1 Corinthians - 1 കൊരിന്ത്യർ 15 | View All

1. എന്നാല് സഹോദരന്മാരേ, ഞാന് നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്ക്കു ലഭിച്ചതും നിങ്ങള് നിലക്കുന്നതും നിങ്ങള് വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില് നിങ്ങള് രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള് പിടിച്ചുകൊണ്ടാല് ഞാന് ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്പ്പിക്കുന്നു.

1. సోదరులారా! నేను మీకు ప్రకటించిన సువార్తను విని దాన్ని సంపూర్ణంగా విశ్వసించారు. దాన్ని మీకు మళ్ళీ జ్ఞాపకం చెయ్యాలని నా ఉద్దేశ్యం.

2. ക്രിസ്തു നമ്മുടെ പാപങ്ങള്ക്കു വേണ്ടി തിരുവെഴുത്തുകളിന് പ്രകാരം മരിച്ചു അടക്കപ്പെട്ടു

2. నేను బోధించిన సువార్తను మీరు విడవకుండా అనుసరిస్తే అది మీకు రక్షణ కలిగిస్తుంది. లేనట్లయితే మీ విశ్వాసం వృధా అయిపోతుంది.

3. തിരുവെഴുത്തുകളിന് പ്രകാരം മൂന്നാംനാള് ഉയിര്ത്തെഴുന്നേറ്റു കേഫാവിന്നും
യെശയ്യാ 53:8-9

3. నేను పొందిన దాన్ని మీకు మొదట అందించాను. లేఖనాల్లో వ్రాయబడిన విధంగా క్రీస్తు మన పాపాల నిమిత్తం మరణించాడు.

4. പിന്നെ പന്തിരുവര്ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന് ഗ്രഹിച്ചതു തന്നേ നിങ്ങള്ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
സങ്കീർത്തനങ്ങൾ 16:10, ഹോശേയ 6:2, യോനാ 1:17

4. లేఖనాల్లో వ్రాయబడిన విధంగా ఆయన పాతి పెట్టబడి మూడవ రోజున బ్రతికింపబడ్డాడు.

5. അനന്തരം അവന് അഞ്ഞൂറ്റില് അധികം സഹോദരന്മാര്ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര് മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

5. పేతురుకు కనిపించాడు. ఆ తదుపరి పన్నెండు మందికి కనిపించాడు.

6. അനന്തരം അവന് യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്ക്കും എല്ലാവര്ക്കും പ്രത്യക്ഷനായി.

6. ఒకేసారి ఐదు వందల మందికి కనిపించాడు. వాళ్ళలో చాలా మంది ఇంకా జీవించివున్నారు. కొందరు మాత్రమే చనిపొయ్యారు.

7. എല്ലാവര്ക്കും ഒടുവില് അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

7. ఆ తర్వాత ఆయన యాకోబుకు కనిపించాడు. అపొస్తలులందరికీ కనిపించాడు.

8. ഞാന് അപ്പൊസ്തലന്മാരില് ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല് അപ്പൊസ്തലന് എന്ന പേരിന്നു യോഗ്യനുമല്ല.

8. చివరకు అయోగ్యుడనైన నాకు కూడా కనిపించాడు.

9. എങ്കിലും ഞാന് ആകുന്നതു ദൈവകൃപയാല് ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യര്ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന് അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല് ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

9. ఎందుకంటే, అపొస్తలుల్లో నేను అధముణ్ణి. దేవుని సంఘాన్ని హింసించిన వాణ్ణి. కనుక అపొస్తలుడనని అనిపించుకోవటానికి కూడా అర్హుణ్ణి కాను.

10. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള് പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള് വിശ്വസിച്ചുമിരിക്കുന്നു.

10. కాని దేవుని దయవల్ల ఈ స్థాయిలో ఉన్నాను. ఆయన దయ వృధా కాలేదు. నేను వాళ్ళందరికన్నా కష్టించి పని చేసాను. ఇది నిజానికి నేను చెయ్యలేదు. దేవుని దయ నాతో ఈ పని చేయించింది.

11. ക്രിസ്തു മരിച്ചിട്ടു ഉയിര്ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില് ചിലര് പറയുന്നതു എങ്ങനെ?

11. నేను బోధించినా లేక వాళ్ళు బోధించినా మేమంతా ఒకటే బోధించాము. మీరు దాన్ని విశ్వసించారు.

12. മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില് ക്രിസ്തുവും ഉയിര്ത്തെഴുന്നേറ്റിട്ടില്ല

12. కాని మేము, క్రీస్తు చావు నుండి బ్రతికి వచ్చాడని బోధించాము కదా! మరి మీలో కొందరు చనిపోయిన వాళ్ళు బ్రతికి రారని ఎందుకంటున్నారు?

13. ക്രിസ്തു ഉയിര്ത്തെഴുന്നേറ്റിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം.

13. అది నిజమైతే క్రీస్తు కూడా చనిపోయి బ్రతికి రాలేదనే అర్థం వస్తుంది.

14. മരിച്ചവര് ഉയിര്ക്കുംന്നില്ല എന്നു വരികില് ദൈവം ഉയിര്പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന് ഉയിര്പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല് ഞങ്ങള് ദൈവത്തിന്നു കള്ളസ്സാക്ഷികള് എന്നു വരും.

14. క్రీస్తు చనిపోయి బ్రతికి రానట్లయితే మా బోధన, మీ విశ్వాసము వృధా అయినట్లే కదా!

15. മരിച്ചവര് ഉയിര്ക്കുംന്നില്ല എങ്കില് ക്രിസ്തുവും ഉയിര്ത്തിട്ടില്ല.

15. అంతే కాదు దేవుడు చనిపోయిన క్రీస్తును బ్రతికించాడని మేము చెప్పాము. అలాకాని పక్షంలో మేము దేవుణ్ణి గురించి తప్పు సాక్ష్యము చెప్పిన వాళ్ళమౌతాము. కాని ఒకవేళ దేవుడు చనిపోయిన వాళ్ళను నిజంగా బ్రతికించనట్లయితే ఆయన్ని కూడా బ్రతికించలేదు.

16. ക്രിസ്തു ഉയിര്ത്തിട്ടില്ല എങ്കില് നിങ്ങളുടെ വിശ്വാസം വ്യര്ത്ഥമത്രേ; നിങ്ങള് ഇന്നും നിങ്ങളുടെ പാപങ്ങളില് ഇരിക്കുന്നു.

16. ఎందుకంటే చనిపోయిన వాళ్ళను బ్రతికించనట్లయితే క్రీస్తును కూడా బ్రతికించలేదు.

17. ക്രിസ്തുവില് നിദ്രകൊണ്ടവരും നശിച്ചുപോയി.

17. క్రీస్తును బ్రతికించలేదు అంటే, మీ విశ్వాసం వ్యర్థం. మీకు మీ పాపాలనుండి విముక్తి కలుగలేదన్న మాట.

18. നാം ഈ ആയുസ്സില് മാത്രം ക്രിസ്തുവില് പ്രത്യാശ വെച്ചിരിക്കുന്നു എങ്കില് സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

18. అంటే చనిపోయిన క్రీస్తు విశ్వాసులు కూడా తమ పాపాల నుండి విముక్తి పొందలేదన్నమాట.

19. എന്നാല് ക്രിസ്തു നിദ്രകൊണ്ടവരില് ആദ്യഫലമായി മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തിരിക്കുന്നു.

19. మనకు క్రీస్తు పట్ల ఉన్న ఆశాభావం ప్రస్తుత జీవితం కోసం మాత్రమే అయినట్లయితే మన స్థితి అందరికన్నా అధ్వాన్నం ఔతుంది.

20. മനുഷ്യന് മൂലം മരണം ഉണ്ടാകയാല് മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന് മൂലം ഉണ്ടായി.

20. కాని నిజానికి చనిపోయిన క్రీస్తు బ్రతికింపబడ్డాడు. చనిపోయి బ్రతికింపబడ్డ వాళ్ళలో ఆయన ప్రథముడు.

21. ആദാമില് എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില് എല്ലാവരും ജീവിക്കപ്പെടും.
ഉല്പത്തി 3:17-19

21. ఒక మనుష్యుని ద్వారా మరణం వచ్చినట్లు, పునరుత్థానం కూడా ఒక మనుష్యుని ద్వారా వచ్చింది.

22. ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര് അവന്റെ വരവിങ്കല്;

22. ఆదాములో ఐక్యత పొందటం వల్ల మానవులు మరిణిస్తున్నట్లుగానే క్రీస్తులో ఐక్యత పొందటం వల్ల చనిపోయిన వాళ్ళు బ్రతుకుతారు.

23. പിന്നെ അവസാനം; അന്നു അവന് എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

23. ప్రతీ ఒక్కడు తన వరుసను బట్టి బ్రతికింపబడతాడు. మొదట క్రీస్తు, ఆయన వచ్చిన తరువాత ఆయనకు సంబంధించిన వాళ్ళు బ్రతికింపబడతారు.

24. അവന് സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
ദാനീയേൽ 2:44

24. అన్నీ అంతమయ్యే కాలం వస్తుంది. అప్పుడాయన రాజ్యాలన్నిటినీ, అధికారంలో ఉన్న వాళ్ళందరి శక్తిని నాశనం చేసి తండ్రి అయిన దేవునికి తన రాజ్యం అప్పగిస్తాడు.

25. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 110:1, യെശയ്യാ 32:1

25. ఎందుకంటే, దేవుడు శత్రువులందరిని తన పాదాల ముందు పడవేసే దాకా ఆయన రాజ్యం చెయ్యాలి.

26. സകലത്തെയും അവന്റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല് സകലത്തെയും കീഴാക്കിക്കൊടുത്തവന് ഒഴികെയത്രേ എന്നു സ്പഷ്ടം.

26. చివరి శతృవైన మృత్యువు నాశనము చేయబడుతుంది.

27. എന്നാല് അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന് താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
സങ്കീർത്തനങ്ങൾ 8:6

27. ఎందుకంటే లేఖనాల్లో, “అన్నిటినీ ఆయన పాదాల క్రింద ఉంచాడు” అని వ్రాయబడి ఉంది. ‘అన్నిటినీ ఆయన పాదాల క్రింద ఉంచాడు’ అని అంటే, వీటిలో దేవుడు కూడా ఉన్నాడని కాదు. దేవుడు అన్నిటినీ క్రీస్తు పాదాల క్రింద ఉంచాడు.

28. അല്ല, മരിച്ചവര്ക്കും വേണ്ടി സ്നാനം ഏലക്കുന്നവര് എന്തു ചെയ്യും? മരിച്ചവര് കേവലം ഉയിര്ക്കുംന്നില്ലെങ്കില് അവര്ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?

28. కాని అన్నీ తన పాదాల క్రింద ఉంచబడగా కుమారుడు తనకు తానే దేవునికి విధేయుడై ఉన్నాడు. ఆ తదుపరి దేవుడు అన్నిటినీ పాలిస్తాడు.

29. ഞങ്ങളും നാഴികതോറും പ്രാണഭയത്തില് ആകുന്നതു എന്തിന്നു?

29. పునరుత్థానం లేనట్లయితే, మరి చనిపోయిన వాళ్ళ కోసం, బాప్తిస్మము పొందిన వాళ్ళ సంగతేమిటి? వాళ్ళు ఏ విధంగా బ్రతికి వస్తారు? చనిపోయిన వాళ్ళు బ్రతికి రానట్లయితే ఇంకా బాప్తిస్మము ఎందుకు ఇస్తున్నారు.

30. സഹോദരന്മാരേ, നമ്മുടെ കര്ത്താവായ ക്രിസ്തുയേശുവിങ്കല് എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന് ദിവസേന മരിക്കുന്നു.

30. మరి మేము ప్రతి గడియ మా ప్రాణాలను ఎందుకు ప్రమాదంలో వేసుకొంటున్నాం?

31. ഞാന് എഫെസൊസില്വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില് എനിക്കു എന്തു പ്രയോജനം? മരിച്ചവര് ഉയിര്ക്കുംന്നില്ലെങ്കില് നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

31. సోదరులారా! నేను ప్రతీరోజు మరణాన్ని ఎదుర్కొంటున్నాను. మన క్రీస్తు ప్రభువులో మిమ్మల్ని చూసి గర్విస్తాను. కనుక మీకు ఈ విషయం చెపుతున్నాను.

32. വഞ്ചിക്കപ്പെടരുതു, “ദുര്ഭാഷണത്താല് സദാചാരം കെട്ടുപോകുന്നു.”
യെശയ്യാ 22:13, യെശയ്യാ 56:12

32. ఒకవేళ నేను ఎఫెసులో క్రూరమృగాలతో పోట్లాడటం, మానవ కారణంగా మాత్రమే అయినట్లయితే నాకొచ్చిన లాభం ఏమిటి? చనిపోయిన వాళ్ళు తిరిగి బ్రతకనట్లయితే, “తిని, త్రాగుదాం, ఎలాగో మరణిస్తాంగదా.”

33. നീതിക്കു നിര്മ്മദരായി ഉണരുവിന് ; പാപം ചെയ്യാതിരിപ്പിന് ; ചിലര്ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന് നിങ്ങള്ക്കു ലജ്ജെക്കായി പറയുന്നു.

33. మోసపోకండి, “చెడు సహవాసం మంచి వాణ్ణి చెడుపుతుంది.”

34. പക്ഷേ ഒരുവന് ; മരിച്ചവര് എങ്ങനെ ഉയിര്ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

34. మేలుకోండి. పాపం చెయ్యటం మానుకొండి. మీలో కొందరికి దేవుణ్ణి గురించి తెలియదు. అది సిగ్గుచేటు.

35. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില് ജീവിക്കുന്നില്ല.

35. కొందరు, “చనిపోయిన వాళ్ళు ఏ విధంగా బ్రతికింపబడతారు? వాళ్ళు ఎలాంటి దేహంతో వస్తారు?” అని అడగవచ్చు.

36. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

36. ఎంతటి మూర్ఖులు! నీవు భూమిలో నాటిన విత్తనం చనిపోకపోతే అది మొలకెత్తదు.

37. ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

37. నీవు ఒక చిన్న విత్తనాన్ని, ఉదాహరణకు ఒక గోధుమ విత్తనాన్ని నాటుతావు, కాని పెరగబోయే మొలకను నాటవు.

38. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
ഉല്പത്തി 1:11

38. దేవుడు తాను అనుకొన్న విధంగా ప్రతీ విత్తనానికి దానికి తగిన దేహాన్ని యిస్తాడు.

39. സ്വര്ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.

39. మాంసాలన్నీ ఒకే రకం కావు. మానవుల మాంసం ఒక రకం. జంతువుల మాంసం ఒక రకం. పక్షుల మాంసం ఒక రకం. చేపల మాంసం ఒక రకం.

40. സൂര്യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില് തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

40. ఆకాశంలో జ్యోతులున్నాయి, భూమ్మీద జ్యోతులున్నాయి, గాని వాటి వాటి ప్రకాశం వేరు.

41. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില് വിതെക്കപ്പെടുന്നു,

41. సూర్యుడు ఒక రకంగా, చంద్రుడు ఒక రకంగా, నక్షత్రాలు ఒక రకంగా ప్రకాశిస్తాయి. ఒక నక్షత్రం ప్రకాశించిన విధంగా మరొక నక్షత్రం ప్రకాశించదు.

42. അദ്രവത്വത്തില് ഉയിര്ക്കുംന്നു; അപമാനത്തില് വിതെക്കപ്പെടുന്നു, തേജസ്സില് ഉയിര്ക്കുംന്നു; ബലഹീനതയില് വിതെക്കപ്പെടുന്നു, ശക്തിയില് ഉയിര്ക്കുംന്നു;

42. చనిపోయిన వాళ్ళు బ్రతికి రావటం కూడా అదే విధంగా ఉంటుంది. నశించిపోయే శరీరాన్ని నాటి నశించని శరీరాన్ని పొందుతారు.

43. പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില് ആത്മിക ശരീരവും ഉണ്ടു.

43. గౌరవం లేని శరీరంగా నాటబడి మహిమగల శరీరంగా లేపబడుతుంది. బలహీనమైన శరీరంగా నాటబడి శక్తిగల శరీరముగా లేస్తుంది.

44. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

44. భౌతికమైన శరీరాన్ని నాటి, ఆత్మీయమైన శరీరాన్ని పుట్టిస్తాడు. భౌతికమైన శరీరం ఉంది అంటే, ఆత్మీయ శరీరం కూడా ఉంటుంది.

45. എന്നാല് ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില് വരുന്നു.
ഉല്പത്തി 2:7

45. ఈ విధంగా వ్రాయబడింది: “ప్రథమ పురుషుడైన ఆదాము జీవించే నరుడయ్యాడు, చివరి ఆదాము జీవాన్ని ఇచ్చే ఆత్మ అయ్యాడు.”

46. ഒന്നാം മനുഷ്യന് ഭൂമിയില്നിന്നു മണ്ണുകൊണ്ടുള്ളവന് ; രണ്ടാം മനുഷ്യന് സ്വര്ഗ്ഗത്തില്നിന്നുള്ളവന് .

46. ముందు ఆత్మీయత రాలేదు. ముందు భౌతిక శరీరం వచ్చింది. ఆ తర్వాత ఆత్మీయత వచ్చింది.

47. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്ഗ്ഗീയനെപ്പോലെ സ്വര്ഗ്ഗീയന്മാരും ആകുന്നു;
ഉല്പത്തി 2:7

47. మొదటి పురుషుడు భూమ్మీద ఉన్న మట్టితో సృష్టింపబడ్డాడు. రెండవ మనుష్యుడు పరలోకంనుండి దిగివచ్చాడు.

48. നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്ഗ്ഗീയന്റെ പ്രതിമയും ധരിക്കും.

48. భూమ్మీద ఉన్న వాళ్ళు మట్టితో సృష్టింపబడిన వానివలే ఉన్నారు. పరలోకానికి సంబంధించిన వాళ్ళు పరలోకంనుండి వచ్చిన వానివలె ఉన్నారు.

49. സഹോദരന്മാരേ, മാംസരക്തങ്ങള്ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന് കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന് പറയുന്നു.
ഉല്പത്തി 5:3

49. మట్టితో సృష్టింపబడిన వాని పోలికలతో మనము జన్మించినట్లే పరలోకం నుండి వచ్చిన వాని పోలికలను కూడా మనము పొందుతాము.

50. ഞാന് ഒരു മര്മ്മം നിങ്ങളോടു പറയാം

50. సోదరులారా! నేను చెప్పేదేమిటంటే, రక్త మాంసాలతో ఉన్న వాళ్ళు దేవుని రాజ్యం పొందలేరు. నశించిపోయేది అమరత్వం పొందదు.

51. നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല് അന്ത്യകാഹളനാദത്തിങ്കല് പെട്ടെന്നു കണ്ണിമെക്കുന്നിടയില് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര് അക്ഷയരായി ഉയിര്ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

51. మీకో రహస్యం చెపుతాను వినండి. మనలో ఎవ్వరూ చనిపోరు. అందరూ మారిపోతారు.

52. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കേണം.

52. చివరి బూర ఊదినప్పుడు, మనమందరము ఒక్క క్షణంలో, కనురెప్ప పాటులో మారిపోతాము. ఆ క్షణంలో చనిపోయిన వాళ్ళు బ్రతికి వచ్చి చిరంజీవులైపోతారు. మనలో మార్పు కలుగుతుంది.

53. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കുമ്പോള് “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

53. ఎందుకంటే నశించిపోయే ఈ దేహం నాశనం కాని దేహాన్ని ధరించాలి. చనిపోయే ఈ దేహం అమరత్వం పొందాలి.

54. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
യെശയ്യാ 25:8

54. ఇది జరిగినప్పుడు లేఖనాల్లో వ్రాయబడినట్లు జరుగుతుంది: “మరణం ఓడిపోయి, సంపూర్ణ విజయం కలిగింది.” యెషయా 25:8

55. മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
ഹോശേയ 13:14

55. “ఓ మరణమా! నీ విజయం ఎక్కడ! ఓ మరణమా! నీ కాటు వేసే శక్తి ఎక్కడ?” హోషేయ 13:14

56. നമ്മുടെ കര്ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.

56. మరణం కాటు వేయగల శక్తిని ధర్మశాస్త్రం నుండి పొందుతుంది.

57. ആകയാല് എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള് ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്ത്താവില് വ്യര്ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല് കര്ത്താവിന്റെ വേലയില് എപ്പോഴും വര്ദ്ധിച്ചുവരുന്നവരും ആകുവിന് .

57. కాని దేవుడు మన యేసు ప్రభువు ద్వారా మనకు విజయం యిస్తాడు. కనుక దేవునికి వందనాలు.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |