1 Corinthians - 1 കൊരിന്ത്യർ 15 | View All

1. എന്നാല് സഹോദരന്മാരേ, ഞാന് നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്ക്കു ലഭിച്ചതും നിങ്ങള് നിലക്കുന്നതും നിങ്ങള് വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില് നിങ്ങള് രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള് പിടിച്ചുകൊണ്ടാല് ഞാന് ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്പ്പിക്കുന്നു.

1. మరియు సహోదరులారా, నేను మీకు ప్రకటించిన సువార్తను మీకు తెలియపరచుచున్నాను.

2. ക്രിസ്തു നമ്മുടെ പാപങ്ങള്ക്കു വേണ്ടി തിരുവെഴുത്തുകളിന് പ്രകാരം മരിച്ചു അടക്കപ്പെട്ടു

2. మీరు దానిని అంగీకరించితిరి, దానియందే నిలిచియున్నారు. మీ విశ్వాసము వ్యర్థమైతేనే గాని, నేను ఏ ఉపదేశరూపముగా సువార్త మీకు ప్రకటించితినో ఆ ఉపదేశమును మీరు గట్టిగా పట్టుకొనియున్న యెడల ఆ సువార్తవలననే మీరు రక్షణపొందువారై యుందురు.

3. തിരുവെഴുത്തുകളിന് പ്രകാരം മൂന്നാംനാള് ഉയിര്ത്തെഴുന്നേറ്റു കേഫാവിന്നും
യെശയ്യാ 53:8-9

3. నాకియ్యబడిన ఉపదేశమును మొదట మీకు అప్పగించితిని. అదేమనగా, లేఖనముల ప్రకారము క్రీస్తు మన పాపములనిమిత్తము మృతిపొందెను, సమాధిచేయబడెను,

4. പിന്നെ പന്തിരുവര്ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന് ഗ്രഹിച്ചതു തന്നേ നിങ്ങള്ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
സങ്കീർത്തനങ്ങൾ 16:10, ഹോശേയ 6:2, യോനാ 1:17

4. లేఖనముల ప్రకారము మూడవదినమున లేపబడెను.

5. അനന്തരം അവന് അഞ്ഞൂറ്റില് അധികം സഹോദരന്മാര്ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര് മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

5. ఆయన కేఫాకును, తరువాత పండ్రెండుగురికిని కనబడెను.

6. അനന്തരം അവന് യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്ക്കും എല്ലാവര്ക്കും പ്രത്യക്ഷനായി.

6. అటుపిమ్మట ఐదు వందలకు ఎక్కువైన సహోదరులకు ఒక్కసమయమందే కనబడెను. వీరిలో అనేకులు ఇప్పటివరకు నిలిచియున్నారు, కొందరు నిద్రించిరి.

7. എല്ലാവര്ക്കും ഒടുവില് അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

7. తరువాత ఆయన యాకోబుకును, అటుతరువాత అపొస్తలుల కందరికిని కనబడెను.

8. ഞാന് അപ്പൊസ്തലന്മാരില് ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല് അപ്പൊസ്തലന് എന്ന പേരിന്നു യോഗ്യനുമല്ല.

8. అందరికి కడపట అకాలమందు పుట్టినట్టున్న నాకును కనబడెను;

9. എങ്കിലും ഞാന് ആകുന്നതു ദൈവകൃപയാല് ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യര്ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന് അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല് ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

9. ఏలయనగా నేను అపొస్తలులందరిలో తక్కువవాడను దేవుని సంఘమును హింసించినందున అపొస్తలుడనబడుటకు యోగ్యుడనుకాను.

10. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള് പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള് വിശ്വസിച്ചുമിരിക്കുന്നു.

10. అయినను నేనేమైయున్నానో అది దేవుని కృపవలననే అయియున్నాను. మరియు నాకు అనుగ్రహింపబడిన ఆయనకృప నిష్ఫలము కాలేదు గాని, వారందరికంటె నేనెక్కువగా ప్రయాసపడితిని. ప్రయాసపడినది నేను కాను, నాకు తోడైయున్న దేవుని కృపయే.

11. ക്രിസ്തു മരിച്ചിട്ടു ഉയിര്ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില് ചിലര് പറയുന്നതു എങ്ങനെ?

11. నేనైననేమి వారైననేమి, ఆలాగుననే మేము ప్రకటించుచున్నాము, ఆలాగుననే మీరును విశ్వసించితిరి.

12. മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില് ക്രിസ്തുവും ഉയിര്ത്തെഴുന്നേറ്റിട്ടില്ല

12. క్రీస్తు మృతులలోనుండి లేపబడియున్నాడని ప్రకటింపబడుచుండగా మీలో కొందరుమృతుల పునరుత్థానము లేదని యెట్లు చెప్పుచున్నారు?

13. ക്രിസ്തു ഉയിര്ത്തെഴുന്നേറ്റിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം.

13. మృతుల పునరుత్థానము లేనియెడల, క్రీస్తుకూడ లేపబడి యుండలేదు.

14. മരിച്ചവര് ഉയിര്ക്കുംന്നില്ല എന്നു വരികില് ദൈവം ഉയിര്പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന് ഉയിര്പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല് ഞങ്ങള് ദൈവത്തിന്നു കള്ളസ്സാക്ഷികള് എന്നു വരും.

14. మరియు క్రీస్తు లేపబడియుండని యెడల మేము చేయు ప్రకటన వ్యర్థమే, మీ విశ్వాసమును వ్యర్థమే.

15. മരിച്ചവര് ഉയിര്ക്കുംന്നില്ല എങ്കില് ക്രിസ്തുവും ഉയിര്ത്തിട്ടില്ല.

15. దేవుడు క్రీస్తును లేపెనని, ఆయననుగూర్చి మేము సాక్ష్యము చెప్పియున్నాము గదా? మృతులు లేపబడనియెడల దేవుడాయనను లేపలేదు గనుక మేమును దేవుని విషయమై అబద్ధపు సాక్షులముగా అగపడుచున్నాము.

16. ക്രിസ്തു ഉയിര്ത്തിട്ടില്ല എങ്കില് നിങ്ങളുടെ വിശ്വാസം വ്യര്ത്ഥമത്രേ; നിങ്ങള് ഇന്നും നിങ്ങളുടെ പാപങ്ങളില് ഇരിക്കുന്നു.

16. మృతులు లేపబడని యెడల క్రీస్తుకూడ లేపబడలేదు.

17. ക്രിസ്തുവില് നിദ്രകൊണ്ടവരും നശിച്ചുപോയി.

17. క్రీస్తు లేపబడని యెడల మీ విశ్వాసము వ్యర్థమే, మీరింకను మీ పాపములలోనే యున్నారు.

18. നാം ഈ ആയുസ്സില് മാത്രം ക്രിസ്തുവില് പ്രത്യാശ വെച്ചിരിക്കുന്നു എങ്കില് സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

18. అంతేకాదు, క్రీస్తునందు నిద్రించిన వారును నశించిరి.

19. എന്നാല് ക്രിസ്തു നിദ്രകൊണ്ടവരില് ആദ്യഫലമായി മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തിരിക്കുന്നു.

19. ఈ జీవితకాలము మట్టుకే మనము క్రీస్తునందు నిరీక్షించువారమైనయెడల మనుష్యులందరి కంటె దౌర్భాగ్యులమై యుందుము.

20. മനുഷ്യന് മൂലം മരണം ഉണ്ടാകയാല് മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന് മൂലം ഉണ്ടായി.

20. ఇప్పుడైతే నిద్రించినవారిలో ప్రథమఫలముగా క్రీస్తు మృతులలోనుండి లేపబడియున్నాడు.

21. ആദാമില് എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില് എല്ലാവരും ജീവിക്കപ്പെടും.
ഉല്പത്തി 3:17-19

21. మనుష్యుని ద్వారా మరణము వచ్చెను గనుక మనుష్యుని ద్వారానే మృతుల పునరుత్థానమును కలిగెను.

22. ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര് അവന്റെ വരവിങ്കല്;

22. ఆదామునందు అందరు ఏలాగు మృతిపొందుచున్నారో, ఆలాగుననే క్రీస్తునందు అందరు బ్రదికింపబడుదురు.

23. പിന്നെ അവസാനം; അന്നു അവന് എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

23. ప్రతివాడును తన తన వరుసలోనే బ్రదికింపబడును; ప్రథమ ఫలము క్రీస్తు; తరువాత క్రీస్తు వచ్చినపుడు ఆయనవారు బ్రదికింపబడుదురు.

24. അവന് സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
ദാനീയേൽ 2:44

24. అటుతరువాత ఆయన సమస్తమైన ఆధిపత్యమును, సమస్తమైన అధికారమును, బలమును కొట్టివేసి తన తండ్రియైన దేవునికి రాజ్యము అప్పగించును; అప్పుడు అంతము వచ్చును.

25. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 110:1, യെശയ്യാ 32:1

25. ఎందుకనగా తన శత్రువులనందరిని తన పాదముల క్రింద ఉంచువరకు ఆయన రాజ్యపరిపాలన చేయుచుండవలెను.

26. സകലത്തെയും അവന്റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല് സകലത്തെയും കീഴാക്കിക്കൊടുത്തവന് ഒഴികെയത്രേ എന്നു സ്പഷ്ടം.

26. కడపట నశింపజేయబడు శత్రువు మరణము.

27. എന്നാല് അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന് താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
സങ്കീർത്തനങ്ങൾ 8:6

27. దేవుడు సమస్తమును క్రీస్తు పాదములక్రింద లోపరచియుంచెను. సమస్తమును లోపరచబడి యున్నదని చెప్పినప్పుడు ఆయనకు సమస్తమును లోపరచినవాడు తప్ప సమస్తమును లోపరచబడి యున్నదను సంగతి విశదమే.

28. അല്ല, മരിച്ചവര്ക്കും വേണ്ടി സ്നാനം ഏലക്കുന്നവര് എന്തു ചെയ്യും? മരിച്ചവര് കേവലം ഉയിര്ക്കുംന്നില്ലെങ്കില് അവര്ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?

28. మరియు సమస్తమును ఆయనకు లోపరచబడినప్పుడు దేవుడు సర్వములో సర్వమగు నిమిత్తము కుమారుడు తనకు సమస్తమును లోపరచిన దేవునికి తానే లోబడును.

29. ഞങ്ങളും നാഴികതോറും പ്രാണഭയത്തില് ആകുന്നതു എന്തിന്നു?

29. ఇట్లు కానియెడల మృతులకొరకై బాప్తిస్మము పొందువారేమి చేతురు? మృతులేమాత్రమును లేపబడనియెడల మృతులకొరకు వారు బాప్తిస్మము పొందనేల?

30. സഹോദരന്മാരേ, നമ്മുടെ കര്ത്താവായ ക്രിസ്തുയേശുവിങ്കല് എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന് ദിവസേന മരിക്കുന്നു.

30. మరియు మేము గడియగడియకు ప్రాణభయముతో నుండనేల?

31. ഞാന് എഫെസൊസില്വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില് എനിക്കു എന്തു പ്രയോജനം? മരിച്ചവര് ഉയിര്ക്കുംന്നില്ലെങ്കില് നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

31. సహోదరులారా, మన ప్రభువైన క్రీస్తుయేసునందు మిమ్మునుగూర్చి నాకు కలిగియున్న అతిశయముతోడు నేను దినదినమును చనిపోవుచున్నాను అని చెప్పుదును.

32. വഞ്ചിക്കപ്പെടരുതു, “ദുര്ഭാഷണത്താല് സദാചാരം കെട്ടുപോകുന്നു.”
യെശയ്യാ 22:13, യെശയ്യാ 56:12

32. మనుష్యరీతిగా, నేను ఎఫెసులో మృగములతో పోరాడినయెడల నాకు లాభమేమి? మృతులు లేపబడనియెడల రేపు చనిపోదుము గనుక తిందము త్రాగుదము.

33. നീതിക്കു നിര്മ്മദരായി ഉണരുവിന് ; പാപം ചെയ്യാതിരിപ്പിന് ; ചിലര്ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന് നിങ്ങള്ക്കു ലജ്ജെക്കായി പറയുന്നു.

33. మోసపోకుడి. దుష్టసాంగత్యము మంచి నడవడిని చెరుపును.

34. പക്ഷേ ഒരുവന് ; മരിച്ചവര് എങ്ങനെ ഉയിര്ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

34. నీతిప్రవర్తనగలవారై మేల్కొని, పాపము చేయకుడి; దేవునిగూర్చిన జ్ఞానము కొందరికి లేదు. మీకుసిగ్గు కలుగుటకై యిట్లు చెప్పుచున్నాను.

35. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില് ജീവിക്കുന്നില്ല.

35. అయితే మృతులేలాగు లేతురు? వారెట్టి శరీరముతో వత్తురని యొకడు అడుగును.

36. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

36. ఓ అవివేకీ, నీవు విత్తునది చచ్చితేనే గాని బ్రదికింపబడదు గదా.

37. ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

37. నీవు విత్తుదానిని చూడగా అది గోధుమగింజయైనను సరే, మరి ఏ గింజయైనను సరే, వట్టి గింజనే విత్తుచున్నావు గాని పుట్టబోవు శరీరమును విత్తుట లేదు.

38. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
ഉല്പത്തി 1:11

38. అయితే దేవుడే తన చిత్తప్రకారము నీవు విత్తినదానికి శరీరము ఇచ్చును. మరియు ప్రతి విత్తనమునకును దాని దాని శరీరము ఇచ్చుచున్నాడు. మాంసమంతయు ఒక విధమైనది కాదు.

39. സ്വര്ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.

39. మనుష్య మాంసము వేరు, మృగమాంసము వేరు, పక్షి మాంసమువేరు, చేప మాంసము వేరు.

40. സൂര്യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില് തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

40. మరియు ఆకాశవస్తు రూపములు కలవు, భూవస్తురూపములు కలవు; ఆకాశ వస్తురూపముల మహిమ వేరు, భూవస్తురూపముల మహిమ వేరు.

41. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില് വിതെക്കപ്പെടുന്നു,

41. నూర్యుని మహిమ వేరు, చంద్రుని మహిమ వేరు, నక్షత్రముల మహిమ వేరు. మహిమనుబట్టి యొక నక్షత్రమునకును మరియొక సక్షత్రమునకును భేదముకలదు గదా

42. അദ്രവത്വത്തില് ഉയിര്ക്കുംന്നു; അപമാനത്തില് വിതെക്കപ്പെടുന്നു, തേജസ്സില് ഉയിര്ക്കുംന്നു; ബലഹീനതയില് വിതെക്കപ്പെടുന്നു, ശക്തിയില് ഉയിര്ക്കുംന്നു;

42. మృతుల పునరుత్థానమును ఆలాగే. శరీరము క్షయమైనదిగా విత్తబడి అక్షయమైనదిగా లేపబడును;

43. പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില് ആത്മിക ശരീരവും ഉണ്ടു.

43. ఘనహీనమైనదిగా విత్తబడి మహిమగలదిగా లేపబడును; బలహీనమైనదిగా విత్తబడి, బలమైనదిగా లేపబడును;

44. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

44. ప్రకృతిసంబంధమైన శరీరముగా విత్తబడి ఆత్మసంబంధ శరీరముగా లేపబడును. ప్రకృతిసంబంధమైన శరీరమున్నది గనుక ఆత్మసంబంధమైన శరీరముకూడ ఉన్నది.

45. എന്നാല് ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില് വരുന്നു.
ഉല്പത്തി 2:7

45. ఇందు విషయమై ఆదామను మొదటి మనుష్యుడు జీవించు ప్రాణి ఆయెనని వ్రాయబడియున్నది. కడపటి ఆదాము జీవింపచేయు ఆత్మ ఆయెను.

46. ഒന്നാം മനുഷ്യന് ഭൂമിയില്നിന്നു മണ്ണുകൊണ്ടുള്ളവന് ; രണ്ടാം മനുഷ്യന് സ്വര്ഗ്ഗത്തില്നിന്നുള്ളവന് .

46. ఆత్మసంబంధమైనది మొదట కలిగినది కాదు, ప్రకృతి సంబంధమైనదే మొదట కలిగినది; తరువాత ఆత్మసంబంధమైనది.

47. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്ഗ്ഗീയനെപ്പോലെ സ്വര്ഗ്ഗീയന്മാരും ആകുന്നു;
ഉല്പത്തി 2:7

47. మొదటి మనుష్యుడు భూసంబంధియై మంటినుండి పుట్టిన వాడు, రెండవ మనుష్యుడు పరలోకమునుండి వచ్చినవాడు.

48. നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്ഗ്ഗീയന്റെ പ്രതിമയും ധരിക്കും.

48. మంటినుండి పుట్టినవాడెట్టివాడో మంటినుండి పుట్టినవారును అట్టివారే, పరలోకసంబంధి యెట్టివాడో పరలోకసంబంధులును అట్టి వారే.

49. സഹോദരന്മാരേ, മാംസരക്തങ്ങള്ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന് കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന് പറയുന്നു.
ഉല്പത്തി 5:3

49. మరియు మనము మంటినుండి పుట్టినవాని పోలికను ధరించిన ప్రకారము పరలోకసంబంధిపోలికయు ధరింతుము.

50. ഞാന് ഒരു മര്മ്മം നിങ്ങളോടു പറയാം

50. సహోదరులారా, నేను చెప్పునది ఏమనగా రక్తమాంసములు దేవుని రాజ్యమును స్వతంత్రించుకొన నేరవు; క్షయత అక్షయతను స్వతంత్రించుకొనదు.

51. നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല് അന്ത്യകാഹളനാദത്തിങ്കല് പെട്ടെന്നു കണ്ണിമെക്കുന്നിടയില് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര് അക്ഷയരായി ഉയിര്ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

51. ఇదిగో మీకు ఒక మర్మము తెలుపుచున్నాను; మన మందరము నిద్రించము గాని నిమిషములో, ఒక రెప్ప పాటున, కడబూర మ్రోగగానే మనమందరము మార్పు పొందుదుము.

52. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കേണം.

52. బూర మ్రోగును; అప్పుడు మృతులు అక్షయులుగా లేపబడుదురు, మనము మార్పు పొందుదుము.

53. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കുമ്പോള് “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

53. క్షయమైన యీ శరీరము అక్షయతను ధరించుకొనవలసి యున్నది; మర్త్యమైన యీ శరీరము అమర్త్యతను ధరించు కొనవలసియున్నది.

54. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
യെശയ്യാ 25:8

54. ఈ క్షయమైనది అక్షయతను ధరించుకొనినప్పుడు, ఈ మర్త్యమైనది అమర్త్యతను ధరించుకొనినప్పుడు, విజయమందు మరణము మింగివేయబడెను అని వ్రాయబడిన వాక్యము నెరవేరును.

55. മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
ഹോശേയ 13:14

55. ఓ మరణమా, నీ విజయమెక్కడ? ఓ మరణమా, నీ ముల్లెక్కడ?

56. നമ്മുടെ കര്ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.

56. మరణపు ముల్లు పాపము; పాపమునకున్న బలము ధర్మశాస్త్రమే.

57. ആകയാല് എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള് ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്ത്താവില് വ്യര്ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല് കര്ത്താവിന്റെ വേലയില് എപ്പോഴും വര്ദ്ധിച്ചുവരുന്നവരും ആകുവിന് .

57. అయినను మన ప్రభువైన యేసుక్రీస్తు మూలముగా మనకు జయము అనుగ్రహించుచున్న దేవునికి స్తోత్రము కలుగును గాక.



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |