1 Corinthians - 1 കൊരിന്ത്യർ 15 | View All

1. എന്നാല് സഹോദരന്മാരേ, ഞാന് നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്ക്കു ലഭിച്ചതും നിങ്ങള് നിലക്കുന്നതും നിങ്ങള് വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില് നിങ്ങള് രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള് പിടിച്ചുകൊണ്ടാല് ഞാന് ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്പ്പിക്കുന്നു.

1. அன்றியும், சகோதரரே, நான் உங்களுக்குப் பிரசங்கித்த சுவிசேஷத்தை மறுபடியும் உங்களுக்குத் தெரியப்படுத்துகிறேன்; நீங்களும் அதை ஏற்றுக்கொண்டு, அதிலே நிலைத்திருக்கிறீர்கள்.

2. ക്രിസ്തു നമ്മുടെ പാപങ്ങള്ക്കു വേണ്ടി തിരുവെഴുത്തുകളിന് പ്രകാരം മരിച്ചു അടക്കപ്പെട്ടു

2. நான் உங்களுக்குப் பிரசங்கித்தபிரகாரமாய், நீங்கள் அதைக் கைக்கொண்டிருந்தால், அதினாலே நீங்கள் இரட்சிக்கப்படுவீர்கள்; மற்றப்படி உங்கள் விசுவாசம் விருதாவாயிருக்குமே.

3. തിരുവെഴുത്തുകളിന് പ്രകാരം മൂന്നാംനാള് ഉയിര്ത്തെഴുന്നേറ്റു കേഫാവിന്നും
യെശയ്യാ 53:8-9

3. நான் அடைந்ததும் உங்களுக்குப் பிரதானமாக ஒப்புவித்ததும் என்னவென்றால், கிறிஸ்துவானவர் வேதவாக்கியங்களின்படி நமது பாவங்களுக்காக மரித்து,

4. പിന്നെ പന്തിരുവര്ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന് ഗ്രഹിച്ചതു തന്നേ നിങ്ങള്ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
സങ്കീർത്തനങ്ങൾ 16:10, ഹോശേയ 6:2, യോനാ 1:17

4. அடக்கம்பண்ணப்பட்டு, வேதவாக்கியங்களின்படி மூன்றாம்நாளில் உயிர்த்தெழுந்து,

5. അനന്തരം അവന് അഞ്ഞൂറ്റില് അധികം സഹോദരന്മാര്ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര് മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

5. கேபாவுக்கும், பின்பு பன்னிருவருக்கும் தரிசனமானார்.

6. അനന്തരം അവന് യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്ക്കും എല്ലാവര്ക്കും പ്രത്യക്ഷനായി.

6. அதன்பின்பு அவர் ஐந்நூறுபேருக்கு அதிகமான சகோதரருக்கும் ஒரேவேளையில் தரிசனமானார்; அவர்களில் அநேகர் இந்நாள்வரைக்கும் இருக்கிறார்கள், சிலர் மாத்திரம் நித்திரையடைந்தார்கள்.

7. എല്ലാവര്ക്കും ഒടുവില് അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

7. பின்பு யாக்கோபுக்கும், அதன்பின்பு அப்போஸ்தலரெல்லாருக்கும் தரிசனமானார்.

8. ഞാന് അപ്പൊസ്തലന്മാരില് ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല് അപ്പൊസ്തലന് എന്ന പേരിന്നു യോഗ്യനുമല്ല.

8. எல்லாருக்கும் பின்பு, அகாலப்பிறவிபோன்ற எனக்கும் தரிசனமானார்.

9. എങ്കിലും ഞാന് ആകുന്നതു ദൈവകൃപയാല് ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യര്ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന് അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല് ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

9. நான் அப்போஸ்தலரெல்லாரிலும் சிறியவனாயிருக்கிறேன்; தேவனுடைய சபையைத் துன்பப்படுத்தினதினாலே, நான் அப்போஸ்தலனென்று பேர்பெறுவதற்கும் பாத்திரன் அல்ல.

10. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള് പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള് വിശ്വസിച്ചുമിരിക്കുന്നു.

10. ஆகிலும் நான் இருக்கிறது தேவகிருபையினாலே இருக்கிறேன்; அவர் எனக்கு அருளிய கிருபை விருதாவாயிருக்கவில்லை; அவர்களெல்லாரிலும் நான் அதிகமாய்ப் பிரயாசப்பட்டேன்; ஆகிலும் நான் அல்ல, என்னுடனே இருக்கிற தேவகிருபையே அப்படிச் செய்தது.

11. ക്രിസ്തു മരിച്ചിട്ടു ഉയിര്ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില് ചിലര് പറയുന്നതു എങ്ങനെ?

11. ஆகையால் நானாகிலும் அவர்களாகிலும் இப்படியே பிரசங்கித்துவருகிறோம், நீங்களும் இப்படியே விசுவாசித்திருக்கிறீர்கள்.

12. മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില് ക്രിസ്തുവും ഉയിര്ത്തെഴുന്നേറ്റിട്ടില്ല

12. கிறிஸ்து மரித்தோரிலிருந்து எழுந்தாரென்று பிரசங்கிக்கப்பட்டிருக்க, மரித்தோரின் உயிர்தெழுதலில்லையென்று உங்களில் சிலர் எப்படிச் சொல்லலாம்?

13. ക്രിസ്തു ഉയിര്ത്തെഴുന്നേറ്റിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം.

13. மரித்தோரின் உயிர்த்தெழுதலில்லாவிட்டால், கிறிஸ்துவும் எழுந்திருக்கவில்லையே.

14. മരിച്ചവര് ഉയിര്ക്കുംന്നില്ല എന്നു വരികില് ദൈവം ഉയിര്പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന് ഉയിര്പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല് ഞങ്ങള് ദൈവത്തിന്നു കള്ളസ്സാക്ഷികള് എന്നു വരും.

14. கிறிஸ்து எழுந்திருக்கவில்லையென்றால், எங்கள் பிரசங்கமும் விருதா, உங்கள் விசுவாசமும் விருதா.

15. മരിച്ചവര് ഉയിര്ക്കുംന്നില്ല എങ്കില് ക്രിസ്തുവും ഉയിര്ത്തിട്ടില്ല.

15. மரித்தோர் உயிர்த்தெழாவிட்டால், தேவன் எழுப்பாத கிறிஸ்துவை அவர் எழுப்பினாரென்று நாங்கள் தேவனைக்குறித்துச் சாட்சிசொன்னதினாலே, தேவனுக்காகப் பொய்ச்சாட்சி சொல்லுகிறவர்களாகவும் காணப்படுவோமே.

16. ക്രിസ്തു ഉയിര്ത്തിട്ടില്ല എങ്കില് നിങ്ങളുടെ വിശ്വാസം വ്യര്ത്ഥമത്രേ; നിങ്ങള് ഇന്നും നിങ്ങളുടെ പാപങ്ങളില് ഇരിക്കുന്നു.

16. மரித்தோர் உயிர்த்தெழாவிட்டால், கிறிஸ்துவும் எழுந்திருக்கவில்லை.

17. ക്രിസ്തുവില് നിദ്രകൊണ്ടവരും നശിച്ചുപോയി.

17. கிறிஸ்து எழுந்திராவிட்டால், உங்கள் விசுவாசம் வீணாயிருக்கும்; நீங்கள் இன்னும் உங்கள் பாவங்களில் இருப்பீர்கள்.

18. നാം ഈ ആയുസ്സില് മാത്രം ക്രിസ്തുവില് പ്രത്യാശ വെച്ചിരിക്കുന്നു എങ്കില് സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

18. கிறிஸ்துவுக்குள் நித்திரையடைந்தவர்களும் கெட்டிருப்பார்களே.

19. എന്നാല് ക്രിസ്തു നിദ്രകൊണ്ടവരില് ആദ്യഫലമായി മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തിരിക്കുന്നു.

19. இம்மைக்காகமாத்திரம் நாம் கிறிஸ்துவின்மேல் நம்பிக்கையுள்ளவர்களாயிருந்தால், எல்லா மனுஷரைப்பார்க்கிலும் பரிதபிக்கப்படத்தக்கவர்களாயிருப்போம்.

20. മനുഷ്യന് മൂലം മരണം ഉണ്ടാകയാല് മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന് മൂലം ഉണ്ടായി.

20. கிறிஸ்துவோ மரித்தோரிலிருந்தெழுந்து, நித்திரையடைந்தவர்களில் முதற்பலனானார்.

21. ആദാമില് എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില് എല്ലാവരും ജീവിക്കപ്പെടും.
ഉല്പത്തി 3:17-19

21. மனுஷனால் மரணம் உண்டானபடியால், மனுஷனால் மரித்தோரின் உயிர்த்தெழுதலும் உண்டாயிற்று.

22. ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര് അവന്റെ വരവിങ്കല്;

22. ஆதாமுக்குள் எல்லாரும் மரிக்கிறதுபோல, கிறிஸ்துவுக்குள் எல்லாரும் உயிர்ப்பிக்கப்படுவார்கள்.

23. പിന്നെ അവസാനം; അന്നു അവന് എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

23. அவனவன் தன்தன் வரிசையிலே உயிர்ப்பிக்கப்படுவான், முதற்பலனானவர் கிறிஸ்து; பின்பு அவர் வருகையில் அவருடையவர்கள் உயிர்ப்பிக்கப்படுவார்கள்.

24. അവന് സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
ദാനീയേൽ 2:44

24. அதன்பின்பு முடிவு உண்டாகும்; அப்பொழுது அவர் சகல துரைத்தனத்தையும் சகல அதிகாரத்தையும் வல்லமையையும் பரிகரித்து, தேவனும் பிதாவுமாயிருக்கிறவருக்கு ராஜ்யத்தை ஒப்புக்கொடுப்பார்.

25. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 110:1, യെശയ്യാ 32:1

25. எல்லாச் சத்துருக்களையும் தமது பாதத்திற்குக் கீழாக்கிப்போடும்வரைக்கும், அவர் ஆளுகை செய்யவேண்டியது.

26. സകലത്തെയും അവന്റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല് സകലത്തെയും കീഴാക്കിക്കൊടുത്തവന് ഒഴികെയത്രേ എന്നു സ്പഷ്ടം.

26. பரிகரிக்கப்படுங்கடைசிச் சத்துரு மரணம்.

27. എന്നാല് അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന് താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
സങ്കീർത്തനങ്ങൾ 8:6

27. சகலத்தையும் அவருடைய பாதத்திற்குக் கீழ்ப்படுத்தினாரே; ஆகிலும் சகலமும் அவருக்குக் கீழ்ப்படுத்தப்பட்டதென்று சொல்லியிருக்கும்போது, சகலத்தையும் அவருக்குக் கீழ்ப்படுத்தினவர் கீழ்ப்படுத்தப்படவில்லையென்பது வெளியரங்கமாயிருக்கிறது.

28. അല്ല, മരിച്ചവര്ക്കും വേണ്ടി സ്നാനം ഏലക്കുന്നവര് എന്തു ചെയ്യും? മരിച്ചവര് കേവലം ഉയിര്ക്കുംന്നില്ലെങ്കില് അവര്ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?

28. சகலமும் அவருக்குக் கீழ்ப்பட்டிருக்கும்போது, தேவனே சகலத்திலும் சகலமுமாயிருப்பதற்கு, குமாரன் தாமும் தமக்குச் சகலத்தையும் கீழ்ப்படுத்தினவருக்குக் கீழ்ப்பட்டிருப்பார்.

29. ഞങ്ങളും നാഴികതോറും പ്രാണഭയത്തില് ആകുന്നതു എന്തിന്നു?

29. மேலும் மரித்தோர் உயிர்த்தெழாவிட்டால், மரித்தவர்களுக்காக ஞானஸ்நானம் பெறுகிறவர்கள் என்ன செய்வார்கள்? மரித்தவர்களுக்காக ஏன் ஞானஸ்நானம் பெறுகிறார்கள்?

30. സഹോദരന്മാരേ, നമ്മുടെ കര്ത്താവായ ക്രിസ്തുയേശുവിങ്കല് എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന് ദിവസേന മരിക്കുന്നു.

30. நாங்களும் ஏன் எந்நேரமும் நாசமோசத்திற்கு ஏதுவாயிருக்கிறோம்?

31. ഞാന് എഫെസൊസില്വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില് എനിക്കു എന്തു പ്രയോജനം? മരിച്ചവര് ഉയിര്ക്കുംന്നില്ലെങ്കില് നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

31. நான் அநுதினமும் சாகிறேன்; அதை நம்முடைய கர்த்தராகிய கிறிஸ்து இயேசுவினால் உங்களைக்குறித்து, நான் பாராட்டுகிற மேன்மையைக்கொண்டு சத்தியமாய்ச் சொல்லுகிறேன்.

32. വഞ്ചിക്കപ്പെടരുതു, “ദുര്ഭാഷണത്താല് സദാചാരം കെട്ടുപോകുന്നു.”
യെശയ്യാ 22:13, യെശയ്യാ 56:12

32. நான் எபேசுவிலே துஷ்டமிருகங்களுடனே போராடினேனென்று மனுஷர் வழக்கமாய்ச் சொல்லுகிறேன்; அப்படிப் போராடினதினாலே எனக்குப் பிரயோஜனமென்ன? மரித்தோர் உயிர்த்தெழாவிட்டால், புசிப்போம் குடிப்போம், நாளைக்குச் சாவோம் என்று சொல்லலாமே?

33. നീതിക്കു നിര്മ്മദരായി ഉണരുവിന് ; പാപം ചെയ്യാതിരിപ്പിന് ; ചിലര്ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന് നിങ്ങള്ക്കു ലജ്ജെക്കായി പറയുന്നു.

33. மோசம்போகாதிருங்கள்; ஆகாதசம்பாஷணைகள் நல்லொழுக்கங்களைக் கெடுக்கும்.

34. പക്ഷേ ഒരുവന് ; മരിച്ചവര് എങ്ങനെ ഉയിര്ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

34. நீங்கள் பாவஞ்செய்யாமல் நீதிக்கேற்க விழித்துக்கொண்டு, தெளிந்தவர்களாயிருங்கள்; சிலர் தேவனைப்பற்றி அறிவில்லாதிருக்கிறார்களே; உங்களுக்கு வெட்கமுண்டாக இதைச் சொல்லுகிறேன்.

35. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില് ജീവിക്കുന്നില്ല.

35. ஆகிலும், மரித்தோர் எப்படி எழுந்திருப்பார்கள், எப்படிப்பட்ட சரீரத்தோடே வருவார்களென்று ஒருவன் சொல்வானாகில்,

36. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

36. புத்தியீனனே, நீ விதைக்கிற விதை செத்தாலொழிய உயிர்க்கமாட்டாதே.

37. ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

37. நீ விதைக்கிறபோது, இனி உண்டாகும் மேனியை விதையாமல், கோதுமை, அல்லது மற்றொரு தானியத்தினுடைய வெறும் விதையையே விதைக்கிறாய்.

38. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
ഉല്പത്തി 1:11

38. அதற்கு தேவன் தமது சித்தத்தின்படியே மேனியைக் கொடுக்கிறார்; விதை வகைகள் ஒவ்வொன்றிற்கும் அதற்கேற்ற மேனியையே கொடுக்கிறார்.

39. സ്വര്ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.

39. எல்லா மாம்சமும் ஒரேவிதமான மாம்சமல்ல; மனுஷருடைய மாம்சம் வேறே, மிருகங்களுடைய மாம்சம் வேறே, மச்சங்களுடைய மாம்சம் வேறே, பறவைகளுடைய மாம்சம் வேறே.

40. സൂര്യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില് തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

40. வானத்துக்குரிய மேனிகளுமுண்டு, பூமிக்குரிய மேனிகளுமுண்டு; வானத்துக்குரிய மேனிகளுடைய மகிமையும் வேறே, பூமிக்குரிய மேனிகளுடைய மகிமையும் வேறே;

41. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില് വിതെക്കപ്പെടുന്നു,

41. சூரியனுடைய மகிமையும் வேறே, சந்திரனுடைய மகிமையும் வேறே, நட்சத்திரங்களுடைய மகிமையும் வேறே, மகிமையிலே நட்சத்திரத்துக்கு நட்சத்திரம் விசேஷித்திருக்கிறது.

42. അദ്രവത്വത്തില് ഉയിര്ക്കുംന്നു; അപമാനത്തില് വിതെക്കപ്പെടുന്നു, തേജസ്സില് ഉയിര്ക്കുംന്നു; ബലഹീനതയില് വിതെക്കപ്പെടുന്നു, ശക്തിയില് ഉയിര്ക്കുംന്നു;

42. மரித்தோரின் உயிர்த்தெழுதலும் அப்படியே இருக்கும். அழிவுள்ளதாய் விதைக்கப்படும், அழிவில்லாததாய் எழுந்திருக்கும்;

43. പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില് ആത്മിക ശരീരവും ഉണ്ടു.

43. கனவீனமுள்ளதாய் விதைக்கப்படும், மகிமையுள்ளதாய் எழுந்திருக்கும்; பலவீனமுள்ளதாய் விதைக்கப்படும், பலமுள்ளதாய் எழுந்திருக்கும்.

44. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

44. ஜென்மசரீரம் விதைக்கப்படும், ஆவிக்குரிய சரீரம் எழுந்திருக்கும்; ஜென்மசரீரமுமுண்டு, ஆவிக்குரிய சரீரமுமுண்டு.

45. എന്നാല് ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില് വരുന്നു.
ഉല്പത്തി 2:7

45. அந்தப்படியே முந்தின மனுஷனாகிய ஆதாம் ஜீவாத்துமாவானான் என்றெழுதியிருக்கிறது; பிந்தின ஆதாம் உயிர்ப்பிக்கிற ஆவியானார்.

46. ഒന്നാം മനുഷ്യന് ഭൂമിയില്നിന്നു മണ്ണുകൊണ്ടുള്ളവന് ; രണ്ടാം മനുഷ്യന് സ്വര്ഗ്ഗത്തില്നിന്നുള്ളവന് .

46. ஆகிலும் ஆவிக்குரிய சரீரம் முந்தினதல்ல, ஜென்மசரீரமே முந்தினது; ஆவிக்குரிய சரீரம் பிந்தினது.

47. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്ഗ്ഗീയനെപ്പോലെ സ്വര്ഗ്ഗീയന്മാരും ആകുന്നു;
ഉല്പത്തി 2:7

47. முந்தின மனுஷன் பூமியிலிருந்துண்டான மண்ணானவன்; இரண்டாம் மனுஷன் வானத்திலிருந்து வந்த கர்த்தர்.

48. നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്ഗ്ഗീയന്റെ പ്രതിമയും ധരിക്കും.

48. மண்ணானவன் எப்படிப்பட்டவனோ மண்ணானவர்களும் அப்படிப்பட்டவர்களே; வானத்துக்குரியவர் எப்படிப்பட்டவரோ, வானத்துக்குரியவர்களும் அப்படிப்பட்டவர்களே.

49. സഹോദരന്മാരേ, മാംസരക്തങ്ങള്ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന് കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന് പറയുന്നു.
ഉല്പത്തി 5:3

49. மேலும் மண்ணானவனுடைய சாயலை நாம் அணிந்திருக்கிறதுபோல, வானவருடைய சாயலையும் அணிந்துகொள்ளுவோம்.

50. ഞാന് ഒരു മര്മ്മം നിങ്ങളോടു പറയാം

50. சகோதரரே, நான் சொல்லுகிறதென்னவெனில், மாம்சமும் இரத்தமும் தேவனுடைய ராஜ்யத்தைச் சுதந்தரிக்கமாட்டாது; அழிவுள்ளது அழியாமையைச் சுதந்தரிப்பதுமில்லை.

51. നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല് അന്ത്യകാഹളനാദത്തിങ്കല് പെട്ടെന്നു കണ്ണിമെക്കുന്നിടയില് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര് അക്ഷയരായി ഉയിര്ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

51. இதோ, ஒரு இரகசியத்தை உங்களுக்கு அறிவிக்கிறேன்; நாமெல்லாரும் நித்திரையடைவதில்லை; ஆகிலும் கடைசி எக்காளம் தொனிக்கும்போது, ஒரு நிமிஷத்திலே, ஒரு இமைப்பொழுதிலே, நாமெல்லாரும் மறுரூபமாக்கப்படுவோம்.

52. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കേണം.

52. எக்காளம் தொனிக்கும், அப்பொழுது மரித்தோர் அழிவில்லாதவர்களாய் எழுந்திருப்பார்கள்; நாமும் மறுரூபமாக்கப்படுவோம்.

53. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കുമ്പോള് “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

53. அழிவுள்ளதாகிய இது அழியாமையையும், சாவுக்கேதுவாகிய இது சாவாமையையும் தரித்துக்கொள்ளவேண்டும்.

54. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
യെശയ്യാ 25:8

54. அழிவுள்ளதாகிய இது அழியாமையையும், சாவுக்கேதுவாகிய இது சாவாமையையும் தரித்துக்கொள்ளும்போது, மரணம் ஜெயமாக விழுங்கப்பட்டது என்று எழுதியிருக்கிற வார்த்தை நிறைவேறும்.

55. മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
ഹോശേയ 13:14

55. மரணமே! உன் கூர் எங்கே? பாதாளமே! உன் ஜெயம் எங்கே?

56. നമ്മുടെ കര്ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.

56. மரணத்தின் கூர் பாவம், பாவத்தின் பெலன் நியாயப்பிரமாணம்.

57. ആകയാല് എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള് ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്ത്താവില് വ്യര്ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല് കര്ത്താവിന്റെ വേലയില് എപ്പോഴും വര്ദ്ധിച്ചുവരുന്നവരും ആകുവിന് .

57. நம்முடைய கர்த்தராகிய இயேசுகிறிஸ்துவினாலே நமக்கு ஜெயங்கொடுக்கிற தேவனுக்கு ஸ்தோத்திரம்.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |