈവം നമ്മുടെ പിതാക്കന്മാരുടെ മുമ്പില്നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ അവകാശത്തിലേക്കു യോശുവയുമായി കൊണ്ടുവന്നു ദാവീദിന്റെ കാലംവരെ വെച്ചിരുന്നു.
ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, യോശുവ 3:14-17, യോശുവ 18:1, യോശുവ 23:9, യോശുവ 24:18, 2 ശമൂവേൽ 7:2-16, 1 രാജാക്കന്മാർ 8:17-18, 1 ദിനവൃത്താന്തം 17:1-14, 2 ദിനവൃത്താന്തം 6:7-8, സങ്കീർത്തനങ്ങൾ 132:5

45. ఆ తర్వాత ఇది మన పూర్వీకులకు లభించింది. వాళ్ళు యెహోషువ నాయకత్వాన, దేవుడు పారద్రోలిన ప్రజలు వదిలి వెళ్తున్న భూమిపై స్థిరపడుతున్న సమయాన ఈ గుడారం వాళ్ళ దగ్గరే ఉంది. దావీదు కాలందాకా అది ఆ దేశంలో ఉంది.

46. അവന് ദൈവത്തിന്റെ മുമ്പാകെ കൃപലഭിച്ചു, യാക്കോബിന്റെ ദൈവത്തിന്നു ഒരു വാസസ്ഥലം ഉണ്ടാക്കുവാന് അനുവാദം അപേക്ഷിച്ചു.
ഉല്പത്തി 48:4, ഉല്പത്തി 24:7, ആവർത്തനം 2:5, ആവർത്തനം 11:5, യോശുവ 3:14-17, യോശുവ 18:1, യോശുവ 23:9, യോശുവ 24:18, 2 ശമൂവേൽ 7:2-16, 1 രാജാക്കന്മാർ 8:17-18, 1 ദിനവൃത്താന്തം 17:1-14, 2 ദിനവൃത്താന്തം 6:7-8, സങ്കീർത്തനങ്ങൾ 132:5

46. దావీదు దేవుని అనుగ్రహం పొంది యాకోబు వంశీయుల కోసం మందిరాన్ని నిర్మించే అవకాశం యివ్వుమని దేవున్ని కోరాడు.

47. అయితే ఈ మందిరాన్ని నిర్మించింది సొలొమోను రాజు.

48. അത്യുന്നതന് കൈപ്പണിയായതില് വസിക്കുന്നില്ലതാനും

48. “కాని సర్వోన్నతుడైన దేవుడు మానవులు నిర్మించిన మందిరాల్లో నివసించడు. దీన్ని గురించి ప్రవక్త యిలా అన్నాడు:

49. “സ്വര്ഗ്ഗം എനിക്കു സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങള് എനിക്കു പണിയുന്ന ആലയം ഏതുവിധം?
യെശയ്യാ 66:1-2

49. ‘ఆకాశం నా సింహాసనం! భూమి నా పాద పీఠం! నాకెలాంటి మందిరం నిర్మిస్తారు మీరు? విశ్రాంతికి నాకు స్థలం ఏది?

50. എന്റെ വിശ്രമസ്ഥലവും ഏതു? ഇതൊക്കെയും എന്റെ കൈയല്ലയോ ഉണ്ടാക്കിയതു എന്നു കര്ത്താവു അരുളിച്ചെയ്യുന്നു” എന്നു പ്രവാചകന് പറയുന്നുവല്ലോ.
യെശയ്യാ 66:1-2

50. ఇవన్నీ నిర్మించింది నేనే కాదా?’ అని ప్రభువన్నాడు.” యెషయా 66:1-2

51. ശാഠ്യക്കാരും ഹൃദയത്തിന്നും ചെവിക്കും പരിച്ഛേദന ഇല്ലാത്തവരുമായുള്ളോരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെ തന്നേ നിങ്ങളും എല്ലായ്പോഴും പരിശുദ്ധാത്മാവിനോടു മറുത്തു നിലക്കുന്നു.
പുറപ്പാടു് 32:9, പുറപ്പാടു് 33:3-5, ലേവ്യപുസ്തകം 26:41, സംഖ്യാപുസ്തകം 27:14, യെശയ്യാ 63:10, യിരേമ്യാവു 6:10, യിരേമ്യാവു 9:26

51. స్తెఫను ఉపన్యాసం సాగిస్తూ, “మూర్ఖులారా! మీ హృదయాలు యూదులు కాని వాళ్ళ హృదయాల వలే ఉన్నాయి. మీ చెవులు దైవ సందేశాన్ని వినటానికి నిరాకరిస్తున్నాయి. మీరు మీ పూర్వులు ప్రవర్తించినట్లు ప్రవర్తిస్తున్నారు. వాళ్ళవలె మీరు కూడా అన్ని వేళలా పవిత్రాత్మను తృణీకరించారు.

52. പ്രവാചകന്മാരില് ഏവനെ നിങ്ങളുടെ പിതാക്കന്മാര് ഉപദ്രവിക്കാതിരുന്നിട്ടുള്ളു? നീതിമാനായവന്റെ വരവിനെക്കുറിച്ചു മുന് അറിയിച്ചവരെ അവര് കൊന്നുകളഞ്ഞു.
2 ദിനവൃത്താന്തം 36:16

52. మీ పూర్వులు హింసించని ప్రవక్త ఒక్కడైనా ఉన్నాడా! నీతిమంతుడు రానున్నాడని ప్రవచనం చెప్పిన వాళ్ళను వాళ్ళు చంపివేసారు. ఇక మీరు ద్రోహం చేసి క్రీస్తుని కూడా చంపేసారు.

53. അവന്നു നിങ്ങള് ഇപ്പോള് ദ്രോഹികളും കുലപാതകരും ആയിത്തീര്ന്നു; നിങ്ങള് ദൈവദൂതന്മാരുടെ നിയോഗങ്ങളായി ന്യായപ്രമാണം പ്രാപിച്ചു എങ്കിലും അതു പ്രമാണിച്ചിട്ടില്ല.

53. దేవదూతల ద్వారా అందివ్వబడిన దేవుని ధర్మశాస్త్రం లభించింది మీకు. కాని దాన్ని మీరు పాటించను కూడా లేదు” అని అన్నాడు.

54. ഇതു കേട്ടപ്പോള് അവര് കോപപരവശരായി അവന്റെ നേരെ പല്ലുകടിച്ചു.
ഇയ്യോബ് 16:9, സങ്കീർത്തനങ്ങൾ 35:16, സങ്കീർത്തനങ്ങൾ 37:12, സങ്കീർത്തനങ്ങൾ 112:10

54. ఈ మాటలు విని వాళ్ళు కోపంతో మండిపోయి, అతణ్ణి చూసి పళ్ళు కొరికారు.

55. അവനോ പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വര്ഗ്ഗത്തിലേക്കു ഉറ്റുനോക്കീ, ദൈവമഹത്വവും ദൈവത്തിന്റെ വലത്തുഭാഗത്തു യേശു നിലക്കുന്നതും കണ്ടു

55. కాని స్తెఫను పవిత్రాత్మతో నిండిపోయి పరలోకం వైపే చూసి దేవుని తేజస్సును, యేసు దేవుని కుడి వైపు ఉండటం చూసాడు.

56. ഇതാ, സ്വര്ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന് ദൈവത്തിന്റെ വലത്തു ഭാഗത്തു നിലക്കുന്നതും ഞാന് കാണുന്നു എന്നു പറഞ്ഞു.

56. “అదిగో చూడండి! పరలోకం తెరుచుకోవటం. దేవుని కుమారుడు ఆయన కుడి వైపు నిలుచొని వుండటం చూస్తున్నాను!” అని అన్నాడు.

57. അവര് ഉറക്കെ നിലവിളിച്ചു, ചെവി പൊത്തിക്കൊണ്ടു ഒന്നിച്ചു അവന്റെ നേരെ പാഞ്ഞുചെന്നു,

57. ఈ మాటలు విని వెంటనే వాళ్ళు తమ చెవులు మూసుకున్నారు. బిగ్గరగా కేకలు వేస్తూ అతని మీదికి వెళ్ళారు.

58. അവനെ നഗരത്തില്നിന്നു തള്ളി പുറത്താക്കി കല്ലെറിഞ്ഞു. സാക്ഷികള് തങ്ങളുടെ വസ്ത്രം ശൌല് എന്നു പേരുള്ള ഒരു ബാല്യക്കാരന്റെ കാല്ക്കല് വെച്ചു.

58. అతణ్ణి ఊరి బయటికి లాగి రాళ్ళతో కొట్టటం మొదలు పెట్టారు. ఈ సంఘటన చూస్తున్న వాళ్ళు తమ వస్త్రాల్ని ‘సౌలు’ అనబడే ఒక యువకుని కాళ్ళ ముందు వుంచారు.

59. കര്ത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ എന്നു സ്തെഫാനോസ് വിളിച്ചപേക്ഷിക്കയില് അവര് അവനെ കല്ലെറിഞ്ഞു.
സങ്കീർത്തനങ്ങൾ 31:5

59. వాళ్ళు రాళ్ళు విసరుతుండగా స్తెఫను, “యేసు ప్రభూ! నా ఆత్మను నీలో చేర్చుకో!” అని ప్రార్థించాడు.

60. അവനോ മുട്ടുകുത്തികര്ത്താവേ, അവര്ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില് നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന് നിദ്രപ്രാപിച്ചു.

60. ఆ తదుపరి మోకరిల్లి, “ప్రభూ! వాళ్ళపై ఈ పాపం మోపవద్దు!” అని బిగ్గరగా అన్నాడు. ఈ మాట అన్న వెంటనే కళ్ళు మూసాడు.



Shortcut Links
പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |