1 Corinthians - 1 കൊരിന്ത്യർ 15 | View All

1. എന്നാല് സഹോദരന്മാരേ, ഞാന് നിങ്ങളോടു സുവിശേഷിച്ചതും നിങ്ങള്ക്കു ലഭിച്ചതും നിങ്ങള് നിലക്കുന്നതും നിങ്ങള് വിശ്വസിച്ചതും വൃഥാവല്ലെന്നു വരികില് നിങ്ങള് രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങള് പിടിച്ചുകൊണ്ടാല് ഞാന് ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഔര്പ്പിക്കുന്നു.

1. হে ভ্রাতৃগণ, তোমাদিগকে সেই সুসমাচার জানাইতেছি, যে সুসমাচার তোমাদের নিকট প্রচার করিয়াছি, যাহা তোমরা গ্রহণও করিয়াছ, যাহাতে তোমরা দাঁড়াইয়া আছ;

2. ക്രിസ്തു നമ്മുടെ പാപങ്ങള്ക്കു വേണ്ടി തിരുവെഴുത്തുകളിന് പ്രകാരം മരിച്ചു അടക്കപ്പെട്ടു

2. আর তাহারই দ্বারা, আমি তোমাদের কাছে যে কথাতে সুসমাচার প্রচার করিয়াছি, তাহা যদি ধরিয়া রাখ, তবে পরিত্রাণ পাইতেছ; নচেৎ তোমরা বৃথা বিশ্বাসী হইয়াছ।

3. തിരുവെഴുത്തുകളിന് പ്രകാരം മൂന്നാംനാള് ഉയിര്ത്തെഴുന്നേറ്റു കേഫാവിന്നും
യെശയ്യാ 53:8-9

3. ফলতঃ প্রথম স্থলে আমি তোমাদের কাছে এই শিক্ষা সমর্পণ করিয়াছি, এবং ইহা আপনিও পাইয়াছি যে, শাস্ত্রানুসারে খ্রীষ্ট আমাদের পাপের জন্য মরিলেন,

4. പിന്നെ പന്തിരുവര്ക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാന് ഗ്രഹിച്ചതു തന്നേ നിങ്ങള്ക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
സങ്കീർത്തനങ്ങൾ 16:10, ഹോശേയ 6:2, യോനാ 1:17

4. ও কবর প্রাপ্ত হইলেন, আর শাস্ত্রানুসারে তিনি তৃতীয় দিবসে উত্থাপিত হইয়াছেন;

5. അനന്തരം അവന് അഞ്ഞൂറ്റില് അധികം സഹോദരന്മാര്ക്കും ഒരുമിച്ചു പ്രത്യക്ഷനായി; അവര് മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.

5. আর তিনি কৈফাকে, পরে সেই বারো জনকে দেখা দিলেন;

6. അനന്തരം അവന് യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാര്ക്കും എല്ലാവര്ക്കും പ്രത്യക്ഷനായി.

6. তাহার পরে একেবারে পাঁচশতের অধিক ভ্রাতাকে দেখা দিলেন, তাহাদের অধিকাংশ লোক অদ্যাপি বর্ত্তমান রহিয়াছে, কিন্তু কেহ কেহ নিদ্রাগত হইয়াছে।

7. എല്ലാവര്ക്കും ഒടുവില് അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;

7. তাহার পরে তিনি যাকোবকে, পরে সকল প্রেরিতকে দেখা দিলেন।

8. ഞാന് അപ്പൊസ്തലന്മാരില് ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാല് അപ്പൊസ്തലന് എന്ന പേരിന്നു യോഗ്യനുമല്ല.

8. সকলের শেষে অকাল-জাতের ন্যায় যে আমি, আমাকেও দেখা দিলেন।

9. എങ്കിലും ഞാന് ആകുന്നതു ദൈവകൃപയാല് ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യര്ത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാന് അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാല് ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.

9. কেননা পেরিতগণের মধ্যে আমি সর্ব্বাপেক্ষা ক্ষুদ্র, বরং প্রেরিত নামে আখ্যাত হইবার অযোগ্য, কারণ আমি ঈশ্বরের মণ্ডলীর তাড়না করিতাম।

10. ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങള് പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങള് വിശ്വസിച്ചുമിരിക്കുന്നു.

10. কিন্তু আমি যাহা আছি, ঈশ্বরের অনুগ্রহেই আছি; এবং আমার প্রতি প্রদত্ত তাঁহার অনুগ্রহ নিরর্থক হয় নাই, বরং তাঁহাদের সকলের অপেক্ষা আমি অধিক পরিশ্রম করিয়াছি; আমি করিয়াছি, তাহা নয়, কিন্তু আমার সহবর্ত্তী ঈশ্বরের অনুগ্রহই করিয়াছে;

11. ക്രിസ്തു മരിച്ചിട്ടു ഉയിര്ത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളില് ചിലര് പറയുന്നതു എങ്ങനെ?

11. অতএব আমিই হই, আর তাঁহারাই হউন, আমরা এইরূপ প্রচার করি, এবং তোমরা এইরূপ বিশ্বাস করিয়াছ।

12. മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കില് ക്രിസ്തുവും ഉയിര്ത്തെഴുന്നേറ്റിട്ടില്ല

12. ভাল, খ্রীষ্ট যখন এই বলিয়া প্রচারিত হইতেছেন যে, তিনি মৃতগণের মধ্য হইতে উত্থাপিত হইয়াছেন, তখন তোমাদের কেহ কেহ কেমন করিয়া বলিতেছ যে, মৃতগণের পুনরুত্থান নাই?

13. ക്രിസ്തു ഉയിര്ത്തെഴുന്നേറ്റിട്ടില്ലെങ്കില് ഞങ്ങളുടെ പ്രസംഗം വ്യര്ത്ഥം; നിങ്ങളുടെ വിശ്വാസവും വ്യര്ത്ഥം.

13. মৃতগণের পুনরুত্থান যদি না হয়, তবে খ্রীষ্টও ত উত্থাপিত হন নাই।

14. മരിച്ചവര് ഉയിര്ക്കുംന്നില്ല എന്നു വരികില് ദൈവം ഉയിര്പ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവന് ഉയിര്പ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാല് ഞങ്ങള് ദൈവത്തിന്നു കള്ളസ്സാക്ഷികള് എന്നു വരും.

14. আর খ্রীষ্ট যদি উত্থাপিত না হইয়া থাকেন, তাহা হইলে ত আমাদের প্রচারও বৃথা, তোমাদের বিশ্বাসও বৃথা।

15. മരിച്ചവര് ഉയിര്ക്കുംന്നില്ല എങ്കില് ക്രിസ്തുവും ഉയിര്ത്തിട്ടില്ല.

15. আবার আমরা যে ঈশ্বরের সম্বন্ধে মিথ্যা সাক্ষী, ইহাই প্রকাশ পাইতেছে; কারণ আমরা ঈশ্বরের বিষয়ে এই সাক্ষ্য দিয়াছি যে, তিনি খ্রীষ্টকে উত্থাপন করিয়াছেন; কিন্তু যদি মৃতগণের উত্থাপন না হয়, তাহা হইলে তিনি তাঁহাকে উত্থাপন করেন নাই।

16. ക്രിസ്തു ഉയിര്ത്തിട്ടില്ല എങ്കില് നിങ്ങളുടെ വിശ്വാസം വ്യര്ത്ഥമത്രേ; നിങ്ങള് ഇന്നും നിങ്ങളുടെ പാപങ്ങളില് ഇരിക്കുന്നു.

16. কেননা মৃতগণের উত্থাপন যদি না হয়, তবে খ্রীষ্টও উত্থাপিত হন নাই।

17. ക്രിസ്തുവില് നിദ്രകൊണ്ടവരും നശിച്ചുപോയി.

17. আর খ্রীষ্ট যদি উত্থাপিত না হইয়া থাকেন, তাহা হইলে তোমাদের বিশ্বাস অলীক, এখনও তোমরা আপন আপন পাপে রহিয়াছ।

18. നാം ഈ ആയുസ്സില് മാത്രം ക്രിസ്തുവില് പ്രത്യാശ വെച്ചിരിക്കുന്നു എങ്കില് സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.

18. সুতরাং যাহারা খ্রীষ্টে নিদ্রাগত হইয়াছে, তাহারাও বিনষ্ট হইয়াছে।

19. എന്നാല് ക്രിസ്തു നിദ്രകൊണ്ടവരില് ആദ്യഫലമായി മരിച്ചവരുടെ ഇടയില്നിന്നു ഉയിര്ത്തിരിക്കുന്നു.

19. সুধু এই জীবনে যদি খ্রীষ্টে প্রত্যাশা করিয়া থাকি, তবে আমরা সকল মনুষ্যের মধ্যে অধিক দুর্ভাগা।

20. മനുഷ്യന് മൂലം മരണം ഉണ്ടാകയാല് മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യന് മൂലം ഉണ്ടായി.

20. কিন্তু বাস্তবিক খ্রীষ্ট মৃতগণের মধ্য হইতে উত্থাপিত হইয়াছেন, তিনি নিদ্রাগতদের অগ্রিমাংশ।

21. ആദാമില് എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവില് എല്ലാവരും ജീവിക്കപ്പെടും.
ഉല്പത്തി 3:17-19

21. কেননা মনুষ্য দ্বারা যখন মৃত্যু আসিয়াছে, তখন আবার মনুষ্য দ্বারা মৃতগণের পুনরুত্থান আসিয়াছে।

22. ഔരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവര് അവന്റെ വരവിങ്കല്;

22. কারণ আদমে যেমন সকলে মরে, তেমনি আবার খ্রীষ্টেই সকলে জীবনপ্রাপ্ত হইবে।

23. പിന്നെ അവസാനം; അന്നു അവന് എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.

23. কিন্তু প্রত্যেক জন আপন আপন শ্রেণীতে; খ্রীষ্ট অগ্রিমাংশ, পরে খ্রীষ্টের লোক সকল তাঁহার আগমনকালে।

24. അവന് സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
ദാനീയേൽ 2:44

24. তৎপরে পরিণাম হইবে; তখন তিনি সমস্ত আধিপত্য এবং সমস্ত কর্ত্তৃত্ব ও পরাক্রম লোপ করিলে পর পিতা ঈশ্বরের হস্তে রাজ্য সমর্পণ করিবেন।

25. ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
സങ്കീർത്തനങ്ങൾ 110:1, യെശയ്യാ 32:1

25. কেননা যাবৎ তিনি “সমস্ত শত্রুকে তাঁহার পদতলে না রাখিবেন,” তাঁহাকে রাজত্ব করিতেই হইবে।

26. സകലത്തെയും അവന്റെ കാല്ക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാല് സകലത്തെയും കീഴാക്കിക്കൊടുത്തവന് ഒഴികെയത്രേ എന്നു സ്പഷ്ടം.

26. শেষ শত্রু যে মৃত্যু, সেও বিলুপ্ত হইবে।

27. എന്നാല് അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രന് താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
സങ്കീർത്തനങ്ങൾ 8:6

27. কারণ “তিনি সকলই বশীভূত করিয়া তাঁহার পদতলে রাখিলেন” । কিন্তু যখন তিনি বলেন যে, সকলই বশীভূত করা হইয়াছে, তখন স্পষ্ট দেখা যায়, যিনি সকলই তাঁহার বশীভূত করিলেন, তাঁহাকে বাদ দেওয়া হইল।

28. അല്ല, മരിച്ചവര്ക്കും വേണ്ടി സ്നാനം ഏലക്കുന്നവര് എന്തു ചെയ്യും? മരിച്ചവര് കേവലം ഉയിര്ക്കുംന്നില്ലെങ്കില് അവര്ക്കുംവേണ്ടി സ്നാനം ഏലക്കുന്നതു എന്തിന്നു?

28. আর সকলই তাঁহার বশীভূত করা হইলে পর পুত্র আপনিও তাঁহার বশীভূত হইবেন, যিনি সকলই তাঁহার বশে রাখিয়াছিলেন; যেন ঈশ্বরই সর্ব্বেসর্ব্বা হন।

29. ഞങ്ങളും നാഴികതോറും പ്രാണഭയത്തില് ആകുന്നതു എന്തിന്നു?

29. নতুবা, মৃতদের নিমিত্ত যাহারা বাপ্তাইজিত হয়, তাহারা কি করিবে? মৃতেরা যদি একেবারেই উত্থাপিত না হয়, তাহা হইলে উহাদের নিমিত্ত তাহারা আবার কেন বাপ্তাইজিত হয়?

30. സഹോദരന്മാരേ, നമ്മുടെ കര്ത്താവായ ക്രിസ്തുയേശുവിങ്കല് എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാന് ദിവസേന മരിക്കുന്നു.

30. আর আমরাই বা কেন ঘন্টায় ঘন্টায় বিপদের মধ্যে পড়ি?

31. ഞാന് എഫെസൊസില്വെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികില് എനിക്കു എന്തു പ്രയോജനം? മരിച്ചവര് ഉയിര്ക്കുംന്നില്ലെങ്കില് നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.

31. ভ্রাতৃগণ, আমাদের প্রভু খ্রীষ্ট যীশুতে তোমাদের বিষয়ে আমার যে শ্লাঘা, তাহার দোহাই দিয়া বলিতেছি, আমি প্রতিদিন মরিতেছি।

32. വഞ്ചിക്കപ്പെടരുതു, “ദുര്ഭാഷണത്താല് സദാചാരം കെട്ടുപോകുന്നു.”
യെശയ്യാ 22:13, യെശയ്യാ 56:12

32. ইফিষে পশুদের সহিত যে যুদ্ধ করিয়াছি, তাহা যদি মানুষের মত করিয়া থাকি, তবে তাহাতে আমার কি ফল দর্শে? মৃতেরা যদি উত্থাপিত না হয়, তবে “আইস, আমরা ভোজন পান করি, কেননা কল্য মরিব”।

33. നീതിക്കു നിര്മ്മദരായി ഉണരുവിന് ; പാപം ചെയ്യാതിരിപ്പിന് ; ചിലര്ക്കും ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാന് നിങ്ങള്ക്കു ലജ്ജെക്കായി പറയുന്നു.

33. ভ্রান্ত হইও না, কুসংসর্গ শিষ্টাচার নষ্ট করে।

34. പക്ഷേ ഒരുവന് ; മരിച്ചവര് എങ്ങനെ ഉയിര്ക്കുംന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.

34. ধার্ম্মিক হইবার জন্য চেতন হও, পাপ করিও না, কেননা কাহারও কাহারও ঈশ্বর-জ্ঞান নাই; আমি তোমাদের লজ্জার নিমিত্ত এই কথা কহিতেছি।

35. മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കില് ജീവിക്കുന്നില്ല.

35. কিন্তু কেহ বলিবে, মৃতেরা কি প্রকারে উত্থাপিত হয়? কি প্রকার দেহেই বা আইসে?

36. നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;

36. হে নির্ব্বোধ, তুমি আপনি যাহা বুন, তাহা না মরিলে জীবিত করা যায় না।

37. ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഔരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.

37. আর যাহা বুন, যে দেহ উৎপন্ন হইবে, তুমি তাহা বুন না; বরং গোমেরই হউক, কি অন্য কোন কিছুরই হউক, বীজমাত্র বুনিতেছ;

38. സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
ഉല്പത്തി 1:11

38. আর ঈশ্বর তাহাকে যে দেহ দিতে ইচ্ছা করিলেন, তাহাই দেন; আর তিনি প্রত্যেক বীজকে তাহার নিজের দেহ দেন।

39. സ്വര്ഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വര്ഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.

39. সকল মাংস এক প্রকার মাংস নয়; কিন্তু মনুষ্যের এক প্রকার, পশুর মাংস অন্য প্রকার, পক্ষীর মাংস অন্য প্রকার, ও মৎস্যের অন্য প্রকার।

40. സൂര്യ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മില് തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.

40. আর স্বর্গীয় দেহ আছে, ও পার্থিব দেহ আছে; কিন্তু স্বর্গীয় দেহগুলির এক প্রকার তেজ, ও পার্থিব দেহগুলির অন্য প্রকার।

41. മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തില് വിതെക്കപ്പെടുന്നു,

41. সূর্য্যের এক প্রকার তেজ, চন্দ্রের আর এক প্রকার তেজ, ও নক্ষত্রগণের আর এক প্রকার তেজ; কারণ তেজ সম্বন্ধে একটী নক্ষত্র হইতে অন্য নক্ষত্র ভিন্ন।

42. അദ്രവത്വത്തില് ഉയിര്ക്കുംന്നു; അപമാനത്തില് വിതെക്കപ്പെടുന്നു, തേജസ്സില് ഉയിര്ക്കുംന്നു; ബലഹീനതയില് വിതെക്കപ്പെടുന്നു, ശക്തിയില് ഉയിര്ക്കുംന്നു;

42. মৃতগণের পুনরুত্থানও তদ্রূপ। ক্ষয়ে বপন করা যায়, অক্ষয়তায় উত্থাপন করা হয়;

43. പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിര്ക്കുംന്നു; പ്രാകൃതശരീരം ഉണ്ടെങ്കില് ആത്മിക ശരീരവും ഉണ്ടു.

43. অনাদরে বপন করা যায়, গৌরবে উত্থাপন করা হয়; দুর্ব্বলতায় বপন করা যায়, শক্তিতে উত্থাপন করা হয়;

44. ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീര്ന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ, ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.

44. প্রাণিক দেহ বপন করা যায়, আত্মিক দেহ উত্থাপন করা হয়। যখন প্রাণিক দেহ আছে, তখন আত্মিক দেহও আছে।

45. എന്നാല് ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതില് വരുന്നു.
ഉല്പത്തി 2:7

45. এইরূপ লেখাও আছে, প্রথম “মনুষ্য” আদম “সজীব প্রাণী হইল;” শেষ আদম জীবনদায়ক আত্মা হইলেন।

46. ഒന്നാം മനുഷ്യന് ഭൂമിയില്നിന്നു മണ്ണുകൊണ്ടുള്ളവന് ; രണ്ടാം മനുഷ്യന് സ്വര്ഗ്ഗത്തില്നിന്നുള്ളവന് .

46. কিন্তু যাহা আত্মিক, তাহা প্রথম নয়, বরং যাহা প্রাণিক, তাহাই প্রথম; যাহা আত্মিক তাহা পশ্চাৎ।

47. മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വര്ഗ്ഗീയനെപ്പോലെ സ്വര്ഗ്ഗീയന്മാരും ആകുന്നു;
ഉല്പത്തി 2:7

47. প্রথম মনুষ্য মৃত্তিকা হইতে, মৃন্ময়, দ্বিতীয় মনুষ্য স্বর্গ হইতে।

48. നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വര്ഗ്ഗീയന്റെ പ്രതിമയും ധരിക്കും.

48. মৃন্ময় ব্যক্তিরা সেই মৃন্ময়ের তুল্য, এবং স্বর্গীয় ব্যক্তিরা সেই স্বর্গীয়ের তুল্য।

49. സഹോദരന്മാരേ, മാംസരക്തങ്ങള്ക്കു ദൈവരാജ്യത്തെ അവകാശമാക്കുവാന് കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാന് പറയുന്നു.
ഉല്പത്തി 5:3

49. আর আমরা যেমন সেই মৃন্ময়ের প্রতিমূর্ত্তি ধারণ করিয়াছি, তেমনি সেই স্বর্গীয় ব্যক্তির প্রতিমূর্ত্তিও ধারণ করিব।

50. ഞാന് ഒരു മര്മ്മം നിങ്ങളോടു പറയാം

50. আমি এই বলি, ভ্রাতৃগণ, রক্ত মাংস ঈশ্বরের রাজ্যের অধিকারী হইতে পারে না; এবং ক্ষয় অক্ষয়তার অধিকারী হয় না।

51. നാം എല്ലാവരും നിദ്രകൊള്ളുകയില്ല; എന്നാല് അന്ത്യകാഹളനാദത്തിങ്കല് പെട്ടെന്നു കണ്ണിമെക്കുന്നിടയില് നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവര് അക്ഷയരായി ഉയിര്ക്കുംകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.

51. দেখ, আমি তোমাদিগকে এক নিগূঢ়তত্ত্ব বলি; আমরা সকলে নিদ্রাগত হইব না, কিন্তু সকলে রূপান্তরীকৃত হইব;

52. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കേണം.

52. এই মুহূর্ত্তের মধ্যে, চক্ষুর পলকে, শেষ তূরীধ্বনিতে হইব; কেননা তূরী বাজিবে, তাহাতে মৃতেরা অক্ষয় হইয়া উত্থাপিত হইবে, এবং আমরা রূপান্তরীকৃত হইব।

53. ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മര്ത്യമായതു അമര്ത്യത്വത്തെയും ധരിക്കുമ്പോള് “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.

53. কারণ এই ক্ষয়ণীয়কে অক্ষয়তা পরিধান করিতে হইবে, এবং এই মর্ত্ত্যকে অমরতা পরিধান করিতে হইবে।

54. ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
യെശയ്യാ 25:8

54. আর এই ক্ষয়ণীয় যখন অক্ষয়তা পরিহিত হইবে, এবং এই মর্ত্ত্য যখন অমরতা পরিহিত হইবে, তখন এই যে কথা লিখিত আছে, তাহা সফল হইবে,

55. മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
ഹോശേയ 13:14

55. “মৃত্যু জয়ে কবলিত হইল”। “মৃত্যু, তোমার জয় কোথায়? মৃত্যু, তোমার হুল কোথায়?”

56. നമ്മുടെ കര്ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നലകുന്ന ദൈവത്തിന്നു സ്തോത്രം.

56. মৃত্যুর হুল পাপ, ও পাপের বল ব্যবস্থা।

57. ആകയാല് എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങള് ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കര്ത്താവില് വ്യര്ത്ഥമല്ല എന്നു അറിഞ്ഞിരിക്കയാല് കര്ത്താവിന്റെ വേലയില് എപ്പോഴും വര്ദ്ധിച്ചുവരുന്നവരും ആകുവിന് .

57. কিন্তু ঈশ্বরের ধন্যবাদ হউক, তিনি আমাদের প্রভু যীশু খ্রীষ্ট দ্বারা আমাদিগকে জয় প্রদান করেন।



Shortcut Links
1 കൊരിന്ത്യർ - 1 Corinthians : 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 |
ഉല്പത്തി - Genesis | പുറപ്പാടു് - Exodus | ലേവ്യപുസ്തകം - Leviticus | സംഖ്യാപുസ്തകം - Numbers | ആവർത്തനം - Deuteronomy | യോശുവ - Joshua | ന്യായാധിപന്മാർ - Judges | രൂത്ത് - Ruth | 1 ശമൂവേൽ - 1 Samuel | 2 ശമൂവേൽ - 2 Samuel | 1 രാജാക്കന്മാർ - 1 Kings | 2 രാജാക്കന്മാർ - 2 Kings | 1 ദിനവൃത്താന്തം - 1 Chronicles | 2 ദിനവൃത്താന്തം - 2 Chronicles | എസ്രാ - Ezra | നെഹെമ്യാവു - Nehemiah | എസ്ഥേർ - Esther | ഇയ്യോബ് - Job | സങ്കീർത്തനങ്ങൾ - Psalms | സദൃശ്യവാക്യങ്ങൾ - Proverbs | സഭാപ്രസംഗി - Ecclesiastes | ഉത്തമ ഗീതം ഉത്തമഗീതം - Song of Songs | യെശയ്യാ - Isaiah | യിരേമ്യാവു - Jeremiah | വിലാപങ്ങൾ - Lamentations | യേഹേസ്കേൽ - Ezekiel | ദാനീയേൽ - Daniel | ഹോശേയ - Hosea | യോവേൽ - Joel | ആമോസ് - Amos | ഓബദ്യാവു - Obadiah | യോനാ - Jonah | മീഖാ - Micah | നഹൂം - Nahum | ഹബക്കൂക്‍ - Habakkuk | സെഫന്യാവു - Zephaniah | ഹഗ്ഗായി - Haggai | സെഖർയ്യാവു - Zechariah | മലാഖി - Malachi | മത്തായി - Matthew | മർക്കൊസ് - Mark | ലൂക്കോസ് - Luke | യോഹന്നാൻ - John | പ്രവൃത്തികൾ അപ്പ. പ്രവര്‍ത്തനങ്ങള്‍ - Acts | റോമർ - Romans | 1 കൊരിന്ത്യർ - 1 Corinthians | 2 കൊരിന്ത്യർ - 2 Corinthians | ഗലാത്യർ ഗലാത്തിയാ - Galatians | എഫെസ്യർ എഫേസോസ് - Ephesians | ഫിലിപ്പിയർ ഫിലിപ്പി - Philippians | കൊലൊസ്സ്യർ കൊളോസോസ് - Colossians | 1 തെസ്സലൊനീക്യർ - 1 Thessalonians | 2 തെസ്സലൊനീക്യർ - 2 Thessalonians | 1 തിമൊഥെയൊസ് - 1 Timothy | 2 തിമൊഥെയൊസ് - 2 Timothy | തീത്തൊസ് - Titus | ഫിലേമോൻ - Philemon | എബ്രായർ - Hebrews | യാക്കോബ് - James | 1 പത്രൊസ് - 1 Peter | 2 പത്രൊസ് - 2 Peter | 1 യോഹന്നാൻ - 1 John | 2 യോഹന്നാൻ - 2 John | 3 യോഹന്നാൻ - 3 John | യൂദാ യുദാസ് - Jude | വെളിപ്പാടു വെളിപാട് - Revelation |

Explore Parallel Bibles
21st Century KJV | A Conservative Version | American King James Version (1999) | American Standard Version (1901) | Amplified Bible (1965) | Apostles' Bible Complete (2004) | Bengali Bible | Bible in Basic English (1964) | Bishop's Bible | Complementary English Version (1995) | Coverdale Bible (1535) | Easy to Read Revised Version (2005) | English Jubilee 2000 Bible (2000) | English Lo Parishuddha Grandham | English Standard Version (2001) | Geneva Bible (1599) | Hebrew Names Version | malayalam Bible | Holman Christian Standard Bible (2004) | Holy Bible Revised Version (1885) | Kannada Bible | King James Version (1769) | Literal Translation of Holy Bible (2000) | Malayalam Bible | Modern King James Version (1962) | New American Bible | New American Standard Bible (1995) | New Century Version (1991) | New English Translation (2005) | New International Reader's Version (1998) | New International Version (1984) (US) | New International Version (UK) | New King James Version (1982) | New Life Version (1969) | New Living Translation (1996) | New Revised Standard Version (1989) | Restored Name KJV | Revised Standard Version (1952) | Revised Version (1881-1885) | Revised Webster Update (1995) | Rotherhams Emphasized Bible (1902) | Malayalam Bible | Telugu Bible (BSI) | Telugu Bible (WBTC) | The Complete Jewish Bible (1998) | The Darby Bible (1890) | The Douay-Rheims American Bible (1899) | The Message Bible (2002) | The New Jerusalem Bible | The Webster Bible (1833) | Third Millennium Bible (1998) | Today's English Version (Good News Bible) (1992) | Today's New International Version (2005) | Tyndale Bible (1534) | Tyndale-Rogers-Coverdale-Cranmer Bible (1537) | Updated Bible (2006) | Voice In Wilderness (2006) | World English Bible | Wycliffe Bible (1395) | Young's Literal Translation (1898) | Malayalam Bible Commentary |